Sunday, April 4, 2010

കുര്‍ ആനിലെ അന്യ മതനിന്ദയും അസഹിഷ്ണുതയും

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര്‍ ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും സാമ്പിളുകള്‍ ഇതാ : -


يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123

يٰأَيُّهَا ٱلنَّبِيُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ

(O Prophet! Strive against the disbelievers) with the sword (and the hypocrites) with words! (Be harsh) be tough (with them) with both parties with words and actions. (Their ultimate abode is hell) their destiny is hell, (a hapless journey's end) they shall come to.

നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73


قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ


(Fight against such of those who have been given the Scripture) the Jews and Christians (as believe not in Allah nor the Last Day) nor in the bliss of Paradise, (and forbid not) in the Torah (that which Allah hath forbidden by His messenger, and follow not the religion of truth) do not submit themselves to Allah through confession of Allah's divine Oneness, (until they pay the tribute readily) standing: from hand to hand, (being brought low) abased.

വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29


مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُواْ مَسَاجِدَ اللهِ شَاهِدِينَ عَلَىٰ أَنْفُسِهِمْ بِالْكُفْرِ أُوْلَئِكَ حَبِطَتْ أَعْمَالُهُمْ وَفِي ٱلنَّارِ هُمْ خَالِدُونَ
(It is not for the idolaters) the idolaters ought not (to tend Allah's sanctuaries, bearing witness against themselves) through their calling (of disbelief. As for such, their works are vain) their works are thwarted for as long as they remain disbelievers (and in the Fire they will abide) never to die or leave it.

ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന്‌ സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.9-17


يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. 9-23


لاَّ تَجِدُ قَوْماً يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُ وَلَوْ كَانُوۤاْ آبَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَـٰئِكَ كَتَبَ فِي قُلُوبِهِمُ ٱلإِيمَانَ وَأَيَّدَهُمْ بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا رَضِيَ ٱللَّهُ عَنْهُمْ وَرَضُواْ عَنْهُ أُوْلَـٰئِكَ حِزْبُ ٱللَّهِ أَلاَ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22


إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6


يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28


يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ أَتُرِيدُونَ أَن تَجْعَلُواْ للَّهِ عَلَيْكُمْ سُلْطَاناً مُّبِيناً
സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4-144


لاَّ يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ وَمَن يَفْعَلْ ذٰلِكَ فَلَيْسَ مِنَ ٱللَّهِ فِي شَيْءٍ إِلاَّ أَن تَتَّقُواْ مِنْهُمْ تُقَـٰةً وَيُحَذِّرُكُمُ ٱللَّهُ نَفْسَهُ وَإِلَىٰ ٱللَّهِ ٱلْمَصِيرُ
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌. 3-28


يَـٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْيَهُودَ وَٱلنَّصَارَىٰ أَوْلِيَآءَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَمَن يَتَوَلَّهُمْ مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ ٱللَّهَ لاَ يَهْدِي ٱلْقَوْمَ ٱلظَّالِمِينَ
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51


അന്യ മതസ്തരുടെ വിശ്വാസങ്ങളെ കുര്‍ ആന്‍ അതി ക്രൂരമായി നിന്ദിക്കുന്നു . ക്രിസ്ത്യാനികളെപ്പറ്റി പറയുന്നതു കാണുക :


وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ وَإِنَّ ٱلَّذِينَ ٱخْتَلَفُواْ فِيهِ لَفِي شَكٍّ مِّنْهُ مَا لَهُمْ بِهِ مِنْ عِلْمٍ إِلاَّ ٱتِّبَاعَ ٱلظَّنِّ وَمَا قَتَلُوهُ يَقِيناً
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. 4-157


وَمِنَ ٱلَّذِينَ قَالُواْ إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُواْ حَظّاً مِّمَّا ذُكِرُواْ بِهِ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُواْ يَصْنَعُونَ
ഞങ്ങള്‍ ക്രിസ്ത്യാനികളാണ്‌ എന്ന്‌ പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട്‌ അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന്‌ ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്‌. 5-14


لَّقَدْ كَفَرَ ٱلَّذِينَ قَآلُوۤاْ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْئاً إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُ وَمَن فِي ٱلأَرْضِ جَمِيعاً وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا يَخْلُقُ مَا يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ( നബിയേ, ) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.5-17


وَإِذْ قَالَ ٱللَّهُ يٰعِيسَى ٱبْنَ مَرْيَمَ أَأَنتَ قُلتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ ٱللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِيۤ أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلاَ أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنتَ عَلاَّمُ ٱلْغُيُوبِ
അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 5-116


وَقَالَتِ ٱلْيَهُودُ وَٱلنَّصَارَىٰ نَحْنُ أَبْنَاءُ ٱللَّهِ وَأَحِبَّاؤُهُ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم بَلْ أَنتُمْ بَشَرٌ مِمَّنْ خَلَقَ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا وَإِلَيْهِ ٱلْمَصِيرُ
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്‌ തന്നെയാണ്‌ മടക്കം. 5-18


وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُواْ بِمَا قَالُواْ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ وَلَيَزِيدَنَّ كَثِيراً مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَاناً وَكُفْراً وَأَلْقَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ كُلَّمَآ أَوْقَدُواْ نَاراً لِّلْحَرْبِ أَطْفَأَهَا ٱللَّهُ وَيَسْعَوْنَ فِي ٱلأَرْضِ فَسَاداً وَٱللَّهُ لاَ يُحِبُّ ٱلْمُفْسِدِينَ
അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64


إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ
Truly the disbelievers from among the People of the Scripture and the idolaters shall be in the fire of Hell, to abide therein (khālidīna: an implied circumstantial qualifier, in other words, it will be decreed for them by God, exalted be He, to abide therein) — those are the worst of creatures.
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും നികൃഷ്ടര്‍ ‍. 98-6


إِنَّ شَرَّ ٱلدَّوَابِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ
തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ കാഫറുകളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. 8-55


مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتاً وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ لَوْ كَانُواْ يَعْلَمُونَ
അല്ലാഹുവിന്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്‌ പോലെയാകുന്നു. അത്‌ ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച്‌ ഏറ്റവും ദുര്‍ബലമായത്‌ എട്ടുകാലിയുടെ വീട്‌ തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍! 29-41


നമ്മുടെ നാട്ടില്‍ അയ്യപ്പനെയും ആറ്റുകാലമ്മയേയും ഗുരുവായൂര്‍ കണ്ണനെയുമൊക്കെ ആരാധിക്കുന്ന ഹിന്ദുക്കള്‍ ഈ പരിഹാസം കലര്‍ന്ന സംഭാഷണം വായിച്ചാല്‍ എങ്ങനെയിരിക്കും :-


ٱحْشُرُواْ ٱلَّذِينَ ظَلَمُواْ وَأَزْوَاجَهُمْ وَمَا كَانُواْ يَعْبُدُونَ
( അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. 37-22

مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَاطِ ٱلْجَحِيمِ
അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക്‌ നയിക്കുക. 37-23

وَقِفُوهُمْ إِنَّهُمْ مَّسْئُولُونَ
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു. 37-24

مَا لَكُمْ لاَ تَنَاصَرُونَ
നിങ്ങള്‍ക്ക്‌ എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌ 37-25

بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും. 37-26

وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ്‌ പരസ്പരം ചോദ്യം ചെയ്യും.37-27

قَالُوۤاْ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത്‌ കൈയ്യൂക്കുമായി വന്ന്‌ ( ഞങ്ങളെ സത്യത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയായിരുന്നു. ) 37-28

قَالُواْ بَلْ لَّمْ تَكُونُواْ مُؤْمِنِينَ
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌. 37-29

وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ أَأَنتُمْ أَضْلَلْتُمْ عِبَادِي هَؤُلاَءِ أَمْ هُمْ ضَلُّوا ٱلسَّبِيلَ
അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവന്‍ ( ആരാധ്യരോട്‌ ) പറയും: എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ? 25-17

قَالُواْ سُبْحَانَكَ مَا كَانَ يَنبَغِي لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَآبَآءَهُمْ حَتَّىٰ نَسُواْ ٱلذِّكْرَ وَكَانُواْ قَوْماً بُوراً
അവര്‍ ( ആരാധ്യര്‍ ) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത്‌ ഞങ്ങള്‍ക്ക്‌ യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.25-18

فَقَدْ كَذَّبُوكُمْ بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفاً وَلاَ نَصْراً وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَاباً كَبِيراً
അപ്പോള്‍ ബഹുദൈവാരാധകരോട്‌ അല്ലാഹു പറയും: ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക്‌ സാധിക്കുന്നതല്ല. അതിനാല്‍ ( മനുഷ്യരേ, ) നിങ്ങളില്‍ നിന്ന്‌ അക്രമം ചെയ്തവരാരോ അവന്ന്‌ നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌. 25-19


قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَنفَعُكُمْ شَيْئاً وَلاَ يَضُرُّكُمْ
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? 21-66

أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ أَفَلاَ تَعْقِلُونَ
നിങ്ങളുടെയും, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? 21-67

അന്യരുടെ ദൈവങ്ങളെയൊക്കെ അല്ലാഹു കത്തിച്ചു കളയുമെന്ന് :


إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 21-98

لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ
ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.21-99

മതം മാറി മിശ്രവിവാഹം ചെയ്യുന്നത് അല്ലാഹുവിനു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. !


وَلاَ تَنْكِحُواْ ٱلْمُشْرِكَاتِ حَتَّىٰ يُؤْمِنَّ وَلأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلاَ تُنْكِحُواْ ٱلْمُشِرِكِينَ حَتَّىٰ يُؤْمِنُواْ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُوْلَـٰئِكَ يَدْعُونَ إِلَى ٱلنَّارِ وَٱللَّهُ يَدْعُوۤاْ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്‍റെഹിതമനുസരിച്ച്‌ സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി തന്‍റെതെളിവുകള്‍ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221


ٱلزَّانِي لاَ يَنكِحُ إِلاَّ زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لاَ يَنكِحُهَآ إِلاَّ زَانٍ أَوْ مُشْرِكٌ وَحُرِّمَ ذٰلِكَ عَلَى ٱلْمُؤْمِنِينَ
വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.24-3


--------------------------
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര മനുഷ്യന്റെ സംസ്കാരവും നിലവാരവും മാത്രം കൈമുതലായുള്ള ഒരു നികൃഷ്ട ദൈവത്തെയാണിന്നും മുസ്ലിംങ്ങള്‍ തലച്ചോറില്‍ പേറുന്നത്. അതു കൊണ്ടു തന്നെയാണ് ഈ സമുദായം തടിയന്റവിട നസീറുമാരിലും ഉസാമ ലാദന്മാരിലും അഭിമാനം കൊള്ളുന്നതും ലോകമെമ്പാടും ഈ മതത്തിനായി ചാവേറുകാളുണ്ടാകുന്നതും.
ലോകത്തു ശാന്തിയും സമാധാനവും മനുഷ്യത്വവും പുലരണമെങ്കില്‍ മനുഷ്യ മസ്തിഷ്കത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം പ്രാകൃത ദൈവങ്ങളെ യുക്തിചിന്തയാകുന്ന വാള്‍മുനകള്‍ കൊണ്ടു കുത്തിക്കീറി കൊല്ലുക തന്നെ വേണം !

മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്കും മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നു എന്നു വിലപിക്കുന്നവര്‍ ഇവരുടെ ദൈവീക വേദഗ്രന്ഥം തന്നെ എത്ര മാത്രം അന്യമത നിന്ദയും അസഹിഷ്ണുതയും നികൃഷ്ടതയും കുത്തി നിറച്ചിരിക്കുന്നു എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഈ ദൈവത്തെയും വെളിപാടു പുസ്തകത്തെയും ചുമലില്‍ പേറിക്കൊണ്ട് മതസൌഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്?

429 comments:

«Oldest   ‹Older   201 – 400 of 429   Newer›   Newest»
അപ്പൊകലിപ്തോ said...

അനിൽ@ബ്ലോഗ് : കുറച്ചു ദിവസത്തെ തിരക്കുകള്‍ കാരണം ഇന്നാണ് ഈ പോസ്റ്റ് വായിക്കാനായത്.
മാഷിന്റെ സഹന ശക്തിക്ക് ഒരു നമസ്കാരം പറയുന്നു.


അടുത്ത കൂതറ ഭൂവായല്ലോ ... !! ഇതു മോഹന്‍ലാല്‍ മുണ്ടു പൊക്കുമ്പോല്‍ കയ്യടിച്ച്‌ കൊടുക്കുന്ന മറ്റൊരു തറ റ്റിക്കറ്റ്‌ ...

അപ്പൊകലിപ്തോ said...

മുക്കുവന് : പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത പുണ്യപുരുഷന്റെ ലീലാവിലാസങ്ങള്‍ എന്നാണു വിളിക്കേണ്ടത്!

ഇതേതുതരം റ്റിക്കറ്റെന്ന് ചെങ്കള്‍ചൂള ജങ്ക്ഷനില്‍ ചെന്ന് അന്വേഷിച്ചാലേ തിരിയൂ ...

മുക്കുവണ്റ്റെ സ്വന്തം വീട്ടിലും ഒരാള്‍ കാണുമല്ലോ, അപ്പനായി.. അദ്ധേഹം വിവാഹം കഴിച്ചതിനു ശേഷം മുക്കുവണ്റ്റെ മാതാവുമായി നടത്തിയ കുടുംബ ജീവിതത്തെ , മുക്കുവന്‍ വിളിക്കുക ബലാത്സംഘ ജീവിതമെന്നാണു..

നല്ല ജന്‍മം... !!

വിചാരം said...

മാഷാ അല്ലാ... താങ്കള്‍ ആരോടാണു വേദം ഓതുന്നതു .... !!!!
സംസ്കാരമോ അതു എന്താ അതു .. "യുക്തി" വച്ച്‌ അളക്കാവുന്ന വല്ലതു മാണോ .. ???

ഇതാരാ ഇതെഴുതിയിരിക്കുന്നത് എനിക്ക് വയ്യ ... ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ഫോ... ഫുല്ലേഏഏഏഏഏഏഏഏഏഏഏഏ

അപ്പൊകലിപ്തോ said...

ഒരു യുക്തിവാദിയുടെ ഹൃദയം നിറഞ്ഞ എഴുത്ത്‌. അത്‌ അവസാനിക്കുന്നത്‌ ഇങ്ങനെയും ...

" 13 മത്തെ വയസ്സില്‍ കിട്ടിയ മൂത്ത മകളാണ് എന്റെ ഉമ്മൂമയുടെ ഏറ്റവും അടുത്ത സുഹൃത്ത് കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി അവര്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു .. ഇപ്പോഴും ആ കഥ തുടരുന്നു.. അവര്‍ക്ക് രണ്ടു പേര്‍ക്കും ആയുസ്സിനെ നീട്ടി കൊടുക്കുവാന്‍ പ്രാര്‍ത്ഥിക്കുക . "

ഇവിടെ നിന്ന്‌.. http://riverseline.blogspot.com/2008/01/blog-post.html
- (പള്ളിക്കുളത്തിനു നന്ദി, ലിങ്കിനു)

പ്രാര്‍ഥിക്കണമെന്നാണു പറയുന്നത്‌. ആരോട്‌.. ഡാര്‍വിനൊടോ അതോ കോവൂരിനോടോ .. അതോ ശ്രീ ജബ്ബറിനോടോ .. അപ്പോല്‍ യുക്തിവാദികള്‍ക്കും വേണം ചിലതൊക്കെ.. അവസാനം എല്ലാ യുക്തിവാദികളും വന്ന് പെടുന്ന അവസ്ത.. !

ആ മഹതിക്ക്‌ ആയുസ്സ്‌ കൂട്ടട്ടെ എന്ന്‌ സര്‍വ്വ കാരുണ്യവാനായ പടച്ചവനോട്‌ പ്രാര്‍ഥിക്കുകയാണു..

അപ്പൊകലിപ്തോ said...

വിചാരം : ഫോ... ഫുല്ലേഏഏഏഏഏഏഏഏഏഏഏഏ

ഇപ്പോല്‍ സംസ്കാരത്തിണ്റ്റെ "യുക്തി" വ്യാഖ്യാനം പൂറ്‍ണ്ണമായില്ലെ ...

Unknown said...

ഈ ഒരു ബ്ലോഗ് വായിക്കാന്‍ താല്പര്യം.

CKLatheef said...

ഉസാമാബിന്‍ ലാദന്‍മാരും തടിയന്റവിടെ നസീര്‍മാരും പ്രതിനിധീകരിക്കുന്നത് ഇവിടെ വിശദമാക്കിയ ഇസ്‌ലാമിന്റെ ധര്‍മസമരത്തെയല്ല.

Abdul Azeez Vengara said...

അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്താനുള്ള ലൈസന്‍സല്ല: ഹൈക്കോടതി
കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളുടെ മതപരമായ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതിനുള്ള ലൈസന്‍സല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ പ്രത്യാഘാതങ്ങള്‍ കൂടി അഭിമുഖീകരിക്കാന്‍ തയാറാകണമെന്നും ജസ്‌റ്റിസ്‌ വി. രാംകുമാര്‍ വ്യക്‌തമാക്കി. പ്രവാചകന്‍ മുഹമ്മദ്‌ നബിക്കെതിരായ മോശമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പുസ്‌തകം വിതരണം ചെയ്‌ത കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ പത്തനംതിട്ട സെഷന്‍സ്‌ കോടതി ഉത്തരവ്‌ ശരിവച്ചാണ്‌ ഹൈക്കോടതി വിധി. പത്തനംതിട്ട ചുങ്കപ്പാറ സ്വദേശികളും ഗ്രന്ഥകര്‍ത്താവ്‌ പി.ജെ. സാംകുട്ടിയെന്ന ശ്യാമു കോയമ്പത്തൂരിന്റെ സഹോദരന്‍മാരും മകനും അടക്കം അഞ്ചു........mangalam.com

Unknown said...

@ അബ്ദുല്‍ അസീസ് വേങ്ങര

മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്താതെ എങ്ങിനെ പുതിയൊരു മതം നിര്‍മിക്കാന്‍/സ്വന്തം മതം പ്രചരിപ്പിക്കാന്‍ സാധിക്കും ? ഈ ആരാധ്യനല്ലാത്ത മറ്റ് ആരാധ്യരൊക്കെ (ഉദാ:‌- മനാത്) നരകത്തിലെ വിറകാണെന്ന് മുഹമ്മദ് പ്രസ്താവിച്ചപ്പോള്‍ ഖുറൈശികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയല്ലേ ചെയ്തത്?
(സമാനമായ സംഭവങ്ങള്‍ ഹിന്ദു ക്രിസ്തുചരിത്രത്തിലും ഉണ്ടാവും.സംശയം വേണ്ട)
മതവിശ്വാസം വ്രണപ്പെടുത്താന്‍ പാടില്ലെന്ന് പറഞ്ഞ ഖുറൈശികളെ ഇസ്ലാം എങ്ങനെയാണ് നേരിട്ടത് ?

ea jabbar said...

വികാരം ഇവര്‍ക്കു മാത്രമുള്ളത്. മറ്റുള്ളവരൊക്കെ നിര്‍വികാരര്‍ ! ഇവര്‍ക്ക് ആരുടെ വികാരവും കുത്തിക്കീറി എറിയാം. ഇവരുടെ ദൈവത്തിനും അതൊക്കെയാവാം. എല്ലാരും അങ്ങട്ടു സഹിക്കണം. തൊടുപുഴയില്‍ ഞാനും അനുഭവിച്ചതാ ഇക്കൂട്ടരുടെ വ്രണം! അവരെന്റെ തല ഇരുമ്പു കസേരകൊണ്ടടിച്ചു പൊട്ടിച്ചു. എന്റെ ഒരു കാതിന്റെ കേള്‍വി അന്നു നഷ്ടമായി. സംഭവം പിന്നെ പറയാം..!

roop/രൂപ് said...

ആരാണ് ഈ അപ്പൊകലിപ്തോ ? അരായിരിക്കും ഈ ഇയാള്‍ ?

വിചാരം said...

രൂപ്
ഇവനെ ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുകയാ .. ഇവന്‍ മലബാറി അല്ല എന്നുറപ്പായി കഴിഞ്ഞു ഇനി ആരെന്ന് വ്യക്തമാവേണ്ടതുണ്ട് .. കണ്ടെത്തും അതിനുള്ള പരിപ്പാടി തുടങ്ങി കഴിഞ്ഞു.

Abdul Azeez Vengara said...

പരിശുദ്ധ ഖുർആൻ/കാഫിറൂൻ

1 ( നബിയേ, ) പറയുക: അവിശ്വാസികളേ,

2 നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല.

3 ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

4 നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല.

5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല.

6 നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എൻറെ മതവും.


ആരാ കുംബളങ്ങ കട്ടത്?

Unknown said...

തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 21-98
ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.21-99

ആരാണ് കുമ്പളങ്ങ ശരിക്കും കട്ടത് ?

roop/രൂപ് said...

വിചാരം, നിങ്ങള്‍ക്ക് ഇവനാരാണെന്ന് അറിയില്ലെന്നോ, "എന്നെ കണ്ടാല് കുമ്പളങ്ങ കട്ടവനെ പോലെയുണ്ടോ" . എന്ന പോലെ ഇയാളുടെ പോസ്റ്റില്‍ ‘ണ്‍’ ഉപയോഗിക്കുന്നത് ഒന്നു പരതിനോക്കുക.

ചില്ലക്ഷരങ്ങള്‍ എഴുതുമ്പോള്‍ ഇയാള്‍ വികലാംഗനാണ്,

ഇത് ഇയാളുടെ പോസ്റ്റില്‍നിന്നു;

ഇസ്ളാമിണ്റ്റെ
ഇരുട്ടിണ്റ്റെ
തെറ്റുണ്ടെങ്കില്
ഹിറ്റ്ലറിണ്റ്റെ
പ്രവാചകണ്റ്റെ
ആണ്റ്റമാനിലെ
ഗൌണിണ്റ്റെ
കയ്യിണ്റ്റെപുറത്ത്
വസ്ത്രത്തിണ്റ്റെ
അദ്ധേഹത്തിണ്റ്റെ

ഇതു അപ്പൊകലിപ്തോവിന്റെ കമെന്റുകളിള് നിന്ന്

മുക്കുവണ്റ്റെ
ജബ്ബറിണ്റ്റെ
തലച്ചോറിണ്റ്റെ
അതിണ്റ്റെ
ഖുര്-ആനിണ്റ്റെ
അധികാരത്തിണ്റ്റെ
ഇസ്ളാമിണ്റ്റെ
വിശ്വാസത്തിണ്റ്റെ
യുദ്ധത്തിണ്റ്റെ
വെറുപ്പിണ്റ്റെതല്ലെ
സേവനത്തിണ്റ്റെ

Abdul Azeez Vengara said...

16 ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല.

17 നാം ഒരു വിനോദമുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മുടെ അടുക്കല്‍ നിന്നു തന്നെ നാമത്‌ ഉണ്ടാക്കുമായിരുന്നു. ( എന്നാല്‍ ) നാം ( അത്‌ ) ചെയ്യുന്നതല്ല.

21 അതല്ല, അവർ ഭൂമിയില്‍ നിന്നുതന്നെ ( മരിച്ചവരെ ) ജീവിപ്പിക്കാൻ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ?
25 ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല.

26 പരമകാരുണികൻ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവർ പറഞ്ഞു.അവൻ എത്ര പരിശുദ്ധൻ! എന്നാല്‍ ( അവർ - മലക്കുകള്‍ ) അവൻറെ ആദരണീയരായ ദാസൻമാർ മാത്രമാകുന്നു.

30 ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?

35 ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിൻമ നല്‍കിക്കൊണ്ടും നൻമ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.

Abdul Azeez Vengara said...

43 അതല്ല, നമുക്ക്‌ പുറമെ അവരെ സംരക്ഷിക്കുന്ന വല്ല ദൈവങ്ങളും അവർക്കുണ്ടോ? സ്വദേഹങ്ങള്‍ക്ക്‌ തന്നെ സഹായം ചെയ്യാൻ അവർക്ക്‌ ( ദൈവങ്ങള്‍ക്ക്‌ ) സാധിക്കുകയില്ല. നമ്മുടെ ഭാഗത്ത്‌ നിന്നും അവർ തുണക്കപ്പെടുകയുമില്ല.

45 ( നബിയേ, ) പറയുക: ദിവ്യസന്ദേശ പ്രകാരം മാത്രമാണ്‌ ഞാൻ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നത്‌. താക്കീത്‌ നല്‍കപ്പെടുമ്പോള്‍ ബധിരൻമാർ ആ വിളികേള്‍ക്കുകയില്ല.

-ഇത് ഒരു ചെവി കേൾക്കാത്തയാൾ എന്നല്ല. ആശയം മനസ്സിലാക്കാത്തവൻ എന്നാണ്.

Abdul Azeez Vengara said...

52 തൻറെ പിതാവിനോടും തൻറെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദർഭം ( ശ്രദ്ധേയമത്രെ: ) നിങ്ങള്‍ പൂജിച്ചുകൊണേ്ടയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?

53 അവർ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച്‌ വരുന്നതായിട്ടാണ്‌ ഞങ്ങള്‍ കണ്ടത്‌.

Unknown said...

നന്ദി. അന്യമതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്നതിനു കൂറ്റുതല്‍ തെളിവുകള്‍ക്ക് !

21 അതല്ല, അവർ ഭൂമിയില്‍ നിന്നുതന്നെ ( മരിച്ചവരെ ) ജീവിപ്പിക്കാൻ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ?
25 ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല.

43 അതല്ല, നമുക്ക്‌ പുറമെ അവരെ സംരക്ഷിക്കുന്ന വല്ല ദൈവങ്ങളും അവർക്കുണ്ടോ? സ്വദേഹങ്ങള്‍ക്ക്‌ തന്നെ സഹായം ചെയ്യാൻ അവർക്ക്‌ ( ദൈവങ്ങള്‍ക്ക്‌ ) സാധിക്കുകയില്ല. നമ്മുടെ ഭാഗത്ത്‌ നിന്നും അവർ തുണക്കപ്പെടുകയുമില്ല.

52 തൻറെ പിതാവിനോടും തൻറെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദർഭം ( ശ്രദ്ധേയമത്രെ: ) നിങ്ങള്‍ പൂജിച്ചുകൊണേ്ടയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?

Abdul Azeez Vengara said...

ഇപ്പോൾ അരുണിനു മനസ്സിലായില്ലെ?

പ്രവാചകന്മാർ എന്ന അദ്ധ്യായത്തിലാണ് ആ വരികൾ. പ്രവാചകന്മാരുടെ പ്രതിമ ഉണ്ടാക്കി അതിനെ ആരാധിക്കുന്നവരെ കുറിച്ചാണ് അത് പറയുന്നത്.

ഒരാൾ മുഹമ്മദ് നബിയുടെ പ്രതിമ ഉണ്ടാക്കി അല്ല്ലാഹിവിനു കൂടെയോ, അതിനെ മാത്രമായോ ആരാധിച്ചാൽ നരകത്തിലെ ഇന്ധനം തന്നെ.

Unknown said...

ഏതൊരു ആരാധന തെറ്റെന്ന് പറഞ്ഞാലും അത് മതവികാരം വ്രണപ്പെടുത്തല്‍ തന്നെ. വിഗ്രഹാരാധന അരോചകമായി ഇസ്ലാമ്മിനു തോന്നുന്നു എന്നതുകൊണ്ട് അത് ആരാധനാരീതി അല്ലാതാവില്ല. ഉവ്വോ ?. ആരാധകരും ആരാധ്യരും നരകത്തിലെ വിറകാണെന്ന് പറയുന്നവഴി ബഹുദൈവാരാധകരെ ഇസ്ലാം അല്പവും വിഷമിപ്പിച്ചില്ല എന്ന് താങ്കള്‍ക്ക് പറയാനാവുമോ ?

ഒരുമതം പ്രചരിപ്പിക്കാന്‍ മറ്റൊരു മതത്തെ എതിര്‍ക്കാമെങ്കില്‍ പിന്നെ മതനിരാസം പ്രചരിപ്പിക്കുന്നതിന് മതത്തെ എതിര്‍ക്കുന്നതില്‍ എന്ത് തെറ്റ് ? മതവികാരം വ്രണപ്പെടുത്തി എന്ന് പരാതിപ്പെടാന്‍ അവകാശമുള്ളവര്‍ മറ്റുള്ളവരുടെ മതത്തെ എതിര്‍ക്കാത്ത ( വികാരം വ്രണപ്പെടുത്താത്തവര്‍) മാത്രമാണ്.

കുഞ്ഞുമോന്‍ said...

M. A. Bakkar,,,

y r u not using ur original id? U will now be known as 'appokalppitho'?

കുഞ്ഞുമോന്‍ said...

if somebody see comments from "otto", that is also MA Bakkar. Who knows howmany ids he is using to blog!

poor guy.

:)

roop/രൂപ് said...

OTTA ബക്കറിന്റെ ഐഡിയാണെന്നു സമ്മതിക്കുന്നുണ്ട് , എങ്കിലും വിചാരത്തെ ഭയന്ന് അപ്പോകലിപ്തോ താനാണെന്നു കൊന്നാലും പറയില്ല.

"
Otta said...
ചിരിക്കൂ വായുജിത് ..
ആയുസ് കൂടട്ടെ മറ്റുള്ളവരുടെ രക്തത്തിലൂടെങ്കിലും.. ഇന്ത്യയില് ആര്.എസ്സ്.എസ്സ്-ണ്റ്റെ ഭീകരതകള്ക്ക് , ഇവിടെ പൊട്ടുന്ന ഒരോ ബോംബുകളിലും അശാന്തമായ ഗന്ധമുണ്ട്..

ഓ.ടോ.
നിങ്ങളോട് പറഞ്ഞ പോസ്റ്റ് ഞാന് മറന്നിട്ടില്ല ... ജനുവരി 30 നു അധികം ദിവസമില്ലെല്ലോ എന്ന് ഞാന് കരുതുകയാണു...
December 14, 2009 12:22 PM

Otta said...
otta .. it is my other ID : ma. bakar "

roop/രൂപ് said...

അപ്പൊകലിപ്തോ said...

Don't disturb me.

Now am very busy to convert MALAYALAM LETTER CHILLU NN(ണ്) from my old posts and comments , ഇനി ചീത്തവിളിക്കാന്‍ എവിടെ സമയം, ചരിത്രത്തിന്റെ ഓരോ അപനിര്‍മ്മിതി.

Abdul Azeez Vengara said...

നിങ്ങള്‍ക്ക്
കണ്ടാല്
പോസ്റ്റില്‍
ചില്ലക്ഷരങ്ങള്‍
എഴുതുമ്പോള്‍ ഇയാള്‍

സബ്ജക്ടുമായി ബന്ധമില്ലെങ്കിലും ROOP ന്റെ ചില്ലുകളും പഴഞ്ചനാണ്. യുനികോഡ് ന്യൂ വേർഷൻ വന്നത് അറിഞ്ഞില്ലെ?

നിങ്ങള്‍ക്ക് =നിങ്ങൾക്ക്
കണ്ടാല് =കണ്ടാൽ
പോസ്റ്റില്‍ =പോസ്റ്റിൽ
ചില്ലക്ഷരങ്ങള്‍ =ചില്ലക്ഷരങ്ങൾ
എഴുതുമ്പോള്‍ ഇയാള്‍ =എഴുതുമ്പോൾ ഇയാൾ

Abdul Azeez Vengara said...

അമ്പലത്തിലെ പൂരത്തിനു മുസ്ലിങ്ങൾ പങ്കെടുത്തു വിജയിപ്പിക്കലും, ശവകുടീരങ്ങളിലെ ആണ്ടു നേർച്ചക്ക് ഹിന്ദുക്കൾ ആനയും ചെണ്ടയുമായി വന്ന് സഹകരിക്കലുമൊക്കെയാണ് വന്ദനം എന്നു തെറ്റിദ്ധരിച്ചവരുണ്ട്. ഒരു സ്റ്റേജിൽ നിന്ന് കുഞ്ഞാലികുട്ടി നിലവിളക്ക് കൊളുത്താതെ പിന്തിരിഞ്ഞപ്പോൾ വിവാദമാക്കിയ പത്രമാധ്യമങ്ങൾ. പക്ഷെ അതു ഞങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട് മതത്തിൽ നിഷിധ്ദമാണെന്ന് ഹൈന്ദവ നേതാക്കളെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ ഇത് മുൻപ് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞങ്ങൾ നിലവിളക്ക് കൊളുത്താൻ പറയുമായിരുന്നില്ല എന്നു പറഞ്ഞതാണ് മനുഷ്യ ഐക്യം.

അന്യമതക്കാരുടെ ആരാധന മൂർത്തികളെ ഒരിക്കലും മുസൽമാനു നിന്ദിക്കാൻ പാടില്ല.

CKLatheef said...

ea jabbar said..

മറ്റുള്ളവരൊക്കെ നിര്‍വികാരര്‍ ! ഇവര്‍ക്ക് ആരുടെ വികാരവും കുത്തിക്കീറി എറിയാം. ഇവരുടെ ദൈവത്തിനും അതൊക്കെയാവാം. എല്ലാരും അങ്ങട്ടു സഹിക്കണം. തൊടുപുഴയില്‍ ഞാനും അനുഭവിച്ചതാ ഇക്കൂട്ടരുടെ വ്രണം! അവരെന്റെ തല ഇരുമ്പു കസേരകൊണ്ടടിച്ചു പൊട്ടിച്ചു. എന്റെ ഒരു കാതിന്റെ കേള്‍വി അന്നു നഷ്ടമായി. സംഭവം പിന്നെ പറയാം..!

ഇവിടെ നടക്കുന്ന അടിപിടി ചര്‍ചയില്‍ പങ്കെടുക്കാനുള്ള ഭാഷയോ മനസ്സോ ഇല്ലാത്തതിനാല്‍ കാഴ്ചക്കാരനവുകയായിരുന്നു. പക്ഷെ കമന്റുകള്‍ 220 കടന്നപ്പോള്‍ ഇത് വല്ലാത്ത ഒരു പതനത്തിലെത്തി എന്ന് പറയാതിരിക്കാനാവില്ല. ആ പതനത്തിന്റെ തുടക്കമാണ് താങ്കളുടെ ഈ കമന്റ്. തീര്‍ചയായും താങ്കളോടുള്ള എന്റെ സഹതാപം രേഖപ്പെടുത്തുകയും. താങ്കളെ കയ്യേറ്റം ചെയ്തതിനെ എന്റെ എല്ലാ ശക്തിയോടും കൂടി അപലപിക്കുകയും ചെയ്യുന്നു. താങ്കളുടെ പോസ്റ്റുകളും പ്രതികരണങ്ങളും കാണുമ്പോള്‍ ഇത്തരം ചില വ്യക്തിപമായ വെറുപ്പുകള്‍ താങ്കളുടെ ചിന്തകളെ നിയന്ത്രിക്കുന്നു എന്ന് തോന്നിയിട്ടുണ്ടായിരുന്നു. പക്ഷെ അതൊക്കെ ലഭിച്ചത് എവിടുന്ന് എന്ന് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ ആവശ്യവും ഉണ്ടെന്ന് തോന്നിയിരുന്നില്ല. വിചാരത്തിന്റെ നേതൃത്വത്തില്‍ അപ്പോകലിപ്‌തോയെ കണ്ടെത്താന്‍ രൂപ്, നാസ് എന്നീ വ്യാജ ഐഡികളുടെ സഹായത്താല്‍ ആരൊക്കെയോ
ശ്രമം ആരംഭിച്ചിരിക്കുകയാണല്ലോ. എന്തിനാണിത്?... മലബാറിലല്ല... എന്നുറപ്പിച്ചുകഴിഞ്ഞു. അപ്പോള്‍ കിട്ടേണ്ടത് നാടും കുടിയുമൊക്കെയാണ്. ബ്ലോഗിലൂടെയുള്ള മറുപടി മതിയായോ. യുക്തിവാദികള്‍, വൈകാരികമായി താങ്കളെ നേരിട്ടവരെ പോലെ നേരിടാന്‍ തീരുമാനിച്ചോ. ദയവായി അറിയിക്കണം. കാരണം എന്നെ നിങ്ങള്‍ക്ക് ഇങ്ങനെ തപ്പി കണ്ട് പിടിക്കേണ്ടിവരില്ല. നിങ്ങളുടെ വികാരത്തെ സ്പര്‍ശിക്കാതെ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടിയാണ്.

പക്ഷെ വിചാരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം യുക്തിവാദികള്‍ളുടെ ഇതുവരെയുള്ള അവകാശവാദങ്ങളെ തകര്‍ക്കുന്നതാണ്. നിങ്ങള്‍ തല്‍കാലം ആളുകുറവായത് കൊണ്ടാണ് ശക്തിയുടെ ഭാഷ പ്രയോഗികാത്തതെന്നും ഉണ്ടായിരുന്നെങ്കില്‍ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത് വിശ്വാസികളുടെ കൂട്ടക്കുരുതിയാണെന്നുമുള്ള അപ്പോകലിപ്‌തോയെപോലുള്ളവരുടെ വാദങ്ങള്‍ക്കുള്ള സത്യപ്പെടുത്തലാണ്.

ഏതായാലും അഞ്ചാറ് മാസമായല്ലോ ബൂലോകരെ വിളിച്ച് യരലവയുടെ ഭാഷ ഉപയോഗിക്കുന്ന ഒതയാര്‍ക്കം പരസ്യം നല്‍കിയിട്ട്.

ബൂലോകരെ,

ചിന്ത ഡോട്ട് കോം ബുലോകത്തിന്റെ നല്ല ഒരു അഗ്രഗേറ്ററാണ്, അതിനെ ഒരു ചവറ്റുകൊട്ടയാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഈ തിവ്രമതചിന്തകരെ നമുക്കെന്തുചെയ്യാന്‍ കഴിയും.


ഇപ്പോള്‍ തീരുമാനമായി എന്ന് തോന്നുന്നു. എങ്കില്‍ ഇനി വേണ്ടത് ബ്ലോഗ് നിര്‍ത്തുക എന്നതാണ്. കാരണം സംവാദം അവര്‍ക്ക് യോജിച്ച പരിപാടിയല്ല.

ബൂലോകമേ.... യുക്തിവാദികളെന്ന് പറയുന്ന ഇത്തരക്കാരുടെ വ്യക്തിനിര്യാതനത്തിനെതിരെ പ്രതിഷേധിക്കുക. ഈ ലജ്ജാകരമായ പതനത്തില്‍ സഹതപിക്കുക.

ബയാന്‍ said...

"ഒന്നാമതായി ഞാന് ഇവിടെ സംവാദത്തിലേര്പ്പെടുന്നവരില്നിന്ന് പ്രതീക്ഷിക്കുന്നത് സ്വന്തം മേല്‌വിലാസത്തില് പങ്കെടുക്കാനുള്ള സന്മനസ്സാണ്. "
ലതീഫിന്റെ ഈ വരികള് ഒരു നല്ല തിരിച്ചറിവാണ്; കൂട്ടുകാരേയും ബോധ്യപ്പെടുത്തുക.
അപ്പൊകലിപ്തോ എന്ന പേരില് വിചാരത്തിന്റെ മക്കളെ തന്തയ്ക്ക് പിറക്കാത്തവനെന്ന് വിളിക്കുന്ന ഈ പോസ്റ്റില് എന്റെ നിലപാട് ഞാന് പറഞ്ഞിരുന്നു.
യരലവ~yaraLava said...
അപ്പോ : ആദ്യം മുഖം നോക്കി സംസാരിക്കാനുള്ള ആത്മവിശ്വാസമെങ്കിലും ഉണ്ടാക്കുക,, ഞാനും വിചാരവും സംസാരിക്കുന്നത് തനിച്ചാണ്, താങ്കള് പ്രതിനിധീകരിക്കുന്നത് വലിയൊരു സമൂഹത്തെയാണ്, എന്നിട്ടും ഊരും പേരുമില്ലാതെ ഞഞ്ഞപിഞ്ഞ പറഞ്ഞ് പോവാതെ ദൈവത്തിന്റെ നല്ല ദാസനാണെങ്കില് തന്റേടത്തോടെ മുഖത്തോടുകൂടി സംസാരിക്കുക. ഇഹലോകജീവിതം അവസാനിക്കുന്നേടത്ത് നിന്നാണ് യഥര്ത്ഥ ജീവിതം ആരംഭിക്കുന്നത് എന്നു പറയുന്ന താങ്കളെന്തിനു ഇരുട്ടിലിരിക്കുന്നു, കടന്നുവരൂ സഹോദരാ. നമുക്ക് നേര്ക്കുനേരെ നിന്നു സംസാരിക്കാം. സംസാരിച്ചാല് തെറിക്കുന്ന മൂക്കാണെംകില് അത് തെറിക്കട്ടെ.

ബയാന്‍ said...

ലതീഫെ : തന്റെ ഈ വിഷയ്ത്തിലുള്ള പോസ്റ്റില് പള്ളിക്കുളം പറയുന്നതിങ്ങിനെ ;

“വായില്‍ വിരലിട്ടാല്‍ കടിക്കാത്ത തരം മതത്തെയാണ് ജബ്ബാറും കൂടെയുള്ള ചിങ്കാരി മേളക്കാരും ഇസ്ലാമില്പ്ര‍തീക്ഷിക്കുന്നത്. ഇതുവല്ലതും നടപ്പുള്ളതാണോ എന്നു ചോദിച്ചാൽ ഉത്തരമില്ല. ഏറ്റവും കുറഞ്ഞത് ജബ്ബാറിനെപ്പോലെ ഹിംസാത്മകമായ വാദങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ ഭൂലോകത്ത് ജീവിച്ചിരിക്കുമ്പോള്‍ അത് ഒട്ടും സാധ്യമല്ല.“

ഈ പറഞ്ഞതിന്റെ അര്‍ത്ഥം ജബ്ബാര്‍ മാഷിനെ പോലെയുള്ളവര് ഭൂമിയില് ജീവിച്ചിരിക്കുമ്പോള് ഇസ്ലാമില്നിന്നു ഹിംസത്മക സമീപനങ്ങളേ പ്രതീക്ഷിക്കാവൂ എന്ന് തന്നെയല്ലെ. ഒരു ‘മിതവാദി’ യാവാന്‍ ശ്രമിക്കുന്ന ലതീഫ് ; പള്ളിക്കുളത്തിന്റെ ഈ കമെന്റിനെതിരില്‍ ഒന്നും പറഞ്ഞുകണ്ടില്ല. താന്ക‍ളും തീവ്രചിന്താഗതിയും വ്യക്തിഹത്യയും ഭീഷണിയും പ്രോത്സാഹിപ്പിക്കുകയാണോ.

പള്ളിക്കുളം.. said...

യരലവാ..

ഒരു ബഹുസ്വര സമൂഹത്തിൽ നിന്നുകൊണ്ട്, ഒരു വിഭാഗത്തിനെതിരെ മറ്റൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ക്രിമിനൽ കുറ്റകൃത്യമാണ് നിങ്ങളുടെ ഉസ്താദ് ശ്രീ ശ്രീ ജബ്ബാർ ചെയ്തുകൊണ്ടിരിക്കുന്നത്. അയാൾക്ക് ഹല്ലേലൂയാ പാടി നടക്കുമ്പോൾ നിങ്ങൾ അത് മനസ്സിലാക്കുന്നില്ല. ഇന്നത്തെക്കാലത്ത് ഇതിനേക്കാൾ ഹിംസാത്മകമായ പ്രവൃത്തി വേറെ ഇല്ല എന്നറിയാമല്ലോ? ഇതിന്റെ പ്രേരണ പൈശാചികമാണ്. പൈശാചിക പ്രവർത്തികൾക്കെതിരെ ശബ്ദമുയർത്തുന്നതിനെയല്ല തീവ്രവാദം എന്നു പറയുന്നത്. പൈശാചിക പ്രവൃത്തികളെയാണ്. നായകനെയും വില്ലനെയും തിരിച്ചറിയാതെ സിനിമ കണ്ടിട്ട് എന്തു കാര്യം?

പള്ളിക്കുളം.. said...

യാരാലാവാ,,
ലത്തീഫിന്റെ പോസ്റ്റിൽ എന്റെ മൊത്തം കമന്റ് ഇങ്ങനെയാണ് .

" വായിൽ വിരലിട്ടാൽ കടിക്കാത്ത തരം മതത്തെയാണ് ജബ്ബാറും കൂടെയുള്ള ചിങ്കാരി മേളക്കാരും ഇസ്ലാമിൽ പ്രതീക്ഷിക്കുന്നത്. ഇതുവല്ലതും നടപ്പുള്ളതാണോ എന്നു ചോദിച്ചാൽ ഉത്തരമില്ല. ഏറ്റവും കുറഞ്ഞത് ജബ്ബാറിനെപ്പോലെ ഹിംസാത്മകമായ വാദങ്ങൾ കൊണ്ടു നടക്കുന്നവർ ഭൂലോകത്ത് ജീവിച്ചിരിക്കുമ്പോൾ അത് ഒട്ടും സാധ്യമല്ല. അയൽ രാജ്യങ്ങളിലേക്ക് മിസൈൽ കൂർപ്പിച്ചു നിർത്താത്ത എത്ര രാജ്യങ്ങളുണ്ട് ഭൂലോകത്ത്? സഹനസമരത്തിന്റെ വക്താവും അഹിംസയുടെ പ്രചാരകനുമായ മഹാത്മാ ഗാന്ധി ഇന്ത്യക്ക് എന്നെങ്കിലും ഒരു സൈന്യത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടോ? പറയാനാവില്ല. യാഥാർത്ഥ്യത്തെ അംഗീകരിക്കുന്ന ഒരു വിശുദ്ധാത്മാവിനും അത് പറ്റില്ല. ധർമ്മ യുദ്ധ പാഠങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്.

ഗീതയും രാമായണവും മഹാഭാരതവും ഒക്കെ ധർമ്മ സമരത്തിന്റെ കഥകളാണ്. ധർമ്മ സമരങ്ങൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. ഇസ്ലാമിലെ യുദ്ധപാഠങ്ങൾ സമാധാനത്തെ മുൻ‌നിർത്തിയുള്ളതാണ്. വീട്ടിൽ നിന്ന് ആട്ടിയകറ്റപ്പെടുന്ന ഫലസ്ത്വീനിലെ പാണ്ഡവന്മാർക്ക് തണലായി മാറുന്നത് ജബ്ബാർ വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഖുർ‌ആനിക സൂക്തങ്ങളാണ്. ആ സൂക്തങ്ങൾ പ്രസരിപ്പിക്കുന്ന ഊർജ്ജം പീഡിതരുടേയും മർദ്ദിതരുടേയും സിരകളിലെ തളർച്ചയകറ്റുവാൻ എക്കാലവും പര്യാപ്തമാണ്.

ജബ്ബാർ സ്വന്തം ചിന്തകളെ എഡിറ്റ് ചെയ്യുക. തലച്ചോറിലെ വിഷം ഡ്രെയിൻ ചെയ്തു മനുഷ്യരില്ലാത്ത ഏതെങ്കിലും മറിയാനാ കിടങ്ങുകളിൽ കല്ലുകെട്ടിത്താഴ്ത്തുക. മനുഷ്യത്വമില്ലാത്ത യുക്തിവിചാരത്തിന്റെ കാലം നിലച്ചുപോട്ടെ!"

പള്ളിക്കുളം.. said...

ജബ്ബാർ പയറ്റുന്നത് ഇത്തരം ഹിറ്റ്ലേറിയൻ പയറ്റുകളാണ്.

Abdul Azeez Vengara said...

കർമ്മങ്ങളിലും ഇസ്ലാം യഹൂദർക്കും ക്രൈസ്തവ ർക്കും ഇടയില്‍ മദ്ധ്യമനിലപാട് വെച്ചുപുലർത്തി. ചില ഉദാഹ രണങ്ങള്‍ പ്രസ്തുത വിഷയം വ്യക്തമാക്കുന്നതിനുവേണ്ടി ഇ വിടെ ഉണർത്തുന്നു. 1. യഹൂദികള്‍ ത്വലാക്വ്(വിവാഹ മോചനം) ചെയ്യാമെന്ന് പറ യുന്നു. എന്നാല്‍ ത്വലാക്വിന് ശേഷം മടക്കിയെടുക്കുവാൻ പാടില്ല എന്നതാണ് അവരുടെ നിലപാട്. എന്നാല്‍ ക്രൈ സ്തവർ ത്വലാക്വ് (വിവാഹ മോചനം) തീരെ പാടില്ല എന്നാണ് പറയുന്നത്. വൈവാഹികബന്ധം നടന്നാല്‍ പിന്നീട് ത്വലാക്വ് ഒരിക്കലും ഇല്ല. ഭർത്താവ് ത്വലാക്വിനെ അവകാശപ്പെടുന്നു മില്ല. ഇസ്ലാം മദ്ധ്യമനിലപാട് പുലർത്തുകയും ഒരാള്‍ക്ക് ത ന്റെ ഭാര്യയെ അവശ്യഘട്ടത്തില്‍ ത്വലാക്വ് ചെയ്യുവാനും ഒന്നും രണ്ടും ത്വലാക്വുകള്‍ക്ക് ശേഷം മടക്കിയെടുക്കുവാനും അവസരം നിശ്ചയിച്ചു. ചിലപ്പോള്‍ ചിലർ ത്വലാക്വ് യാതൊരു അവധാനതയുമില്ലാതെ കൈകാര്യം ചെയ്താല്‍ തന്നെ മടക്കിയെടുക്കുന്നതിലൂടെ തന്നില്‍നിന്നും വന്നതായ ഈ അ വിവേകം പരിഹരിക്കുവാൻ സാധിക്കും. 2. യഹൂദികള്‍ കൊലക്കേസില്‍ 'ക്വിസ്വാസ് ' (കൊലക്കു പകരം കൊല എന്ന തുല്ല്യശിക്ഷ) നിർബന്ധമായും വേണമെന്നും ഒരിക്കലും 'അഫ്വ് ' (മാപ്പ്) നല്‍കുവാൻ പാടില്ലെന്നും പറയു ന്നു. എന്നാല്‍ നസ്വാറാക്കള്‍ 'അഫ്വ് ' നിർബന്ധമെന്ന് പറ യുന്നു. ഇസ്ലാം 'തഖ്യീർ' കൊണ്ട് വന്നു അഥവാ വധിക്കപ്പെട്ടവന്റെ രക്ഷാധികാരിക്ക് ക്വിസ്വാസ് ആവശ്യപ്പെടുവാനും മാപ്പ് നല്‍കി 'ബ്ളഡ് മണി' ആവശ്യപ്പെടുവാനും അല്ലെങ്കില്‍ നിരുപാധികം മാപ്പ് നല്‍കുവാനും സ്വാതന്ത്യ്രമുണ്ട്. ഇതോ ടെ ഇസ്ലാം മദ്ധ്യമ നിലപാട് പുലർത്തി, അഥവാ മാപ്പ് നല്‍കു വാനോ ക്വിസ്വാസ് നടപ്പിലാക്കുവാനോ നിർബന്ധിച്ചില്ല. പ്രത്യു ത അവ രണ്ടിനുമിടയില്‍ മദ്ധ്യമ നിലപാട് സ്വീകരിച്ചു.

Abdul Azeez Vengara said...

തീവ്രതയുടേയും ജീർണതയുടേയും വാക്താക്കള്‍ അപകടത്തില്‍ അകപ്പെടുവാൻ കാരണം പിശാചാണ്. അഥവാ പിശാചിന്റെ ദുഷ്പ്രേരണകളാണ്. രണ്ട് വിഭാഗങ്ങളേയും ഇബാദാത്തുകളില്‍ നിന്ന് പുറത്തുചാടിക്കുവാൻ അവൻ പ്ര വൃത്തിച്ചു. ഒരു വിഭാഗം ആളുകള്‍ക്ക് ഇബാദാത്തുകള്‍ ഭാര മാക്കുകയും കഠിനമാകുകയും ചെയ്തു. മറ്റൊരു വിഭാഗ ത്തെ നിഷിദ്ധങ്ങളിലും സന്ദേഹങ്ങളിലും ചാടിച്ചു. ഇപ്രകാരം തന്റെ വിചാരം പുലർത്തുന്നതിനുവേണ്ടി ധാരാളം ആളുകളെ അവൻ വഴിപിഴപ്പിച്ചു. അല്ലാഹു ക പറഞ്ഞു:


(തീർച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അ വരില്‍ തെളിയിച്ചു. അങ്ങനെ അവർ അവനെ പിന്തുടർന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ.) വി. ക്വു. (34: 20)

വിചാരം said...

യരലവ .. ഇവരോട് സംവദിച്ചിട്ട് കാര്യമില്ല അസത്യത്തെ സത്യമെന്ന് കരുതുന്ന മൂഢന്മാരോട് സംസാരിച്ചാല്‍ നമ്മുടെ വിലപ്പെട്ട സമയം ഇല്ലാതാവും എന്നലാതെ മറ്റൊരു ഫലവും ഒരിക്കലും ഉണ്ടാവില്ല, ലത്തീഫും,പള്ളികുളവും കാട്ടിപ്പരുത്തിയുമെല്ലാം എത്ര ഇസ്ലാമിനെ കുമ്മായം തേച്ച് വെളുപ്പിയ്ക്കാന്‍ ശ്രമിച്ചാലും ഒരു മഴ (ജബ്ബാര്‍ മാഷിന്റെ ഒരൊറ്റ പോസ്റ്റ്) മതി ആ വെള്ളയെല്ലാം ഒലിച്ചു പോകാന്‍, എനിക്കതല്ല അതിശയം എത്ര വലിയ ദൈവത്തിന്റെ കുറാനെ വിമര്‍ശിക്കുമ്പോള്‍ ഇവരെന്തിനാ ഇങ്ങനെ ഹാലിളകുന്നത് ? ഒരു ചെറിയ മനുഷ്യനായ ജബ്ബാര്‍ മാഷിനെ ഭയമാണോ ഈ അള്ളായ്ക്കും അവന്റെ അനുയായികള്‍ക്കും ?. ബഹുമാനപ്പെട്ട ലത്തീഫ് മിതമായ ഭാഷയില്‍ വന്ന് പുലമ്പിയത് കണ്ട് യരലവ മയങ്ങി വീണോ ? അപ്പോക്ലിപ്തോ എന്ന തന്തയ്ക്ക് പിറയ്ക്കാത്തവന്‍ എന്നേയും മറ്റുള്ളവരേയും തന്തയ്ക്കും തള്ളയ്ക്കും കുടുമത്തുള്ളവരേയും പറ്റി അനാവശ്യം പറയുമ്പോള്‍ ഈ ലത്തീഫ് മൌനമായിരുന്നെന്തുകൊണ്ട് ? അന്നവിടെ വല്ലതും അവര്‍ക്കെതിരായി പറഞ്ഞിരുന്നെങ്കില്‍ ലത്തീഫിന്റെ വാക്കുകള്‍ക്ക് ഒരു വിലയുണ്ടാവുമായിരുന്നു. ലത്തീഫ് സാറേ മറഞ്ഞിരുന്നൊരാളെ എന്തും പറയാന്‍ എളുപ്പമാണ് ആണും പെണ്ണും കെട്ടവരുടെ സ്വഭാവമാണതൊക്കെ ,ലത്തീഫ് സാറിനേയോ മറ്റു ഇസ്ലാമിസ്റ്റ് ബ്ലോഗേര്‍സ്സിനേയോ മറഞ്ഞിരുന്നോ അല്ലാതെയോ ആരെങ്കിലും ഈ അപ്പോക്ലിപ്തോ പറയുന്നത് പോലുള്ള തെറി പറയാറുണ്ടോ .

CKLatheef said...

"ഒന്നാമതായി ഞാന് ഇവിടെ സംവാദത്തിലേര്പ്പെടുന്നവരില്നിന്ന് പ്രതീക്ഷിക്കുന്നത് സ്വന്തം മേല്‌വിലാസത്തില് പങ്കെടുക്കാനുള്ള സന്മനസ്സാണ്. "
ലതീഫിന്റെ ഈ വരികള് ഒരു നല്ല തിരിച്ചറിവാണ്; കൂട്ടുകാരേയും ബോധ്യപ്പെടുത്തുക.

പ്രിയ യരലവ,

എനിക്കിത് പറയാനുള്ള അര്‍ഹതയുണ്ട്. കാരണം ഞാന്‍ രണ്ടാമതൊരു ഐ.ഡിയെ കുറിച്ചാലോചിച്ചിട്ടില്ല എന്ന് പറയുന്നില്ലെങ്കിലും അത്തരമൊരവസ്ഥയില്‍ തല്‍കാലം ഈ പരിപാടി നിര്‍ത്താനാണ് ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. എന്നിക്ക് എന്നില്‍ മാത്രമേ ബാധ്യതയുള്ളൂ. വിചാരത്തിന്റെ ബ്ലോഗ് സ്ഥിരമായി വായിക്കാറില്ല. അതിനാല്‍ താങ്കള്‍ ലിങ്ക് നല്‍കിയ ചര്‍ചയും ഞാന്‍ കണ്ടിരുന്നില്ല. ഇത്രയും ടൈപ്പുചെയ്ത് കഴിഞ്ഞപ്പോഴാണ് വിചാരത്തിന്റെ കമന്റ് വന്നത്. അതുകൊണ്ട് ഇനിയുള്ളത് അതുകൂടി പരിഗണിച്ചായിരിക്കും.

വിചാരം,

യരലവ മയങ്ങിയതാവില്ല അതിലല്‍പം കാര്യമുണ്ട് എന്ന് തോന്നിയതുകൊണ്ട് ആത്മനിയന്ത്രണം പാലിച്ചതാകും. യരലവ തന്ന ലിങ്ക് ഞാന്‍ സന്ദര്‍ശിച്ചു. വായിച്ചു കഴിഞ്ഞപ്പോള്‍ യരലവ നല്‍കേണ്ട ലിങ്കായിരുന്നില്ല അത് മറിച്ച് അപ്പോകലിപ്‌തോ നല്‍കേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. യരലവ പറയുന്നത് കേട്ട് അപ്പോകലിപ്‌തോയോട് അല്‍പം ദേശ്യം തോന്നിയാണ് അവിടേക്ക് പോയത്. പക്ഷെ യരലവ താങ്കളെ പ്രകോപിപിക്കുന്നതും താങ്കള്‍ അതില്‍ വീണുപോകുന്നതുമാണ് കണ്ടത്. അരുണിനെ പോലെ അല്‍പം മാന്യതയുള്ളവര്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്തത് ശ്രദ്ധിക്കുക. താങ്കളുടെ മക്കളെ തന്തക്ക് വിളിച്ചു അല്ലെങ്കില്‍ അവരുടെ പിതൃത്വത്തില്‍ സംശയിച്ചു എന്നത് താങ്കളെ എത്രമാത്രം പ്രകോപിതനാക്കി എന്ന് ചിന്തിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ടോ. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവിടെ വ്യക്തമാണല്ലോ. വ്യഭിചാരത്തെ താങ്കള്‍ ന്യായീകരിച്ചപ്പോള്‍ അപ്പോകലിപ്‌തോയുടെ ശൈലിയനുസരിച്ചുള്ള ഒരു പ്രതികരണം (ഞാന്‍ പല തവണ മറ്റുള്ളവരോട് പറയുന്ന പോലെ അദ്ദേഹത്തോടും പറഞ്ഞിട്ടുണ്ട്.) നടത്തിയതിന് യരലവയാണ് ഇളക്കി വിട്ട് പ്രകോപനം സൃഷ്ടിക്കുന്നത് (പള്ളിക്കുളത്തിന്റെ ഒരു വാക്കില്‍ പിടിച്ച് ജബ്ബാര്‍ മാഷെ പ്രകോപിപ്പിച്ച പോലെ തന്നെ) താങ്കള്‍ അതില്‍ വീണുപോയി എന്നത് താങ്കളുടെ ദുര്യോഗം. ഇനിയെന്താ താങ്കളുടെ പരിപാടി :)

ഇവിടെ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവരില്‍ എനിക്ക് സ്വാധീനമുല്ലാത്ത പോലെ അനുകൂലിക്കുന്നവരിലും എനിക്ക് സ്വാധീനമില്ല. എല്ലാവരെയും ഈ മാധ്യമത്തിലൂടെയുള്ള പരിചയം മാത്രം. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട്. അതിന്റെ ഗുണവും ദോശവും അവരവര്‍ അനുഭവിക്കും. യരലവക്ക് മറ്റ് ഐഡികളില്ല എന്ന വിശ്വസിക്കാന്‍ എനിക്കാവുന്നില്ല. എനിക്കങ്ങനെ സംശയിക്കാനുള്ള എമ്പാടും തെളിവുകളുണ്ട്.

പള്ളിക്കുളം പറഞ്ഞു ജബ്ബാര്‍ മാഷ് തന്നെ ചിന്തയെ എഡിറ്റ് ചെയ്യണമെന്ന്. രണ്ടുപേരെക്കൂടി അതിലേക്ക് ചേര്‍ക്കണം ബയാനെന്ന യരലവയും ഫാറൂഖെന്ന വിചാരവും. ഇസ്‌ലാമിനെതിരെ ഇത്രവെറുപ്പ് നിങ്ങള്‍ വെച്ച് പുലര്‍ത്താനിടയാക്കിയ സാഹചര്യം നിങ്ങള്‍ ബ്ലോഗിലൂടെ പറയണം. ജബ്ബാര്‍ മാഷ് തുടങ്ങിവെക്കട്ടെ. തന്റെ തൊടുപുഴ സംഭവം വിവരിച്ചുകൊണ്ട്. നിങ്ങളും അത്തരം ഒരു പോസ്റ്റിനെക്കുറിച്ച് ആലോചിക്കുക. തീര്‍ചയ്യായും എന്നെപോലുള്ളവരുടെ പിന്തുണ പ്രതീക്ഷിക്കാം. കാരണം ഇതില്‍ നിങ്ങള്‍ ഇരകളാണെങ്കില്‍ ഞാന്‍ നിങ്ങളുടെ പക്ഷത്തായിരിക്കും. ഇതിപ്രകാരം തുടരുന്നതില്‍ യാതൊരര്‍ഥവുമില്ല. ഇവിടെ ചര്‍ചയല്ല മറ്റുപലതുമാണ് നടക്കുന്നതെന്ന് ആളുകള്‍ ഇപ്പോള്‍ തന്നെ സംശയിച്ചുതുടങ്ങിയിട്ടുണ്ടാവും. എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു.

CKLatheef said...

@Yalava

ഒരു ‘മിതവാദി’ യാവാന്‍ ശ്രമിക്കുന്ന ലതീഫ് ; പള്ളിക്കുളത്തിന്റെ ഈ കമെന്റിനെതിരില്‍ ഒന്നും പറഞ്ഞുകണ്ടില്ല. താന്ക‍ളും തീവ്രചിന്താഗതിയും വ്യക്തിഹത്യയും ഭീഷണിയും പ്രോത്സാഹിപ്പിക്കുകയാണോ.

സംഘടനയോട് വൈരം പുലര്‍ത്തുന്ന മറുസംഘടന പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. അതില്‍ ചിലരെ പിടിച്ച് മിതവാദിയും ചിലരെ തീവ്രവാദിയുമാക്കും. :)!! ഇവിടെ ഒരു യഥാര്‍ഥ മുസ്‌ലിമിന് മിതവാദിയെ ആകാന്‍ കഴിയൂ തീവ്രവാദിയാകാനാവില്ല. പള്ളിക്കുളത്തിന്റെ എന്റെ പോസ്റ്റിലിട്ട ഒരു കമന്റിന്റെ ചില വാക്കുകള്‍ കറുപ്പിച്ച് നല്‍കി താങ്കള്‍ ഒരു തീവ്രവാദി തന്നെ എന്ന് പറഞ്ഞ കമന്റ് ഇനി ഞാന്‍ പ്രസിദ്ധീകരിക്കുന്നില്ല. എന്താണ് പള്ളിക്കുളം അതുകൊണ്ടുദ്ദേശിച്ചതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹം എങ്ങനെ ചിന്തിക്കുന്നുവെന്ന് ഇത് വരെയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ നന്നായി അറിയാം. അദ്ദേഹം ജബ്ബാര്‍ മാഷെ ഭീഷണിപ്പെടുത്തുകയായിരുന്നില്ല. ജബ്ബാര്‍മാഷിന്റെ ഇത്തരം പോസ്റ്റുകളിലൂടെ ആരെങ്കിലും ഇസ്‌ലാമിനെ പഠിച്ചാല്‍ ലോകത്ത് തീവ്രവാദവും കൊലയുമായിരിക്കും സമാധാനത്തിന് പകരം സംഭവിക്കുക എന്നല്ലേ അദ്ദേഹം പറയുന്നത് ഇതില്‍ എനിക്ക് എതിര്‍ക്കാനൊന്നുമില്ല. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്നത് വേറെ കാര്യം. 'ഭൂലോകത്ത് ജീവിച്ചിരിക്കുമ്പോൾ' എന്ന് പറയുമ്പോഴേക്ക് പള്ളിക്കുളം അദ്ദേഹത്തെ കൊല്ലാന്‍ പോകുകയാണ് എന്ന് വ്യാഖ്യാനിക്കാന്‍ എനിക്കാവില്ല. താങ്കള്‍ക്കാകുന്നത് താങ്കള്‍ ജബ്ബാര്‍ മാഷിന്റെ വ്യാഖ്യാനം സ്വീകരിക്കുന്നത് കൊണ്ടാകാനേ തരമുള്ളൂ.


ഇവിടെ ചെലവഴിക്കുന്ന സമയം വേസ്റ്റാണ്. പക്ഷെ ചിലകാര്യങ്ങള്‍ പറയാന്‍ സാഹചര്യം നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ചിലര്‍ ഇതുതന്നെയാണോ രഹസ്യമായി ആഗ്രഹിക്കുന്നത്. തല്‍കാലം വിട.

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

>>>ഒരു ബഹുസ്വര സമൂഹത്തിൽ നിന്നുകൊണ്ട്, ഒരു വിഭാഗത്തിനെതിരെ മറ്റൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ക്രിമിനൽ കുറ്റകൃത്യമാണ് നിങ്ങളുടെ ഉസ്താദ് ശ്രീ ശ്രീ ജബ്ബാർര്ചെ‍ യ്തുകൊണ്ടിരിക്കുന്നത്. അയാൾക്ക് ഹല്ലേലൂയാ പാടി നടക്കുമ്പോള്‍ നിങ്ങള്‍ അത് മനസ്സിലാക്കുന്നില്ല. ഇന്നത്തെക്കാലത്ത് ഇതിനേക്കാൾ ഹിംസാത്മകമായ പ്രവൃത്തി വേറെ ഇല്ല എന്നറിയാമല്ലോ? ഇതിന്റെ പ്രേരണ പൈശാചികമാണ്. പൈശാചിക പ്രവർത്തികൾക്കെതിരെ ശബ്ദമുയർത്തുന്നതിനെയല്ല തീവ്രവാദം എന്നു പറയുന്നത്. പൈശാചിക പ്രവൃത്തികളെയാണ്. >>>>


@പള്ളിക്കുളം
ജബ്ബാര്മാഷിന്റെ പ്രൊഫൈലില് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങിനെയാണ് :

“സര്വ്വശക്തനും സര്വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന് നിസ്സാരനും നിസ്സഹായനുമായ മനുഷ്യന് വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനുഷ്യസ്നേഹി.“

ഈ വാക്കുകള്ക്കപ്പുറം ഒരു നല്ലവാക്ക് താങ്കളുടെ അല്ലാഹും ഇറക്കിക്കൊടുത്തു എന്നു പറയുന്ന ഗ്രന്ഥത്തില് പോലുമില്ല. ദൈവത്തിന്റെ പേരില് മനുഷ്യന് വളെടുക്കേണ്ട; തമ്മില് തല്ലേണ്ട, എന്നു പറയുന്നത് പൈശാചികം.

പക്ഷെ; പള്ളിക്കുളം പറയുന്ന പോലെ ;

“വായിൽ വിരലിട്ടാല്‍ കടിക്കാത്ത തരം മതത്തെയാണ് ജബ്ബാറും കൂടെയുള്ള ചിങ്കാരി മേളക്കാരും ഇസ്ലാമിൽ പ്രതീക്ഷിക്കുന്നത്. ഇതുവല്ലതും നടപ്പുള്ളതാണോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഏറ്റവും കുറഞ്ഞത് ജബ്ബാറിനെപ്പോലെ ഹിംസാത്മകമായ വാദങ്ങൾ കൊണ്ടു നടക്കുന്നവർ ഭൂലോകത്ത് ജീവിച്ചിരിക്കുമ്പോള്‍ അത് ഒട്ടും സാധ്യമല്ല.“ .

മനുഷ്യനെ നേര്ക്ക് നേരെ നേരിടണം എന്ന് പറയുന്ന കൊച്ചുവര്ത്തമാനം പള്ളിക്കുളത്തെ പരിചയമുള്ളത് കൊണ്ട് ലതീഫിന് ഉദ്ദേശം മനസ്സിലായി; പക്ഷെ എന്നെ പോലെയുള്ള ജബ്ബാര് മാഷിനെ സ്നേഹിക്കുന്നവര്ക്ക് ഇതൊരു ഉത്തരം കിട്ടാത്ത സമസ്യയായിരിക്കുന്നു.

ഒരു കാര്യം കൂടി ഓര്മ്മിപ്പിക്കാം ഈ ഒരു വര്‍ത്താനത്തിന്റെ പേരില് എന്തു ഭവിഷ്യത്തുണ്ടായാലും ലതീഫിനും പള്ളിക്കുളത്തിനും മാത്രമായിരിക്കും അതിന്റെ പൂര്ണ്ണ ഉത്തരവാദിത്തം.

ഈ ആപ്തവാക്യത്തിന് ലതീഫിന്റെ വിവര്ത്തനം ഇങ്ങിനെ :

“ജബ്ബാര്മാഷിന്റെ ഇത്തരം പോസ്റ്റുകളിലൂടെ ആരെങ്കിലും ഇസ്ലാമിനെ പഠിച്ചാല് ലോകത്ത് തീവ്രവാദവും കൊലയുമായിരിക്കും സമാധാനത്തിന് പകരം സംഭവിക്കുക എന്നല്ലേ അദ്ദേഹം പറയുന്നത് ഇതില് എനിക്ക് എതിര്ക്കാനൊന്നുമില്ല“

ഇതെന്തു തമാശയാ, ലതീഫെ ; ജബ്ബാര്മാഷ് ഇസ്ലാം പഠിപ്പിക്കാനോ പ്രചരിപ്പിക്കാനോ അല്ല പോസ്റ്റെഴുതുന്നതെന്ന് ഏത് മന്ദബുദ്ധിക്കാണ് തിരിച്ചറിയാന് കഴിയാത്തത്. ഹെന്റെ മുത്തപ്പാ.

പള്ളിക്കുളം.. said...

>>> ജബ്ബാര്മാഷിന്റെ പ്രൊഫൈലില് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങിനെയാണ് :

“സര്വ്വശക്തനും സര്വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന് നിസ്സാരനും നിസ്സഹായനുമായ മനുഷ്യന് വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനുഷ്യസ്നേഹി.
<<<

യാരാലാവാ, പക്ഷേ പരിചയപ്പെട്ടത് ഇങ്ങനെയല്ല.

പള്ളിക്കുളം.. said...

ഇസ്ല്ലാമിന് അതിന്റെ പണ്ഡിതന്മാർ ആരും നൽകാത്ത വ്യാഖ്യാനം ചമക്കുകയും അതുവഴി ഇതര സമൂഹങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും അതുവഴി സമൂഹങ്ങൾ തമ്മിലുള്ള സ്പർദ്ധയുടെ വിത്തുപാകുകയും പിന്നെ അതിന് രാവിലെയും വൈകിട്ടും വെള്ളം കോരുകയും അതിലെ വിഷക്കായ വിളഞ്ഞു പാകമാകുന്നതിനുവേണ്ടി നോമ്പുനോറ്റിരിക്കുകയും ചെയ്യുന്ന പൈശാചിക പ്രവൃത്തിയുടെ ഉടമയാണോ യാരാലാവാ മനുഷ്യ സ്നേഹി?

ബയാന്‍ said...

പള്ളിക്കുളം : ജബ്ബാറ് മാഷ് അദ്ദേഹം സ്നേഹിക്കുന്നതും സംസാരിക്കുന്നതും അദ്ദേഹത്തിന്റെ സ്വന്തം സമൂഹത്തിന് വേണ്ടിയാണ്; സ്വന്തത്തെ പണയപ്പെടുത്തിയും അദ്ദേഹം പോരാടുന്നത് അദ്ദേഹം പിറന്ന സമൂഹത്തിന്റെ തെറ്റുകള്‍ തിരുത്താനാണ്. ഇസ്ലാം കളവാണെന്നറിഞ്ഞിട്ടും മിണ്ടാതെ സ്വന്തം കാര്യം നോക്കി നടക്കുന്ന പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വരെ എനിക്കറിയാം; തന്നോടും താന്‍ ജീവിക്കുന്ന സമൂഹത്തേയും വഞ്ചിക്കാന്‍ ജബ്ബാറിനും എനിക്കും വിചാരത്തിനും ആവില്ല. ഞങ്ങള്‍ കണ്ടെത്തിയ സത്യം ഞങ്ങള്‍ തുറന്ന് പറയുന്നു; ഞങ്ങളുടെ ആത്മാര്‍ത്ഥതയില്‍ നിങ്ങള്‍ സന്തോഷിക്കുക. നിങ്ങളുടെ കൂടെയുള്ള കപടവിശ്വാസികളെ നിങ്ങള്‍ തിരയുക. (പിന്നെപ്പിന്നെ ഒരുകാര്യം, ഞാന്‍ മുസ്ലിം ആയിരിക്കുമ്പോള്‍ വിശ്വസിക്കുന്ന ആദര്‍ശത്തോട് പൂറ്ണ്ണമായും കൂറുപുലര്‍ത്തിയവനായിരുന്നു;നിര്‍ഭയം; ഇന്നും അങ്ങിനെ തന്നെ)

CKLatheef said...

Yaralava said..

ഒരു കാര്യം കൂടി ഓര്മ്മിപ്പിക്കാം ഈ ഒരു വര്‍ത്താനത്തിന്റെ പേരില് എന്തു ഭവിഷ്യത്തുണ്ടായാലും ലതീഫിനും പള്ളിക്കുളത്തിനും മാത്രമായിരിക്കും അതിന്റെ പൂര്ണ്ണ ഉത്തരവാദിത്തം.

കാര്യമായി എന്തിനോ ഉള്ള പുറപ്പാടാണല്ലോ :)
ഈ അല്‍പത്തരത്തിന്റെയും നിന്ദ്യത സഹിക്കേണ്ടത് ഈ പാവപ്പെട്ട സമുദായമാണല്ലോ. ലജ്ജാകരം. യരലവ.

ഏതായാലും ജബ്ബാര്‍മാഷിന്റെ അരങ്ങേറ്റം നന്നായി... ഇതോടെ എന്റെ ഇവിടുത്തെ കമന്റ് അവസാനിക്കുന്നു. ഇനി ഇങ്ങോട്ടില്ല. മതിയായി. നിങ്ങളായി നിങ്ങളുടെ പാടായി. മഅസ്സലാമ.

ബയാന്‍ said...

>>>ഇസ്ല്ലാമിന് അതിന്റെ പണ്ഡിതന്മാർ ആരും നൽകാത്ത വ്യാഖ്യാനം ചമക്കുകയും അതുവഴി .......>>>

@പള്ളിക്കുളം : അങ്ങിനെയെങ്കില്‍ ഉത്തരവാദിത്തമുള്ള ഇസ്ലാമിക പണ്ഢിതരുടെ മുന്നില്‍ പരസ്യമായ വഗ്വാദം നടത്താം ; ആരാണ് കളവു ചമക്കുന്നതെന്ന് കേള്‍വിക്കാര്‍ തീരുമാനിക്കട്ടെ; അല്ലാതെ അപ്പൊകലിപ്തോവിനെ പോലെയുള്ള തെറിഭീകരരുടെ മുന്നില്‍ ഇസ്ലാമിനെ വലിച്ചിട്ടുകൊടുക്കാതെ. ഞാനടക്കം പിറന്ന ഒരു വലിയ സമൂഹമാണ് മുസ്ലിംങ്ങള്‍ ; അപ്പൊകലിപ്തോ വിന് അവന്റെ പിറന്ന സമൂഹത്തോട് ഉള്ളതിനേക്കാള്‍ എനിക്ക് ഈ സമൂഹത്തൊട് പ്രതിബദ്ധതയുണ്ട്. അപ്പൊകലിതോ ‘യുക്തിവാദ’ ലേബലില്‍ ഞങ്ങളെ തന്തയ്ക്കുവിളിക്കുമ്പോള്‍ നാറുന്നതും വെറുക്കപ്പെടുന്നതും ഇരയാക്കപ്പെടുന്നതും ഒരു വലിയ സമൂഹമാണ്.

പള്ളിക്കുളം.. said...

>>>>> അപ്പൊകലിപ്തോ വിന് അവന്റെ പിറന്ന സമൂഹത്തോട് ഉള്ളതിനേക്കാള്‍ എനിക്ക് ഈ സമൂഹത്തൊട് പ്രതിബദ്ധതയുണ്ട്. <<<<<<

താങ്കൾ ഈ സമൂഹത്തെ ഉദ്ധരിക്കാൻ വന്ന മുജദ്ദിദ് ആണെന്ന് അറിഞ്ഞിരുന്നില്ല. അറിയാതെ എന്തെങ്കിലും വായിൽ നിന്നു വീണുപോയിട്ടുണ്ടെങ്കിൽ പൊറുത്തു മാപ്പാക്കണം.


>>> “ അങ്ങിനെയെങ്കില്‍ ഉത്തരവാദിത്തമുള്ള ഇസ്ലാമിക പണ്ഢിതരുടെ മുന്നില്‍ പരസ്യമായ വഗ്വാദം നടത്താം“ <<<

ഈ ബ്ലോഗിൽ പറഞ്ഞ പ്രകാരമുള്ള സംവാദമാണെങ്കിൽ ‘യൂസുഫുൽ ഖറദാവിയെ’ കൊണ്ടു വരണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല്ല. എന്തിന്, പള്ളീലെ ഇമാമിനെപ്പോലും ആവശ്യമില്ല. ഇതിനൊക്കെ മറുപടി പറയാൻ പള്ളീലെ മുക്രിയെപ്പോലും വേണ്ട. മദ്രസയിൽ പഠിക്കുന്ന മുക്രിയുടെ ഇളേ മോൻ തന്നെ ധാരാളമാവും.

പള്ളിക്കുളം.. said...

യാരാലാവാ..

ഇനി ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് മനസ്സിലായില്ലെന്നു വേണ്ട. താങ്കളും താങ്കളുടെ ഗുരുവും ചെയ്യുന്നത് വാക്യങ്ങൾക്ക് ഇല്ലാത്ത അർത്ഥം ചമക്കലാണ്. അതുകൊണ്ട് മാത്രം വ്യക്തമാക്കുന്നു. നിങ്ങൾ പൊക്കിപ്പിടിച്ചുകൊണ്ടു നടക്കുന്ന ആ വാക്യത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് അതിന് മുമ്പും പിമ്പുമുള്ള വാക്യങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്.

അതായത്, ജബ്ബാറിനെപ്പോലെ സമൂഹത്തിൽ അസത്യം പ്രചരിപ്പിച്ച് കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന അധർമ്മകാരികൾക്കെതിരേ ചരിത്രത്തിൽ എന്നും പോരാട്ടം ഉണ്ടായിട്ടുണ്ട്. അധർമ്മത്തിനെതിരേ യുദ്ധം ചെയ്യുക എന്നത് അല്പമെങ്കിലും ധാർമ്മിക ബോധം പുലർത്തുന്നവരുടെ കടമയാണ്. ഇസ്ലാം അതിന് ആഹ്വാനം ചെയ്യുന്നെങ്കിൽ തെറ്റില്ല. അധർമ്മത്തിനെതിരെ പോരാടുന്നതിനെ ഇന്ന് ലോകത്ത് നില നിൽക്കുന്ന ഒരു തത്വ സംഹിതകളോ രാഷ്ടമീമാംസകളോ എതിർക്കുന്നില്ല. വായിൽ വിരലിട്ടാൽ കടിക്കരുത് എന്നാണ് ജബ്ബാർ വാശിപിടിക്കുന്നത്. അതൊന്നും നടപ്പുള്ള കാര്യമല്ല. അധർമ്മകാരികൾ ഭൂലോകത്ത് ജീവിച്ചിരിക്കുവോളം അതിനെതിരെയുള്ള സമരവും ഉണ്ടാവും. ഇത്രയുമാണ് ഉദ്ദേശിച്ചത്. അതിന് ഒരു ഉത്തമോദാഹരണം ജബ്ബാർ ആണെന്ന് ചൂണ്ടിക്കാട്ടിയെന്നു മാത്രം.

(ഒരു രഹസ്യം കൂടി പറയട്ടെ, നിങ്ങൾ എന്റെ വാക്കുകളെ എങ്ങനെയാണ് കണ്ടിരിക്കുക എന്ന ഗവേഷണത്തിലായിരുന്നു ഞാൻ. ഒടുക്കം, എന്റെ റബ്ബേ.. ഞാൻ കണ്ടെത്തി.. ഇങ്ങനെയൊന്നും ചിന്തിച്ചു കൂട്ടാതെ എന്റെ യാരാലാവാ.. . ഖുർ‌ആൻ വളച്ചൊടിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവും.. ഈ പള്ളിക്കുളത്തിന്റെ വാക്കുകളെന്തിനു ചുമ്മാ വളച്ചൊടിക്കണം? )

വിചാരം said...

ബയാനെന്ന യരലവയും ഫാറൂഖെന്ന വിചാരവും. ഇസ്‌ലാമിനെതിരെ ഇത്രവെറുപ്പ് നിങ്ങള്‍ വെച്ച് പുലര്‍ത്താനിടയാക്കിയ സാഹചര്യം നിങ്ങള്‍ ബ്ലോഗിലൂടെ പറയണം.
മി.ലത്തീഫ്
ഇതിനായൊരു പോസ്റ്റെഴുതാനൊന്നും വയ്യ കാരണം അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരി അഭിപ്രായങ്ങള്‍ (ബൂലോകത്ത് കഴിഞ്ഞ 7 വര്‍ഷമായി ഞാനടക്കം ഛര്‍ദിച്ച കാര്യങ്ങളല്ലാതെ മറ്റൊരു പുതിയവ ഇല്ലാത്ത) കുമിഞ്ഞുകൂടും, ലത്തീഫ്.. താങ്കള്‍ എന്റെ പഴയക്കാല പോസ്റ്റുകള്‍ നോക്കിയിട്ടുണ്ടോ ? എവിടേയും ഇസ്ലാമിനേയോ മറ്റു മതങ്ങളേയോ പൊളിച്ചെഴുതുന്ന ഒരു പോസ്റ്റ് കാണാന്‍ സാധിക്കില്ല എന്റെ പോസ്റ്റുകളില്‍ അധികവും കഥയും പിന്നെ എന്റെ സ്വന്തം രാഷ്ട്രീയ നിലപാടുകളുമായിരിക്കും അതിനിടെ എന്റെ ഇസ്ലാമിനോടുള്ള ഇഷ്ടമില്ലായ്മയും പക്ഷെ മിക്ക ചര്‍ച്ചകളിലും എന്റെ സാന്നിത്യം ഞാന്‍ അറീയ്ക്കാറുണ്ട് പ്രത്യേകിച്ച് മത ചര്‍ച്ചകളാവുമ്പോള്‍, ലത്തീഫ് ചോദിച്ച കാര്യങ്ങളിലേക്ക് കടക്കാം
എന്തുകൊണ്ട് എന്റെ ബന്ധു ജനങ്ങള്‍ വിശ്വസിക്കുന്ന ഇസ്ലാമിനെ ഇഷ്ടപ്പെടുന്നില്ല .
1) അതൊരു അതിഭൌതിക അവകാശപ്പെടുന്ന മതമായതിനാല്‍.
2) ഇസ്ലാം മാത്രമേ ശരിയൊള്ളൂ മറ്റെല്ലാം തെറ്റാണന്ന് ഭാവവും ചിന്തയും, പ്രവര്‍ത്തിയും.
3) മുഹമദിന്റെ പ്രവര്‍ത്തികള്‍-വിവാഹങ്ങള്‍, അടിമ സ്ത്രീകളെ വിവാഹം കഴിക്കാതെ വെച്ചുകൊണ്ടിരിക്കല്‍ -
4) ഇസ്ലാമിനൊരു ദൈവത്തെ കുറിച്ച് കൃത്യതയില്ലാത്ത കാഴ്ച്ചപ്പാടാണുള്ളത് - ദൈവം എന്നത് ഒരു ശക്തിയാണന്ന് ചില മുസ്ലിംങ്ങള്‍ കരുതുന്നു, എന്നാല്‍ ഏഴാനാകാശത്ത അര്‍സ്(സിംഹാസനത്തില്‍)ല്‍ ഇരിക്കുന്ന ഒരാളായി ഇതിനൊരു ചെറിയ വിശദീകരണം തരാം “ മുഹമദ് ആകാശാരോഹണ കെട്ടുകഥയില്‍ ദൈവത്തെ ദര്‍ശ്ശിച്ചു എന്നാണ് (നേരിട്ട് കണ്ടു എന്നു പറഞ്ഞാല്‍ രൂപവും ഭാവവും വിശദമാ‍ക്കേണ്ടി വരും, ബുദ്ധിമാനായ മുഹമദ് ആ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് വിദഗ്ദമായി തലയൂരുകയാണ് ചെയ്തത്)ഓരോ ആകാശത്തെത്തുമ്പോഴും മരിച്ചു പോയ ഓരോ പ്രവാചകന്മാരെ കണ്ടുവെന്ന പച്ചകള്ളം, ദൈവം ഒരു ശക്തി മാത്രമാണെങ്കില്‍ ആ ശക്തി ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച് കിടയ്ക്കുകയാണെങ്കില്‍ മുഹമദ് എന്തിനാ ബുറാക്കെന്ന കുതിരയ്ക്ക് മുകളില്‍ കയറി ദൈവത്തെ തേടി 7മത്തെ ആകാശത്തേക്ക് പോവേണ്ട ആവശ്യം ?(7 ആകാശം എന്നത് വലിയൊരു ബ്ലണ്ടറാണന്ന് ഇന്ന് വലിയൊരു സത്യമാണ്) പ്രപഞ്ചത്തിലെ ചെറിയ ഘടകമായ ഭൂമിയില്‍ ദൈവത്തിന്റെ സാന്നിത്യം ഉണ്ടായിക്കൂടെ?
5) ഇസ്ലാമും, വിശ്വാസികളും സഹിഷ്ണത വെച്ചു പുലര്‍ത്തുന്നവരല്ല .ഉദാഹരണം:-അധർമ്മത്തിനെതിരേ യുദ്ധം ചെയ്യുക എന്നത് അല്പമെങ്കിലും ധാർമ്മിക ബോധം പുലർത്തുന്നവരുടെ കടമയാണ്.(ഇതിനെന്റെ ചോദ്യം ഇതാണ് .. ഇത്ര വലിയ ദൈവമായ അള്ളാ ഉള്ള സ്ഥിതിയ്ക്ക് മനുഷ്യന്‍ എന്തിനാണ് ഈ യുദ്ധത്തിനൊക്കെ പോകുന്നത് ?അള്ള തന്നെ ശിക്ഷിച്ചാല്‍ പോരെ ഈ അധര്‍മ്മവാദികള്‍ എന്ന ആരോപിയ്ക്കപ്പെടുന്ന എന്നേയും മറ്റുള്ളവരേയുമൊക്കെ.)
6) ഇസ്ലാം എന്ന തത്വസംഹിദയെ ആരും എതിര്‍ക്കാനോ അവിശ്വസിക്കാനോ പാടില്ലാന്നുള്ള ഏറ്റവും മലിനമായ ചിന്ത ഉദാഹരണം :-അഹങ്കാരം കയ്യൊഴിഞ്ഞാൽ നല്ല പാതയിലേക് തിരിക്കാം അല്ലെങ്കിൽ പട്ടി ചത്ത് പോകുന്ന പൊലെ ചത്ത് പോകും ബാക്കി ഖബറിൽ(സുല്‍ഫിഖര്‍ എന്ന ഇസ്ലാമത വിശ്വാസിയുടെ നീച ചിന്ത).
അങ്ങനെ ഒത്തിരി കാരണങ്ങള്‍കൊണ്ടാണ് ഇസ്ലാമതം തനി ബ്ലണ്ടറായ മതമാണന്ന് ബോദ്ധ്യമായതും എന്റെ മനസ്സില്‍ നിന്ന് ആ മതത്തേയും മറ്റും ചെളികൂമ്പാരത്തിലേക്ക് എടുത്തെറിഞ്ഞതും.
പിന്നെ ജബ്ബാര്‍ മാഷിന്റെ ചിന്തയും പ്രചാരണവും കൊണ്ടാണ് ഞാനും യരലവയുമൊക്കെ ഇസ്ലാമത ചിന്തയില്‍ നിന്നകന്നത് എന്ന തെറ്റായ മനസ്സിലാക്കല്‍ മാറ്റുക.. ഞാന്‍ 7 വര്‍ഷത്തോളമായി ഈ ബൂലോകത്ത് തുടക്കം മുതലേ ഇസ്ലാമെതിരായുള്ള എന്റെ നിലപാടുകള്‍ ഒരേപോലെയാണ് എന്നാല്‍ ജബ്ബാര്‍ മാഷ് ബൂലോകത്ത് വന്നിട്ട് 3 ഓ 4 ഓ വര്‍ഷമായിട്ടൊള്ളൂ, ഈ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അഗ്രജന്‍ എന്ന എന്റെ ചങ്ങാതിയോട് ചോദിക്കുക.

Abdul Azeez Vengara said...

അല്ലാഹു സർവ്വ വ്യാപിയാണെന്നതിനു പ്രമാണങ്ങളുടെ പിൻബലമില്ല. അല്ലാഹു ഉപരി ലോകത്താണ് .പിന്നെ അർശിൽ ഇരിക്കുന്നു, അല്ലാഹുവിനു രണ്ട് കൈ കളുണ്ട്,രണ്ടും വലം കയ്യാണ് എന്നൊക്കെയുള്ളത് അല്ലാഹു പറഞ്ഞതിലുമപ്പുറം അത് വ്യാഖ്യാനിക്കാനോ അതിനെ കുറിച്ചു ചിന്തിക്കാനോ പഠിപ്പിച്ചിട്ടില്ല.

പിന്നെ മുഹമ്മദ് നബി(സ) ഏഴാനാകാശത്ത് പോയത് ശാസ്ത്രം പറയുന്നത് അത്ര സ്പീഡിൽ വായുവിലൂടെ സംഞ്ചരിച്ചാൽ ഫയർ ഉണ്ടാവുമെന്നാണ്. അതൊക്കെ ശാസ്ത്രീയമായി തെളിയാൻ ഞങ്ങൾ കാത്തുനിൽക്കുന്നില്ല. കേട്ടു വിശ്വസിച്ചു. അങ്ങനെ എത്രയോ കാര്യങ്ങൾ പിൽകാലത്ത് തെളിഞ്ഞിരിക്കുന്നു. ഇനി അന്ത്യനാൾ വരെ തെളിയാഞ്ഞാലും വിശ്വസിക്കണം. അതാണ് മുസ്ലിം.

കമ്പ്യൂട്ടറിനെ നമ്മൾ വിശ്വസിക്കുന്നത് ഓരോ കണക്ക് കൂട്ടുമ്പോൾ എല്ലാം മറ്റൊരു കമ്പ്യൂട്ടറുമായി നമ്മൾ ഒത്ത് നോക്കാറില്ലല്ലോ?

Abdul Azeez Vengara said...

>>>>ഇസ്ലാം മാത്രമേ ശരിയൊള്ളൂ മറ്റെല്ലാം തെറ്റാണന്ന് ഭാവവും ചിന്തയും, പ്രവര്‍ത്തിയും.<<<

ഏത് മതമാണ് എല്ലാമതവും ശരിയാണ് എന്ന് പറയുന്നത്? ഇത് വ്യത്യസ്തമതക്കാരുള്ള ആശയപ്പോരാട്ടമാണ്. ആശയത്തെ ആശയം കൊണ്ട് ഈ മതങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നേരിട്ടിട്ടുണ്ട്. നേരിട്ടുകോണ്ടേയിരിക്കുന്നു. മതസംവാദങ്ങളുടെ വേദികൾ വികാരവിസ്ഫോടനങ്ങളുടെ വേദികളല്ല. അവിടെ എത്ര സമാധാനത്തോടെയെണവർ ചർച്ചകൾ ചെയ്യുന്നത്. അല്പ ജ്ഞാനികളും ഊഹങ്ങളിൽ വിശ്വസിക്കുന്നവരും ആശയത്തെ ആശയംകൊണ്ട് നേരിടാൻ ശ്രമിക്കാറില്ല.

Abdul Azeez Vengara said...

(ഇതിനെന്റെ ചോദ്യം ഇതാണ് .. ഇത്ര വലിയ ദൈവമായ അല്ലാഹു ഉള്ള സ്ഥിതിയ്ക്ക് മനുഷ്യന്‍ എന്തിനാണ് ഈ യുദ്ധത്തിനൊക്കെ പോകുന്നത് ?അള്ള തന്നെ ശിക്ഷിച്ചാല്‍ പോരെ ഈ അധര്‍മ്മവാദികള്‍ എന്ന ആരോപിയ്ക്കപ്പെടുന്ന എന്നേയും മറ്റുള്ളവരേയുമൊക്കെ.)

ഇത് ഒരു ദിവ്യനോടോ, ഭാവി പറയുന്ന ആൾ ദൈവങ്ങളോടോ ചോദിക്കേണ്ട ചോദ്യമാണ്. അല്ലാഹുവിനു റേഷൻ ഷാപ്പിൽ അരി അളക്കലല്ല ജോലി.

വിചാരം said...

അബ്ദുല്‍ അസീസ് വേങ്ങരയോട് വല്ലാതെ ഇഷ്ടവും സ്നേഹവും തോന്നുന്നു അതിലുപരി ഒത്തിരി സഹതാപവും.. ഇസ്ലാമതത്തിനാവശ്യമായ നല്ലൊരു വിശ്വാസിയാണ് അസീസ് എന്ന് അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ഈ ഉത്തരത്തില്‍ വ്യക്തമാണ് “അല്ലാഹു സർവ്വ വ്യാപിയാണെന്നതിനു പ്രമാണങ്ങളുടെ പിൻബലമില്ല. അല്ലാഹു ഉപരി ലോകത്താണ് .പിന്നെ അർശിൽ ഇരിക്കുന്നു, അല്ലാഹുവിനു രണ്ട് കൈ കളുണ്ട്,രണ്ടും വലം കയ്യാണ് എന്നൊക്കെയുള്ളത് അല്ലാഹു പറഞ്ഞതിലുമപ്പുറം അത് വ്യാഖ്യാനിക്കാനോ അതിനെ കുറിച്ചു ചിന്തിക്കാനോ പഠിപ്പിച്ചിട്ടില്ല.“


അസീസ് ഭായ് ചിന്തിയ്ക്കാന്‍ നിങ്ങളെ പഠിപ്പിയ്ക്കില്ല കാരണം നിങ്ങള്‍ ചിന്തിച്ചാല്‍ ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ വരും അതിനുത്തരം തരാനുള്ള കെല്‍പ്പുള്ള ഉസ്താക്കന്മാരുടെ അഭാവം നിങ്ങളെ നല്ല ഒന്നാം തരം യുക്തിവാദിയാക്കി തീര്‍ക്കും , ഇപ്പോള്‍ മനസ്സിലായല്ലോ ഞങ്ങളെങ്ങനെ ഞങ്ങളായെന്ന്.

Abdul Azeez Vengara said...

>>>ഇസ്ലാം എന്ന തത്വസംഹിദയെ ആരും എതിര്‍ക്കാനോ അവിശ്വസിക്കാനോ പാടില്ലാന്നുള്ള ഏറ്റവും മലിനമായ ചിന്ത ഉദാഹരണം<<<

സുഹൃത്തെ ഗുണകാംഷയോടെ പറയട്ടെ ഇസ്ലാമിനെ ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നും പഠിക്കാൻ ശ്രമിക്കൂ. ഖുർ‌ആനും അതിന്റെ വ്യാഖ്യാനവും സഹീഹായ ഹദീസുകളും വായിക്കാൻ ഒരുമാസത്തിൽ കൂടുതൽ സമയം വേണ്ട.ഏതു നിമിശവും അസ്തമിച്ചു പോവുന്ന ജീവിതത്തിനു വേണ്ടി പെടാപാട് പെടുമ്പോഴും സൃഷ്ടി സർവ്വലോക രക്ഷിതാവും പരിപാലകനുമായ,ശ്വസിക്കുന്ന ഓരോ ശ്വാസത്തിന്റെയും ഉടമയായ ദൈവത്തിനെ കുറിച്ച് പഠിക്കാൻ ജീവിതത്തിൽ നിന്നും അല്പം നിമിഷമെങ്കിലും നീക്കിവെക്കൂ. പൂർവ്വപിതാക്കാൾ ഏതൊരു വിശ്വാസത്തിലായിരിന്നോ അതൊക്കെ വലിച്ചെറിയൂ . വിശ്വസം സ്വയം രൂപപ്പെടുത്തൂ. ഒരു ഇസ്ലാമിലേക്ക് റിവർട്ട് ചെയ്ത പുതുവിശ്വാസിയെ കണ്ടിട്ടില്ലെ പാരംബര്യമുസ്ലിമിനെക്കാൾ അവർക്ക് ലഭിച്ചിട്ടുള്ള ആ സമാധാനം. അത് അനുഭവിച്ചു തന്നെ അറിയണം.

Abdul Azeez Vengara said...

ചിന്തിക്കാൻ പഠിപ്പിച്ചിട്ടില്ല എന്ന് ഖുർ‌ആൻ നോക്കി തന്നെ പറയണം എന്റെ വിചാരമെ?

ബയാന്‍ said...

>>>
ഖുർ‌ആനും അതിന്റെ വ്യാഖ്യാനവും സഹീഹായ ഹദീസുകളും വായിക്കാൻ ഒരുമാസത്തിൽ കൂടുതൽ സമയം വേണ്ട.>>>

@അബ്ദുല്‍ അസീസ്; നിങ്ങളുടെ വിശ്വാസത്തോടുള്ള ആത്മാര്‍ത്ഥതയേയും സത്യസന്ധതേയും അഭിനന്ദിക്കുന്നു, ചീത്തവിളിക്കാതെ എതിര്‍ക്കുന്നവരോട് സൌമനസ്യത്തോടെ സംസാരിക്കാനുള്ള കഴിവ് നിസ്സാരമല്ല.

താന്കള്‍ പറഞ്ഞപോലെ ഖുറാനും ഹദീസും ഞാന്‍ വായിക്കാം; ഒരു മാസത്തില്‍ കൂടുതല്‍ എടുത്താലും വേണ്ടില്ല. എന്റെ മാതൃഭാഷയിലുള്ള ശരിയായ വ്യഖ്യാനമുള്ള ഖുര്‍‌ആന്‍, ഹദീസ് പരിഭാഷകള്‍ നിര്‍ദ്ദേശിക്കുക. ഒരിക്കല്‍ ഞാന്‍ ഒരു ഇസ്ലാമിക പുസ്തകക്കടയില്‍ ഈ ആവശ്യത്തിനായി പോയപ്പോള്‍ അവര്‍ എന്നോളം പൊക്കത്തില്‍ കുറേ മലയാള പരിഭാഷകള്‍ വെച്ചു ഇതില്‍ വേണ്ടത് എടുത്തോളാം പറഞ്ഞു; എന്റെ ആശയക്കുഴപ്പം മനസ്സിലാകുമല്ലോ; ഇപ്പോള്‍ ഒരു ‘അഹ്മദിയാ സുഹൃത്ത് തന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പരിഭാഷ വായിക്കുന്നു.

Abdul Azeez Vengara said...

azeeznm അറ്റ് ജിമെയിൽ ടോട്ട് കോം ഒരു മെയിൽ അയക്കൂ സൌജന്യമായി അയച്ചു തരാം.
ഞാൻ കാരണം ഒരാൾ നേർവഴിയിൽ പ്രവേശിച്ചാൽ അതെനിക്ക് എത്രമാത്രം നിലക്കാത്ത പുണ്യ പ്രവാഹമായിരിക്കും. നേർവഴിയിലായവരിൽ നിന്നും ഒന്നും കുറയാതെതന്നെ.

മാത്രമല്ല എത്തിച്ചുകൊടുക്കുന്നവനേക്കാൾ എത്തിക്കപ്പെട്ടവന് കാര്യം കൂടുതൽ ബോധ്യമാവാനും സാധ്യതയുണ്ട്. ആശംസകൾ യരലവ

ബയാന്‍ said...

>>>>ഈ ബ്ലോഗിൽ പറഞ്ഞ പ്രകാരമുള്ള സംവാദമാണെങ്കിൽ ............>>>>>

>>>> താങ്കളും താങ്കളുടെ ഗുരുവും ചെയ്യുന്നത് വാക്യങ്ങൾക്ക് ഇല്ലാത്ത അർത്ഥം ചമക്കലാണ്. അതുകൊണ്ട് മാത്രം വ്യക്തമാക്കുന്നു. നിങ്ങൾ പൊക്കിപ്പിടിച്ചുകൊണ്ടു നടക്കുന്ന ആ വാക്യത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് അതിന് മുമ്പും പിമ്പുമുള്ള വാക്യങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്. >>>>

@പള്ളിക്കുളം
ബൂലോകത്ത് ഇത്തരം ചര്‍ച്ചകളില്‍ സ്ഥിരം കേള്‍ക്കാറുള്ള ഒരു രാഗമാണിത്; സാധാരണ മനുഷ്യന് മനസ്സിലാവാത്ത ഖുറാനാണ് ദൈവം ഇറക്കിയതെങ്കില്‍ അതില്‍ നമ്മള്‍ തമ്മില്‍ തല്ലിച്ചാവാതെ ഖുറ്‌ആന്‍ വാക്യങ്ങള്‍ക്ക് അതിനെകുറിച്ച് ആധികാരികമായി സംസാരിക്കാന്‍ പറ്റുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരുമായി പരസ്യ സംവാദം നടത്തുന്ന കാര്യമാണ് ഞാന്‍ നിര്‍ദ്ദേശിച്ചത് ; അപ്പൊകലിതോ ഈ പണിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

ബയാന്‍ said...

@അബ്ദുല്‍ അസീസ്;

ഇവിടെ തന്നെയായിക്കോട്ടെ; നമ്മള്‍ സ്വകാര്യങ്ങലൊന്നുമല്ലല്ലോ പങ്കുവെക്കുന്നത്.

ബയാന്‍ said...

‌@ അബ്ദുല്‍ അസീസ് :

ഇസ്ലാം ഒരു ചര്‍ച്ചാവിഷയമാകുന്ന ബൂലോകത്ത് ഒത്തിരിയാളുകള്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ താലപര്യമുള്ളവരാണ് ; അവര്‍ക്കും ഉപകരിക്കും.

Abdul Azeez Vengara said...

ഞാൻ പുസ്തകം ഓഫ് ലൈനായി അയച്ചു തരാമെന്നാണ് പറഞ്ഞത്. ഇവിടെ തന്നെ എന്ന് പറഞ്ഞത് മനസ്സിലായില്ല. എന്റെ പോസ്റ്റൽ അഡ്രസ്സ് വേണോ?

അനില്‍@ബ്ലോഗ് // anil said...

യരലവ,
നന്നാവാന്‍ തീരുമാനിച്ചു അല്ലെ?
:)
അബ്ദുള്‍ അസീസ്,
അത് ഏതു പുസ്തകമാണെന്ന് പറഞ്ഞാല്‍ എന്റെ കയ്യില്‍ അതിന്റെ കോപ്പി ഉണ്ടോ എന്ന് നോക്കാമല്ലോ.

ബയാന്‍ said...

>>>പിന്നെ ജബ്ബാര്‍ മാഷിന്റെ ചിന്തയും പ്രചാരണവും കൊണ്ടാണ് ഞാനും യരലവയുമൊക്കെ ഇസ്ലാമത ചിന്തയില്‍ നിന്നകന്നത് എന്ന തെറ്റായ മനസ്സിലാക്കല്‍ മാറ്റുക.>>>

@വിചാരം

എന്റെ ഇസ്ലാമില്‍ നിന്നു അകറ്റിയതിന്റെ പ്രധാന കാരാണം ഖുറാനിലെ മുപ്പത്തിമൂന്നാം അധ്യായം ‘അഹ്സാബ്’ അമ്പതും അമ്പത്തിരണ്ടും ആയതും തുടര്‍ന്ന് ഈ ആയതിനോടുള്ള ആയിഷാ (റ) വിമ്മിഷ്ടവും. ഈ വെളിപാടിറങ്ങിയപ്പോള്‍ ആയിഷ(റ) പ്രതികരണം ഇമാം ബുഖാരി ഇങ്ങിനെ രേഖപ്പെടുത്തുന്നു;

“തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ ദേഷ്യം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിച്ചുപോകും. ഒടുവില്‍ അല്ലാഹു മേല്‍പ്പറഞ്ഞ ഖുറാന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നു. “

ഈ ഹദീസും ഖുറാനും സത്യമെന്ന് ബോധ്യമായതിനു ശേഷമാണ് മുഹമ്മദ് നബിയില്‍ ഞാന്‍ സംശയിച്ചു തുടങ്ങിയത്. വിചാരം ഇതൊരു കാരണം മാത്രം. ഈ വിഷയം ബൂലോകത്ത് കുറേ ചര്‍ച്ച ചെയ്തതാണ്; ഈ വിഷയത്തില്‍ ഇവിടെ ഒരു ചര്‍ച്ച ഞാന്‍ അഗ്രഹിക്കുന്നില്ല.

Abdul Azeez Vengara said...

http://ponkavanam.com/islam/index.php?title=%E0%B4%A8%E0%B5%8B%E0%B4%AC%E0%B4%BF%E0%B5%BE_%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB

മുഹമ്മദ് അമാനി മൌലവിയുടെ പരിഭാഷയും വ്യഖ്യാനവും

ബയാന്‍ said...

ഡിയര്‍ : അബ്ദുല്‍ അസീസ്

താങ്കള്‍ പുസ്തകങ്ങളുടെ ലിസ്റ്റും, ആരാണ് പബ്ലിഷ് ചെയ്തത് എന്നും ഇവിടെപറഞ്ഞാല്‍ മതി. ആരില്‍ നിന്നും സൌജന്യം സ്വീകരിക്കുന്നതില്‍ എനിക്കു താല്പര്യമില്ലാത്ത കാര്യമാണ്. താങ്കളുടെ സന്മനസ്സിന് നന്ദിയുണ്ട്.

Abdul Azeez Vengara said...

കേരള നദ് വത്തും മുജാഹിദീൻ പുറത്തിറക്കിയ മുഹമ്മദ് അമാനി മൌലവിയുടെ പരിഭാഷയും വ്യഖ്യാനവും അടങ്ങുന്ന ആപ്ലിക്കേഷൻ സോഫ്റ്റ് വേറാണ് നോബിൾ ഖുർആൻ.
250 രൂപ കൊടുത്താൽ സിഡി കിട്ടും

ബയാന്‍ said...

@അബ്ദുല്‍ അസീസ്:

http://www.youtube.com/watch?v=OG48Szj-new

ഈ ലിങ്കില്‍ പറയുന്ന സുകൈര്‍ ചുങ്കത്തറ എന്നയാള്‍ താനകളുടെ പ്രസ്ഥാന ബന്ധുവാണോ ? കേരള്‍ നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പ്രസ്ഥാനത്തെകുറിച്ചു താങ്കളുടെ ലിങ്കില്‍ നിന്നു വായിച്ചുകൊണ്ടിരിക്കുകയാ.

ബയാന്‍ said...

അസീസ്:

മുഹമ്മദ് നബിയേയും ഖുറാനേയും പിന്തുടരുന്ന മുസ്ലിം‌കളില്‍ എത്ര വിഭാഗങ്ങളുണ്ട്. ?
അവര് തമ്മില്‍ എന്തിലാണ് അഭിപ്രായവിത്യാസം. ?പലപ്പോഴും ഇവര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നതായി അറിയാം.

Abdul Azeez Vengara said...

ആ ലിങ്കിന്റെ മറുപടി ഈ ലിങ്കിലുണ്ട് http://www.youtube.com/watch?v=ezmp-eXFNtQ

പിന്നെ ആ പ്രസ്ഥാനത്തിന്റെ ആളുകൾ ആ സംഘടനയിലേക്ക് ആളെ ക്ഷണിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ല.

Abdul Azeez Vengara said...

ആ പ്രഭാഷകന്റെ പ്രഭാഷണങ്ങൾ ഇവിടെ കാണാം http://ponkavanam.com/islam/index.php?title=Zuhair_chungathara

Abdul Azeez Vengara said...

തിർച്ചയായും എന്റെ പ്രസ്ഥാനം ഭിന്നിച്ചു പോവുക തന്നെ ചെയ്യും. മുൻ സമുദായം 72 വിഭാഗമാണെങ്കിൽ എന്റെ സമുദായാം അതിൽ കൂടുതൽ ആവും.

നിങ്ങൾ പരസ്പരം ഭിന്നിക്കുകയാണെങ്കിൽ ഖുർ‌ആനിലേക്കും സുന്നഃത്തിലേക്കും മടങ്ങുക.

Abdul Azeez Vengara said...

വാദപ്രതിവാദങ്ങള്‍ 22 കാരറ്റാണോ 23 കാരറ്റാണോ എന്ന് നോക്കുമ്പോലെയാവാം
?

Abdul Azeez Vengara said...

ഈ ലിങ്ക് കൂടി

muzammil siddiqi said...

അബ്ദുല്‍ ജബ്ബാര്‍= (പരമാധികാരമുള്ളവന്റെ അടിമ)താങ്കള്‍ ആദ്യചെയ്യേണ്ടത് ഈ അറബി പേര്‍ മാറ്റാന്‍ തയ്യാറാവണം എന്നിട്ട് മതി ഇസ്ലാമിനേയും കാട്ടറബികളേയും അവര്‍ക്ക് വേണ്ട് അവതരിച്ച ഖുര്‍ ആനിനേയും വിമര്‍ശിക്കല്‍... ഈ കാടന്മാരുടെ അറബി നാമം ചുമക്കുന്നത് താങ്കള്‍ക്ക് ഭാരമാവും.. ഈ ചോദ്യം ഞാനിതിനുമുന്‍പും ഉന്നയിച്ചിരുന്നു മറുപടി കിട്ടിയിട്ടില്ല; അല്ലങ്കില്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല:)

ea jabbar said...

ഇതെന്തു കഥ !
തൊടുപുഴയില്‍ ഒരു കോളേജധ്യാപകനെ ചോദ്യപ്പേപ്പറ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതും അതുമായി ബന്ധിപ്പിച്ച് ലതീഫും മറ്റും “മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെ ” വാചാലമായി പ്രതികരിച്ചതുമാണ് എന്നെ ഇങ്ങനെയൊരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്.
ഞാന്‍ ഈ കുറിപ്പിലൂടെ പറയാനുദ്ദേശിച്ചത് ഇതാണ്.

മതവികാരം വ്രണപ്പെടുന്നു എന്നു വിലപിക്കുന്നവര്‍ എന്താണ് ഈ മതവികാരം എന്നു വിശദീകരിക്കേണ്ടതുണ്ട്. അങ്ങനെയൊരു വികാരം മനുഷ്യര്‍ക്കുണ്ടോ? മതം വികാരമാണോ? മതത്തില്‍ പറയുന്ന കാര്യങ്ങളെയോ മതപ്രവാചകരെയോ മതദൈവങ്ങളെയോ ഒക്കെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ ഉടനെ ഇല്ലാത്ത ഒരു വികാരം പൊട്ടിമുളയ്ക്കുമോ?

അങ്ങനെയെങ്കില്‍ ഒരു മതം മറ്റു മതങ്ങള്‍ക്കെതിരെയും മറ്റു വിശ്വാസികള്‍ക്കെതിരെയും വിശ്വാസമില്ലാത്തവര്‍ക്കെതിരെയുമൊക്കെ ഇതിനെക്കാള്‍ എത്രയോ നീചവും ക്രൂരവുമായ അവഹേളനങ്ങളും ചീത്തവിളിയും കൊലവിളിയും ഒക്കെ നടത്തുന്നതും “മതവികാരം ” വ്രണപ്പെടുത്തലല്ലേ? ഒരു മതം മറ്റൊരു മതത്തെ നിന്ദിക്കുന്നത് മതനിന്ദയുടെ പരിധിയില്‍ പെടില്ലേ?

ഈ ചോദ്യം ഉന്നയിക്കാനുള്ള തെളിവായി കുര്‍ ആനില്‍ നിന്നും ചില വാക്യങ്ങള്‍ ഉദ്ധരിക്കുകയാണു ചെയ്തത്. ചര്‍ച്ച പതിവുപോലെ മറ്റെന്തൊക്കെയോ ആയി കാടു കയറിപ്പോയി. പലരും വന്നത് വിഷയം മാറ്റി ശ്രദ്ധ തിരിക്കാനാണ്. ചിലര്‍ എന്നെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നതും കണ്ടു. മതങ്ങളെ തമ്മില്‍ തല്ലിക്കുന്നത് കുര്‍ ആനല്ല ഞാനാണ് എന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

കുര്‍ ആനില്‍ നിന്നും ഞാന്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ഒരു ദൈവം പറഞ്ഞതാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ?
ബഹുദൈവാരാധകര്‍ മാലിന്യമാണ് [നജസ്] എന്ന കുര്‍ ആന്‍ പ്രസ്താവന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പറയാന്‍ പാടുള്ളതാണോ? ആ പറഞ്ഞത് നബിയുമായി യുദ്ധത്തിലേര്‍പ്പെട്ട ഒരു പ്രത്യേക വിഭാഗത്തിനു മാത്രം ബാധകമായതോ അതോ എല്ലാ കാല‍ത്തേക്കുമുള്ള പൊതു നിര്‍ദേശമോ? മസ്ജിദുല്‍ ഹറാമില്‍ ഇക്കാലത്തും ഈ നജസുകളെ കയറ്റുന്നില്ലല്ലോ? അപ്പോള്‍ ഇതു പൊതു നിര്‍ദേശം തന്നെയല്ലേ? ഹിന്ദുക്കളൊക്കെ മാലിന്യങ്ങള്‍ തന്നെയല്ലേ? അവര്‍ ആരാധിക്കുന്ന ദൈവങ്ങളെ നരകത്തിലിട്ടു കത്തിക്കും എന്ന ഈ വെളിപാടൊക്കെ ഒരു ഹിന്ദു വിശ്വാസിയുടെ “മതവികാരം” വ്രണപ്പെടുത്തലല്ലേ?
സത്യസന്ധമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും നിങ്ങള്‍ മടിക്കുന്നത് സ്വന്തം മതം നെറികെട്ടതാണെന്ന തിരിച്ചറിവുകൊണ്ടു തന്നെയല്ലേ?

ea jabbar said...

മതവികാരം എന്നൊന്ന് ഉണ്ടെങ്കില്‍ മതേതരവികാരം ഞങ്ങള്‍ക്കുമുണ്ട്. ഇന്ത്യ ഒരു മതേതര രാജ്യമായിരിക്കെ ഇവിടെ മതങ്ങള്‍ക്കു മാത്രം ആരുടെയും വികാരങ്ങള്‍ക്കു മേല്‍ ചാടിക്കയറി മതിക്കാമെന്നും മതേതരര്‍ക്ക് ഒന്നും മിണ്ടിക്കൂടാ എന്നും പറയുന്നതു ശരിയല്ല. എല്ലാ മതഗ്രന്ഥങ്ങളും ഞങ്ങളുടെ മതേതരവികാരം വ്രണപ്പെടുത്തുന്നുണ്ട്. അതൊക്കെ ഞങ്ങള്‍ക്കു സഹിക്കാമെങ്കില്‍ കുറച്ചു “മതനിന്ദ” നിങ്ങളും സഹിക്കുക.

ea jabbar said...

ഈ കാടന്മാരുടെ അറബി നാമം ചുമക്കുന്നത് താങ്കള്‍ക്ക് ഭാരമാവും.
-----
എനിക്കൊരു ഭാരവുമില്ല. പേരിന്റെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ ആ പേരു തന്നെ മതി. ഒരു വ്യക്തിയെ തിരിച്ചറിയുക എന്നതാണാ ധര്‍മ്മം. പേരിന്റെ അര്‍ത്ഥം അപ്രസക്തമാണ്. പിന്നെ എന്റെ പേരു മാറ്റാത്തതില്‍ നിങ്ങള്‍ക്കുള്ള ഭാരം എനിക്കു മനസ്സിലാകുന്നുണ്ട്. അതും അങ്ങു സഹിച്ചേക്ക് !

Abdul Azeez Vengara said...

ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ മത വിശ്വാസികളും ഇതിൽ പ്രതികരിക്കണം

ea jabbar said...

ഒരു ബഹുസ്വര സമൂഹത്തിൽ നിന്നുകൊണ്ട്, ഒരു വിഭാഗത്തിനെതിരെ മറ്റൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ക്രിമിനൽ കുറ്റകൃത്യമാണ് നിങ്ങളുടെ ഉസ്താദ് ശ്രീ ശ്രീ ജബ്ബാർ ചെയ്തുകൊണ്ടിരിക്കുന്നത്.
-------------
ആ തെറ്റ്ദ്ധാരണ മാറ്റാന്‍ ശ്രമിക്കൂ. മറ്റു വിഷയങ്ങള്‍ പറഞ്ഞു ചര്‍ച്ച വഴി മാറ്റാന്‍ നിങ്ങള്‍ ശ്രമിക്കുന്നതല്ലേ ആ തെറ്റിദ്ധാരണ ശരിയാണെന്ന തോന്നലുണ്ടാക്കുന്നത്.
ഇന്ത്യയിലെങ്കിലും ഈ യുദ്ധവെളിപാടുകളും അന്യമതനിന്ദയും ഒഴിവാക്കി കുര്‍ ആന്‍ പുനപ്രസിദ്ധീകരിച്ചുകൂടേ?

പള്ളിക്കുളം.. said...

ജബ്ബാർ, നിങ്ങൾ എന്തു വിഡ്ഢിത്തമൊക്കെയാണ് ഈ പുലമ്പുന്നത്? യുദ്ധ സാഹചര്യങ്ങളെ സംബന്ധിച്ച നിലപാടുകൾ വ്യക്തമാക്കുന്ന ഖുർ‌ആൻ സൂക്തങ്ങൾ ഇന്ന് ഒഴിവാക്കിയാൽ നാളെ ഏതെങ്കിലും ഇസ്ലാമിക രാജ്യം ഒരു യുദ്ധത്തെയോ രാജ്യത്തിനകത്തു തന്നെയുള്ള ശത്രുക്കളേയോ അഭിമുഖീകരിക്കേ ണ്ടി വന്നാൽ അവർ ഏത് തത്വശാസ്ത്രത്തിൽ അഭയം തേടും. വളരെ യുക്തിഭദ്രമായ ഖുർ‌ആനിക അധ്യാപനങ്ങൾ അതിന്റെ സാഹചര്യങ്ങൾ അനുസരിച്ച് ഉപയോഗപ്പെടുത്തുവാൻ ഉള്ളവയാണ്. തല്ലലും തലോടലും എപ്പോഴൊക്കെ വേണമെന്ന് ഇസ്ലാമിക സമൂഹം അതാതിന്റെ സന്ദർഭങ്ങളിൽ മനസ്സിലാക്കിയിട്ടുമുണ്ട്. മനസ്സിൽ മാലിന്യം പേറുന്ന നിങ്ങളെപ്പോലെയുള്ളവർക്ക് ‘നജസി’ന്റെ വിവക്ഷ എത്ര പറഞ്ഞാലും തലയിൽ കേറില്ല. കാരണം തലച്ചോറിലും വേണ്ടതിലധികം മാലിന്യമില്ലാതെയില്ലല്ലോ..

ബയാന്‍ said...

പള്ളിക്കുളം : കൂള്‍ ഡൌണ്‍ കൂള്‍ ഡൌണ്‍; പ്രശനം നമുക്കു പറഞ്ഞ് തീര്‍ക്കാം. അസ്സബുറു നിസ്ഫുല്‍ ഈമാന്‍ ; കോപം തടുത്തുനിര്‍ത്തുന്നവനാണ് ഡിങ്കന്‍.

ea jabbar said...

പരിശുദ്ധ ഖുർആൻ/കാഫിറൂൻ

1 ( നബിയേ, ) പറയുക: അവിശ്വാസികളേ,

2 നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല.

3 ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

4 നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല.

5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല.

6 നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എൻറെ മതവും.

------------
ഈ അധ്യായത്തിന്റെ അവതരണ പശ്ചാതലവും അധ്യായം തന്നെ പൂര്‍ണമായി ക്യാന്‍സല്‍ ചെയ്ത കാര്യവും മറച്ചു വെച്ചുകൊണ്ട് ഇസ്ലാമിന്റെ നിലപാടിതാണെന്നു പറയുന്നത് ആളെ പറ്റിക്കലാണ്.

ea jabbar said...

തല്ലലും തലോടലും എപ്പോഴൊക്കെ വേണമെന്ന് ഇസ്ലാമിക സമൂഹം അതാതിന്റെ സന്ദർഭങ്ങളിൽ മനസ്സിലാക്കിയിട്ടുമുണ്ട്.
--------
ഇസ്ലാമിക സമൂഹം വേണ്ട പോലെ മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ് ചാവേര്‍ ബോംബുകളും മിസൈലുകളും വിമാനങ്ങളുമൊക്കെ നിരപരാധികളായ ആളുകളുടെ മേല്‍ പൊട്ടിത്തെറിച്ചു കൊണ്ടേയിരിക്കുന്നത്.

ബയാന്‍ said...

“>>>>ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ മത വിശ്വാസികളും ഇതില്‍ പ്രതികരിക്കണം<<<<<

>>>തീര്‍ച്ചയായും എന്റെ പ്രസ്ഥാനം ഭിന്നിച്ചു പോവുക തന്നെ ചെയ്യും. മുന്‍ സമുദായം 72 വിഭാഗമാണെങ്കില്‍ എന്റെ സമുദായാം അതില്‍ കൂടുതല്‍ ആവും.>>>>“

@അസീസ് വേങ്ങര : എല്ലാ മുസ്ലിംകള്‍ക്കും ഒരു ദിവസം പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റുന്നില്ല; ഒരോ വിഭാഗത്തിനും അവരവരുടെ പള്ളികള്‍ ; അവരവരുടെ മദ്രസ്സകള്‍ ; അവരവരുടേ ഖുറാന്‍ വ്യഖ്യാനങ്ങള്‍ ; അവരവരുടെ ന്യായങ്ങള്‍ ; ഇതൊക്കെ കണ്ടിട്ടാണോ മറ്റു മതവിശ്വാസികളും മുസ്ലിംകളെ പിന്തുണയ്ക്കേണ്ടത്. ‘കാഫിരീങ്ങള്‍ക്ക്’ വേറെ പണിയൊന്നുമില്ലാതിരിക്കണം. കാഫിരീങ്ങളുടെ ഇടയിലായത് കൊണ്ട് മുസ്ലിമായി ജനിച്ചുപോവുന്ന പാവങ്ങള്‍ ജീവിച്ച്പോവുന്നു; അല്ലെങ്കില്‍ എന്തായിരുന്നേനെ പുകില്.

പള്ളിക്കുളം.. said...

ഇസ്ലാമിനെ നിങ്ങൾ മനസ്സിലാക്കിയപോലെ മനസ്സിലാക്കിയതാണ് കുഴപ്പങ്ങൾക്കു കാരണം എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. 9/11-നു ശേഷം ഉണ്ടായതല്ല ഇസ്ലാമെന്നും സൂചിപ്പിച്ചിരുന്നു.

പള്ളിക്കുളം.. said...

>>>> മസ്ജിദുല്‍ ഹറാമില്‍ ഇക്കാലത്തും ഈ നജസുകളെ കയറ്റുന്നില്ലല്ലോ? അപ്പോള്‍ ഇതു പൊതു നിര്‍ദേശം തന്നെയല്ലേ? ഹിന്ദുക്കളൊക്കെ മാലിന്യങ്ങള്‍ തന്നെയല്ലേ? അവര്‍ ആരാധിക്കുന്ന ദൈവങ്ങളെ നരകത്തിലിട്ടു കത്തിക്കും എന്ന ഈ വെളിപാടൊക്കെ ഒരു ഹിന്ദു വിശ്വാസിയുടെ “മതവികാരം” വ്രണപ്പെടുത്തലല്ലേ? <<<

മസ്ജിദുൽ ഹറം ഒരു ആരാധനാ കേന്ദ്രമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ലക്ഷങ്ങൾ മുടക്കി അവിടെ വരുന്നത് ഏകദൈവത്തോടുള്ള ആരാധനയുടെ പൂർത്തീകരണത്തിനാണ്. തീർച്ചയായും ദൈവത്തിങ്കൽ ഏറ്റവും ഇഷ്ടപ്പെട്ടവർ അവനെ ആരാധിക്കുന്നവരാണെന്നാണ് ഇസ്ലാമിക വിശ്വാസം. ഏക ദൈവാരാധനക്കായി ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ആ മസ്ജിദിനെ വളരെ പവിത്രമായിട്ടാണ് മുസ്ലിംങ്ങൾ കരുതുന്നത്. ചുമ്മാ കയറിയിറങ്ങാനുള്ള ടൂറിസ്റ്റ് കേന്ദ്രമൊന്നുമല്ല മസ്ജിദുൽ ഹറം. ലോകത്തിൽ ലക്ഷക്കണക്കിനു പള്ളികൾ അന്യമതസ്ഥർക്കു കൂടി കയറിക്കാണാവുന്ന തരത്തിൽ തുറന്നിട്ടിട്ടുണ്ടല്ലോ. അബൂദാബി പള്ളി ഒരു സുന്ദരൻ പള്ളിയാണ്. ജബ്ബാറും പോന്നോളൂ,. കണ്ടോളൂ. കാണാൻ അത്ര ആകർഷകമൊന്നുമല്ലാത്ത, ചതുരാകൃതിയിലുള്ള ഒരു പള്ളിയിൽ തന്നെ ചുമ്മാ കയറിയിറങ്ങണമെന്ന വാശിയെന്തിന്? എങ്കിലേ മുസ്ലീങ്ങൾ വിശാല മനസ്കരാവൂ എന്നാണോ? എങ്കിൽ ഇത്തിരി കുടുസു മനം തന്നെയാണ് ഞങ്ങൾക്കിഷ്ടം എന്ന് കൂട്ടിക്കോളൂ. അത്രക്ക് വാശി പാടില്ലല്ലോ..

ഇനി സാമൂഹിക പരിഷ്കർത്താവാകാനാണ് ജബ്ബാറിന്റെ പ്ലാനെങ്കിൽ നമ്മുടെ നാട്ടിൽ ഈ മേഖലയിൽ നല്ല സ്കോപ്പുണ്ട്. ചുമ്മാ ഫ്ലൈറ്റ് ചാർജും കൊടുത്ത് സൌദിക്ക് വെച്ചു പിടിക്കേണ്ടതില്ല.

ea jabbar said...

ബഹുദൈവ ആരാധകര്‍ അശ്ലീലങ്ങളാണോ എന്നാണു ചോദിച്ചത്. അപ്പറഞ്ഞത് പൊതുനിര്‍ദേശമാണോ? എല്ലാ കാല‍ത്തേക്കും എല്ലാ സന്ദര്‍ഭത്തിലും ബാധകമാണോ? എന്നാണറിയേണ്ടത്.

പള്ളിക്കുളം.. said...

നരകത്തിലിട്ട് കത്തിക്കുന്നതിനെ സംബന്ധിച്ച്,...

ഇന്ന് ഇവിടെ ജീവിക്കുന്ന മുസ്ലിങ്ങൾ പോലും നരകത്തിലിട്ട് കത്തിക്കുന്നതിനെ ഭയന്നാണ് ഏക ദൈവത്തോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്നത്. സത്യം എത്തിയിട്ടും അവിശ്വാസികളായി തുടരുന്നവർക്കും അധർമ്മകാരികൾക്കും ഉള്ളതാണ് നരകം എന്നത് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണെന്ന് ഇവിടെ ഓരോ കുഞ്ഞിനും വീട്ടിൽ വളർത്തുന്ന പൂച്ചക്കുപോലും അറിയാവുന്ന കാര്യമാണ്. ഓരോ മതസ്ഥർക്കും അതിൽ വിശ്വസിക്കാത്ത ആളുകളെ സംബന്ധിച്ച് ഇങ്ങനെതന്നെയാണ് കാഴ്ചപ്പാടുള്ളതും. ഇതിൽ ഇസ്ലാമിൽ മാത്രം ജബ്ബാർ അന്യമത നിന്ദ കണ്ടെത്തുന്നതും മറ്റു മതസ്ഥരെ ഇസ്ലാമിനെതിരെ ഇളക്കിവിടാൻ ശ്രമം നടത്തുന്നതും ക്രിമിനലിസം ആയല്ലാതെ കാണാനാവില്ല.

വംശഹത്യകൾക്ക് പോലും ഹേതുവായിത്തീരാവുന്ന ‘തത്വശാസ്ത്രങ്ങളാണ്’ ജബ്ബാർ ബ്ലോഗിലൂടെ വിളമ്പുന്നതെന്നത് നമ്മുടേതുപോലെയുള്ള ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന ഏതൊരു മനുഷ്യ സ്നേഹിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. യരലവ, വിചാരം തുടങ്ങിയ എക്സ്-മേത്തന്മാർ ഈ തത്വശാസ്ത്രത്തിൽ ഇപ്പോഴും കടിച്ചു തൂങ്ങിക്കിടക്കുന്നത് ‘യുക്തിവാദത്തിന്റെ’ പുരപ്പുറത്തെ പുത്തനച്ചികളായതുകൊണ്ട് മാത്രമാണ്. എന്നെങ്കിലും മനുഷ്യസ്നേഹത്തിന്റെ ഒരു ദൈവിക സ്പർശം അവരെ തഴുകിക്കൂടായ്കയില്ല.

ea jabbar said...

ഹിന്ദുക്കള്‍ ആരാധിക്കുന്ന ദൈവങ്ങളെ നരകത്തില്‍ കത്തിക്കുമോ? അപ്പറഞ്ഞത് മതനിന്ദയല്ലേ? വികാരം വ്രണപ്പെടുത്തുന്ന കാര്യമല്ലേ?

ea jabbar said...

മനുഷ്യര്‍ അറിവില്ലാതെ ആരാധിച്ചു എന്നതിന് ഈ ദൈവങ്ങള്‍ എന്തു പിഴച്ചു? ഈ വിഗ്രഹങ്ങള്‍ എന്തു പിഴച്ചു? ഇമ്മാതിരി വിഡ്ഢിത്തങ്ങളൊക്കെ വിവരമുള്ള ഒരു ദൈവം പറയുമോ?

പള്ളിക്കുളം.. said...

കമലാ സുരയ്യ മരിച്ചപ്പോൾ നിങ്ങൾ ടിവിയിൽ കണ്ട് ഹാലിളകിക്കാണും, എം.ഡി നാലാപ്പാട് സ്വഫ്ഫിൽ നിന്ന് നമസ്കരിക്കുന്നത് കണ്ട്. അതും കേരളത്തിലെ അറിയപ്പെടുന്ന മത പണ്ഡിതന്മാരോടൊപ്പം. എം.ഡി നാലാപ്പാട് ഏതായാലും മുസ്ലിം അല്ല. നമസ്കാരത്തിൽ പാലിക്കേണ്ട പല നിബന്ധനകളിൽ ഒന്ന് ‘ മാലിന്യങ്ങളിൽ നിന്ന് മുക്തമാവുക‘ എന്നതാണ്. വസ്ത്രത്തിലോ നമസ്കാര സ്ഥലത്തോ ‘നജസ്‘ പാടില്ല എന്നാർഥം. ഇനിപ്പറയൂ ജബ്ബാർ നാലാപ്പാട് നജസ് ആണോ? കൂടെ നമസ്കരിച്ച അസംഖ്യം അമുസ്ലിം സഹോദന്മാർ നജസാണോ? നിങ്ങളാണ് ഇതിനൊക്കെ ഉത്തരം തരേണ്ടത്.

പള്ളിക്കുളം.. said...

“ നിങ്ങൾ ഈ ആരാധിച്ചുകൊണ്ടിരിക്കുന്നവർ ഒന്നും യഥാർഥ ദൈവങ്ങളല്ല’‘ എന്നു പറയുന്നവരാണ് മുസ്ലിങ്ങൾ എന്ന് വളരെ വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ഇവിടെ ജീവിക്കുന്ന ഓരോ ഹിന്ദുക്കളും. പക്ഷേ അത് പറയേണ്ടതെപ്പോൾ, എങ്ങനെ , ഏത് സ്വരത്തിൽ എന്നൊക്കെയുള്ള കാര്യങ്ങൾ വേറെയുണ്ടല്ലോ ജബ്ബാർ.

ea jabbar said...

സത്യം എത്തിയിട്ടും അവിശ്വാസികളായി തുടരുന്നവർക്കും അധർമ്മകാരികൾക്കും ഉള്ളതാണ് നരകം എന്നത് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണെന്ന്....ഓരോ മതസ്ഥർക്കും അതിൽ വിശ്വസിക്കാത്ത ആളുകളെ സംബന്ധിച്ച് ഇങ്ങനെതന്നെയാണ് കാഴ്ചപ്പാടുള്ളതും.
-------
ഞങ്ങള്‍ അവിശ്വാസികളെ സംബന്ധിച്ചേടത്തോളം മതങ്ങളുടെ ഈ നിലപാട് വികാരം വ്രണപ്പെടുത്തുന്നതും അങ്ങേയറ്റം അവഹേളനപരവുമാണ്. അതിനാല്‍ മതങ്ങള്‍ ഈ നിലപാട് പിന്‍ വലിക്കണം. അല്ലാത്ത പക്ഷം ഞങ്ങള്‍ മതങ്ങള്‍ക്കെതിരെയും കടുത്ത നിലപാടു സ്വീകരിക്കും. അപ്പോള്‍ വികാരം പറഞ്ഞു വരാന്‍ മതക്കാര്‍ക്കവകാശമില്ല.

പള്ളിക്കുളം.. said...

ഞങ്ങൾ വിശ്വാസികളെ സംബംന്ധിച്ച് ഈ വിശ്വാസം ജീവാത്മാവും പരമാത്മാവുമാണ്. അതിന്റെ പേരിലുള്ള വിമർശനങ്ങൾ ഞങ്ങൾ സഹിച്ചുകൊള്ളാം. പക്ഷേ പൂരപ്പാട്ടിനെതിരേ പ്രതിഷേധിക്കും.

Unknown said...

അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് മറുപടി കിട്ടുന്നത് ഇതിനാണ്.

ഏതൊരു ആരാധന തെറ്റെന്ന് പറഞ്ഞാലും അത് മതവികാരം വ്രണപ്പെടുത്തല്‍ തന്നെ. ആരാധകരും ആരാധ്യരും നരകത്തിലെ വിറകാണെന്ന് പറയുന്നവഴി ബഹുദൈവാരാധകരെ ഇസ്ലാം അല്പവും വിഷമിപ്പിച്ചില്ല എന്ന് താങ്കള്‍ക്ക് പറയാനാവുമോ എന്ന എന്റെ ചോദ്യത്തിന് ആരും മറുപടിതന്നില്ലല്ലോ

ഓരോ മതവും ഒളിച്ചും പാത്തും മറ്റവന്റെ വികാരം നന്നായി വ്രണപ്പെടുത്തുന്നുണ്ട്. അതിന്റെ ചൊറിച്ചില്‍ സഹിക്കാന്‍ പറ്റാതാവുന്നതിന്റെ ഫലമാണല്ലോ ഇടയ്ക്കിടയ്ക്ക് പൊട്ടുന്ന വര്‍ഗീയലഹളകള്‍.

ഇതിനിടയ്ക്ക് ഒരുവിധം കത്തോലിക്കന്മാരുടെയും കുറേ ഗുരുവായൂരപ്പഭക്തന്മാരുടെയും മതവികാരം വ്രണപ്പെട്ടത് ആരും ശ്രദ്ധിക്കാത്തത് ഭാഗ്യം !

>>>>>>>>>>>>>>>>>>>>>>>>>>>>>

Blogger അബ്ദുല്‍ അസീസ് വേങ്ങര said...

>>>>ഒരാള്‍ ഹിമാലയത്തോളം നന്മ ചെയ്തു കൂട്ടിയാലും , അയാള്‍ ആരാധിച്ച ദൈവം അല്ലാഹു അല്ലെങ്കില്‍ [വേറെ ദൈവമാണെങ്കില്‍] ആ നന്മ നിഷ്ഫലമാണെന്നും <<<<

അങ്ങനെ അല്ല. ഒരാൾ ഹിമാലയത്തോളം നന്മ ചെയ്താലും നാമെല്ലാം വിശ്വാസിക്കുന്ന ആ ശക്തിയുണ്ടല്ലോ (അറബികളായ ഹിന്ദുകളും ക്രസ്ത്യാനികളും മുസ്ലിങ്ങളും ഒക്കെ പറയുന്ന അല്ലാഹു) അതിനൊഴികെ മറ്റാരെങ്കിലും ആരാധിച്ചാൽ അല്ലെങ്കിൽ അല്ലാഹുവിനെ ആരാധിച്ചു, കൂടെ മറ്റു സൃഷ്ടികളെയും(ഉദാഹരണം:യേശു, കന്യാമറിയം, മബർത്ത തങ്ങൾ, ബദരീങ്ങൾ,ഗുരുവായൂരപ്പൻ) ആരാധിച്ചു എന്നാൽ അവർ ചെയ്ത നന്മകളൊക്കെ നിശ്ഫലമായി.

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

കൊള്ളാം കൊമണ്ടിണ്ടെ ആഴം !

Unknown said...

വംശഹത്യക്ക് ഹേതുവായേക്കാവുന്ന കാര്യങ്ങള്‍ മതങ്ങളിലുണ്ടെന്ന് ഈ ജബ്ബാര്‍ വിളിച്ചു പറയുന്നതാണോ പള്ളിക്കുളത്തിന്റെ പ്രശ്നം ?
പള്ളിക്കമന്റ് കൊള്ളാം

>>>>>>>>>>>>>>>>>>>>>>>>>>>>>
ജബ്ബാർ, നിങ്ങൾ എന്തു വിഡ്ഢിത്തമൊക്കെയാണ് ഈ പുലമ്പുന്നത്? യുദ്ധ സാഹചര്യങ്ങളെ സംബന്ധിച്ച നിലപാടുകൾ വ്യക്തമാക്കുന്ന ഖുർ‌ആൻ സൂക്തങ്ങൾ ഇന്ന് ഒഴിവാക്കിയാൽ നാളെ ഏതെങ്കിലും ഇസ്ലാമിക രാജ്യം ഒരു യുദ്ധത്തെയോ രാജ്യത്തിനകത്തു തന്നെയുള്ള ശത്രുക്കളേയോ അഭിമുഖീകരിക്കേ ണ്ടി വന്നാൽ അവർ ഏത് തത്വശാസ്ത്രത്തിൽ അഭയം തേടും. വളരെ യുക്തിഭദ്രമായ ഖുർ‌ആനിക അധ്യാപനങ്ങൾ അതിന്റെ സാഹചര്യങ്ങൾ അനുസരിച്ച് ഉപയോഗപ്പെടുത്തുവാൻ ഉള്ളവയാണ്. തല്ലലും തലോടലും എപ്പോഴൊക്കെ വേണമെന്ന് ഇസ്ലാമിക സമൂഹം അതാതിന്റെ സന്ദർഭങ്ങളിൽ മനസ്സിലാക്കിയിട്ടുമുണ്ട്.
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

തത്വശാസ്ത്രവും കയ്യില്‍ പിടിച്ച് യുദ്ധം ചെയ്യുന്നവന്‍ ! ഇത്തരം എല്ലാ ജഗപൊഗകളും ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ പാത്തുവെച്ചിരിക്കുകയാണെന്ന് തുറന്ന് സമ്മതിച്ചത് നന്നായി.

ഒറ്റ അപേക്ഷ കൂടി

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വന്ന് സമയം മെനക്കെടുത്താതെ നിങ്ങളെപ്പോലുള്ളവരെ ആവശ്യമായ വല്ല ഏഴാം നൂറ്റാണ്ടിലേയ്ക്കോ ഒന്‍പതാം നൂറ്റാണ്ടിലേയ്ക്കോ ഒന്ന് പോയിക്കൂടേ ?

ea jabbar said...

പക്ഷേ പൂരപ്പാട്ടിനെതിരേ പ്രതിഷേധിക്കും.
--------
മതഗ്രന്ഥങ്ങള്‍ക്കു പൂരപ്പാട്ടാകാം !
വിമര്‍ശകര്‍ക്കതു പാടില്ല !!

പള്ളിക്കുളം.. said...

>>> ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ പാത്തുവെച്ചിരിക്കുകയാണെന്ന് തുറന്ന് സമ്മതിച്ചത് നന്നായി. <<<
ഇത് അരുണിന് മനസ്സിലായി . ജബ്ബാറിന് മനസ്സിലാകില്ല.

എല്ലാവരും സ്വർഗത്തിൽ പോകണമെന്നാണ് വിശ്വാസി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവന് ഉറപ്പുള്ള സ്വർഗ നരകങ്ങളെ അവൻ നിങ്ങളോട് പ്രബോധനം ചെയ്യുന്നത്. ഇത് നിങ്ങളോട് സ്നേഹം ഉള്ളതുകൊണ്ടാണ്. വിദ്വേഷം ഉള്ളതുകൊണ്ടല്ല. മനുഷ്യ സ്നേഹമാണ് അതിന്റെ കാതൽ. ‘ക്രൂരനായ ദൈവം’ എന്തായാലും നരകം ഒരുക്കിവെച്ചിട്ടുണ്ട്. അതുപോലെ കാരുണ്യവാനായ അതേ ദൈവം സ്വർഗവും ഒരുക്കിവെച്ചിട്ടുണ്ട്. ഏത് തെരെഞ്ഞെടുക്കണമെന്നത് നിങ്ങളുടെ ഇഷ്ടം. നരകത്തിൽ പോകുവാനാണ് നിങ്ങൾ ഉറപ്പിച്ചിട്ടുള്ളതെങ്കിൽ ദൈവത്തെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം??!!

“ എല്ലാവരും സ്വർഗത്തിൽ പോകുമായിരുന്നെങ്കിൽ ഞാൻ എന്തിന് ഇസ്ലാമിൽ തന്നെ നിൽക്കണം? വെള്ളമടിച്ചും പെണ്ണുപിടിച്ചും തോന്നിയത് തോന്നുമ്പോലൊക്കെ ചെയ്തും ഹാ.. എന്നൊരു ജീവിതം ജീവിച്ച് ഹാ.. എന്നങ്ങ് മലർന്നാൽ പോരേ? ഇസ്ലാം എനിക്ക് സ്വർഗം വാഗ്ദാനം ചെയ്യുന്നു.. ഒരു നിബന്ധനയോടുകൂടി.. അല്ലാഹുവിനെ അനുസരിക്കുക. അവന് കിഴ്പ്പെട്ടു ജീവിക്കുക.. അതാണ് ആ നിബന്ധന. സ്വർഗം ആവശ്യമില്ലാത്ത ഒരുപാട് ആളുകൾ നന്മകൾ ചെയ്ത് ജീവിക്കുന്നുണ്ട്. അവർക്ക അല്ലാഹു ഇഹത്തിൽ അനുഗ്രഹം ചെയ്യും. സ്വർഗം വേണ്ടാത്ത സ്ഥിതിക്ക് അവരെ അവരുടെ വഴിക്കു വിടുക... ഇത്രയും യുക്തിയേ ഇക്കാര്യത്തിൽ വേണ്ടൂ. അരുണിന് അതിന്റെ കിടപ്പുവശം മനസ്സിലായെന്നു കരുതുന്നു. ജബ്ബാറിന് ജീവിതകാലത്ത് മനസ്സിലാവില്ലെന്നു കരുതുന്നു.

Abdul Azeez Vengara said...

>>>എല്ലാ മുസ്ലിംകള്‍ക്കും ഒരു ദിവസം പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റുന്നില്ല;<<<
എല്ലാ മുസ്ലിങ്ങൾക്കും ഒരെ സമയം സുബഹി നമസ്കരിക്കാൻ കഴിയുന്നില്ല പിന്നെയാണോ?

>>>ഒരോ വിഭാഗത്തിനും അവരവരുടെ പള്ളികള്‍ ;<<<
എല്ലാം അല്ലാഹുവിന്റെ ഭവനങ്ങൾ ഏതു പള്ളിയിലും ആർക്കും നമസ്കരിക്കാം. അമുസ്ലിങ്ങൾക്ക് വരുകയുമാവാം. മക്കയും മദീനയും ഒഴികെ.

>>>അവരവരുടെ മദ്രസ്സകള്‍ ;<<<<
എല്ലാ മദ്രസ്സയിൽ ഖുർ‌ആൻ തന്നെ പഠിപ്പിക്കുന്നത്. പിന്നെ പെൻസി മുറിച്ചു പോയാൽ ഖുതുബ ഓതുമ്പോൾ പിടിക്കുന്ന വജ്രകടലാസൊട്ടിച്ച മരവാൾ കൊണ്ട് പള്ളക്ക് കേറ്റാൻ പഠിപ്പിക്കാറുള്ള മുസ്ലിം യുക്തിവാദി മദ്രസ ഉണ്ടോന്നറിയില്ല. സാങ്കല്പികമാവാം.
ഓൺലൈനിൽ വരെ മദ്രസ്സ തുടങ്ങി http://microom.ponkavanam.com every friday morning 7.30 saudi time.

Abdul Azeez Vengara said...

>>>>അവരവരുടേ ഖുറാന്‍ വ്യഖ്യാനങ്ങള്‍ ;<<<<
ഏതൊരു ഖുർ‌ആൻ വ്യാഖ്യാനമാണ് മറ്റൊന്നിൽ നിന്നും വൈരുദ്ധ്യമുള്ളത് ഒന്നു പറയാമോ?

Abdul Azeez Vengara said...

>>>ഇതൊക്കെ കണ്ടിട്ടാണോ മറ്റു മതവിശ്വാസികളും മുസ്ലിംകളെ പിന്തുണയ്ക്കേണ്ടത്. ‘കാഫിരീങ്ങള്‍ക്ക്’ വേറെ പണിയൊന്നുമില്ലാതിരിക്കണം.<<<

"ഇബ്നു ഉമര്‍നിേവേദനം: നബി(സ്വല്ലല്ലാഹു അലൈഹ് വ സല്ലം) അരുളി: ആരെങ്കിലും തന്റെ സഹോദരനെ കാഫിര്‍ (സത്യനിഷേധി) എന്ന് വിളിച്ചാല്‍ നിശ്ചയം അവരിലൊരാള്‍ സത്യനിഷേധവുമായി മടങ്ങി. വിളിക്കപ്പെട്ടയാള്‍ (യഥാര്‍ഥത്തില്‍) അങ്ങിനെ തന്നെയെങ്കില്‍ അപ്രകാരംതന്നെ. അല്ലെങ്കില്‍ വിളിച്ചവനിലേക്ക് അത് മടങ്ങി''

(തിര്‍മുദി)

ആക്ഷേപങ്ങളും ആരോപണങ്ങളും വ്യാപകമായ ലോകമാണിത്. മനുഷ്യബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാകുന്നതില്‍ 'അധിക്ഷേപങ്ങള്‍' വഹിക്കുന്ന പങ്കിന്റെ കെടുതികള്‍ യഥേഷ്ടം അനുഭവിക്കുമ്പോഴും, വേണ്ടവിധം അവ വിലയിരുത്തപ്പെടുന്നില്ല. സമൂഹത്തിന്റെ സന്തുലിതത്വം തകര്‍ക്കുന്നതില്‍ നാവിന്റെ തെറ്റായ ഉപയോഗം ചെറുതമല്ലാത്ത ഭാഗധേയം നിര്‍വ്വഹിക്കുന്നു. സുഹൃദ്ബന്ധങ്ങളില്‍മാത്രമല്ല കുടുംബത്തിലും സമൂഹത്തിലും ഛിദ്രതയുണ്ടാക്കാന്‍ ഒരു നിമിഷത്തെ ആലോചനയില്ലാത്ത സംസാരം തിരിതെളിക്കുമെന്നത് ഗൌരവതരമായി വായിക്കപ്പെടേണ്ട വസ്തുതയാണ്.

സാംസ്കാരികലോകത്ത് ശൂന്യവിലാസരായിരുന്ന ഭിന്ന വര്‍ഗങ്ങളെ അതുല്യമായൊരു സംസ്കാരത്തിന്റെ വക്താക്കളാക്കി ഉയര്‍ത്തിയ ഇസ്ലാം ആക്ഷേപസ്വരങ്ങളെ കര്‍ക്കശമായി തടഞ്ഞിട്ടുണ്ട്. പരിഹാസപ്പേര്‍ വിളികളും അധിക്ഷേപ സംസാരങ്ങളും നിസ്സാരവല്‍ക്കരിക്കപ്പെട്ട ഇക്കാലഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ താക്കീത് ശ്രദ്ധേയമാണ്. "സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടന്നവര്‍) അവരേക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈക്കൊണ്ടതിന്ശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത. വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍തന്നെയാകുന്നു അക്രമികള്‍'' (ഖുര്‍ആന്‍ 49:11)

തന്റെ സഹോദരനോടുള്ള ഒടുങ്ങാത്ത പകയുടെ പ്രതിഫലനമാണ് സമൂഹമധ്യേ അവനെ ഒന്നുമല്ലാതാക്കിത്തീര്‍ക്കാനുള്ള വ്യഗ്രത. സുഹൃത്തിന്റെ സംസാരമോ പ്രവൃത്തിയോ തന്റെ ഇംഗിതങ്ങള്‍ക്കെതിരാകുമ്പോള്‍ മനസ്സിലുടലെടുക്കുന്ന ഹീന താല്‍പര്യമാണിത്. ഇത്തരം അധിക്ഷേപങ്ങളുടെ മൂര്‍ത്തഭാവമാണ് കാഫിര്‍ (സത്യനിഷേധി) എന്ന് വിളിച്ച് ആക്ഷേപിക്കല്‍. പണ്ഡിത-പാമരഭേദമന്യേ കാണപ്പെടുന്ന ഇത്തരം അധിക്ഷേപങ്ങള്‍ യാഥാര്‍ഥ്യമല്ലെങ്കില്‍ വിളിക്കുന്നവന്‍ പ്രസ്തുത അധിക്ഷേപവിളിക്ക് അനുയോജ്യനായി എന്നതാണ് മുഹമ്മദ് നബിലയുടെ അധ്യാപനം. സത്യനിഷേധത്തിന്റെ പ്രകട ഭാവങ്ങള്‍ ജീവിതത്തില്‍ സ്വീകരിച്ച നിഷേധികളാണ് കാഫിറുകള്‍. വിശ്വാസികള്‍ അങ്ങനെ വിളിക്കപ്പെട്ടുകൂടാ. വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും പരലോകമോക്ഷത്തിന് തടസ്സമാകുകയും ചെയ്യുന്ന പാപമാണ് ഇത്തരം അധിക്ഷേപങ്ങള്‍. നൈമിഷിക ദൌര്‍ബല്യങ്ങളും എടുത്തുചാട്ടവും നന്മയെ നശിപ്പിക്കുമെന്നത് എന്ന ഗൌരവതരമാണ്!

സഹോദരങ്ങള്‍ക്കിടയിലുള്ള ഭിന്നതകളില്‍ പോലും രഞ്ജിപ്പുണ്ടാക്കേണ്ടവരാണ് വിശ്വാസികള്‍ 49:9). ഊഹവും ചാരവൃത്തിയും കേള്‍ക്കുന്ന കാര്യങ്ങളുടെ വസ്തുതകള്‍ അന്വേഷിച്ചറിയാതെ മറ്റുള്ളവര്‍ക്ക് പ്രയാസം വരുത്തുന്നതും (49:6,9) കുറ്റകരമാണെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. സഹോദരന്റെ അഭാവത്തില്‍ അയാളെക്കുറിച്ച് ദുഷിച്ചുപറയുന്നത് അദ്ദേഹം മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുന്നതിനോടാണ് (49:12) ഖുര്‍ആന്‍ തുലനപ്പെടുത്തുന്നത്. ആരെങ്കിലും മറ്റൊരാളുടെ മാതാപിതാക്കളെ അധിക്ഷേപിച്ചാല്‍ അത് സ്വന്തം മാതാപിതാക്കളെ അധിക്ഷേപിക്കലാണ് എന്ന് പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹ് വ സല്ലം) പഠിപ്പിക്കുകയുണ്ടായി.

അധിക്ഷേപങ്ങള്‍ രഞ്ജിപ്പല്ല; ഭിന്നിപ്പാണുണ്ടാക്കുക. മാതൃകാസമൂഹത്തിന്റെ പുനഃസൃഷ്ടി കാംക്ഷിക്കുന്നവര്‍ ആക്ഷേപസ്വരങ്ങളുടെ വാതില്‍ തുറക്കരുത്. അധിക്ഷേപം മറ്റു പല മഹാപാതകങ്ങളിലേക്കുമുള്ള കവാടമാണെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

ബയാന്‍ said...

@അസീസ്:

താന്കളുടെ കമെന്റ് കേട്ട് മദ്രസ്സയില്‍ പോയവന്‍ ചിരിക്കുന്നുണ്ടാവും; താങ്കള്‍ മുജാഹിദ് മദ്രസ്സയിലാണോ അതോ സുന്നി മദ്രസ്സയിലാണോ പോയത് ; സുബഹി നിസ്കാരം പോലെയാണോ മാഷെ പെരുന്നാളാഘോഷം. ഒരോ പഞ്ചായത്തിലും റണ്ടും മൂന്നും ചന്ദ്രനുദിക്കണം എന്ന് വാശിപിടിക്കാതെ.

>>>എല്ലാം അല്ലാഹുവിന്റെ ഭവനങ്ങൾ ഏതു പള്ളിയിലും ആർക്കും നമസ്കരിക്കാം. അമുസ്ലിങ്ങൾക്ക് വരുകയുമാവാം. മക്കയും മദീനയും ഒഴികെ.>>>>

മുജാഹിദും സുന്നിയും ജമാ‍‌അത്ത്കാരും മത്സരിച്ച് ജുമുഅത്ത് പള്ളിയുണ്ടാക്കുന്നത് പിന്നെ എന്തു പ്രാന്തിന്റെ പേരിലാ. മക്കയിലും മദീനയിലും ഉള്ളത് പള്ളിയല്ലേ? അവിടെ അമുസ്ലിംകള്‍ക്കെന്താ അയിത്തം.

>>>ഏതൊരു ഖുർ‌ആൻ വ്യാഖ്യാനമാണ് മറ്റൊന്നിൽ നിന്നും വൈരുദ്ധ്യമുള്ളത് ഒന്നു പറയാമോ?>>>>

ഏത് പരിഭാഷയിലാ വൈരുദ്ധ്യമില്ലാത്തത് ; ഖുറാന്‍ തന്നെ വൈരുദ്ധ്യാത്മക അഭൌതിക വാദമാണ്.

പള്ളിക്കുളം.. said...

ഒരു കാര്യം ഉറപ്പിച്ചു പറയാം. നിങ്ങൾ നിങ്ങളുടെ നിത്യജീവിതത്തിലോ, ഇസ്ലാമിക ചരിത്രത്തിലോ ഒരിക്കലും ജബ്ബാർ പരിചയപ്പെടുത്തുന്നതുപോലെയുള്ള ഇസ്ലാമിനെ കാണുകയില്ല. ജബ്ബാർ ഊഹങ്ങളുടെപുറത്താണ് സംസാരിക്കുന്നത്. മന:പൂർവം തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കുവാനും മത സമൂഹങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കുവാനും ഇയാളുടെ ഇതുപോലെയുള്ള പോസ്റ്റുകൾ ലഘുലേഖകളായി നാട്ടിൽ വിതരണം ചെയ്താൽ മാത്രം മതിയാവും. ഇത് വളരെ വ്യക്തമായ കാര്യമാണ്.

സമൂത്തെ സമൂഹമായി കാണുന്ന ഒരാൾക്കും അംഗീകരിക്കാനാവുന്ന പ്രവർത്തിയല്ല ഇത്. വളരെ അപകടകരമായ ഒരു ക്രിമിനൽ കുറ്റകൃത്യം തന്നെയാണിതെന്ന് അടിവരയിട്ടു പറയുവാൻ ആഗ്രഹിക്കുന്നു.

ബയാന്‍ said...

അസീസ്:എല്ലാമതവിശ്വാസികളും ഇസ്ലാമിന്റെ വികാരം വ്രണപ്പെടുമ്പോള്‍ പ്രതികരിക്കണം എന്ന് പറയുമ്പോള്‍ ഖുറാന്‍ ‘കാഫിര്‍’ എന്ന് പച്ചകുത്തി ‘നിത്യ നരകവാസികളായിരിക്കും എന്ന് പറയുന്ന ‘കാഫിരീങ്ങള്‍’ എങ്ങിനെ പ്രതികരിക്കും. വികാരവും വിചാരവും ഇല്ലാത്ത നിര്‍ജ്ജീവികളാണോ അവര്‍.


വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ (കാഫിര്‍) രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു ( ഖുര്‍‌ആന്‍ 2 :257)

സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ (കാഫിറായിതന്നെ) മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌. (ഖുറാന്‍ 2:161)
അതവര്‍ ശാശ്വതമായി അനുഭവിക്കുന്നതാണ്‌. അവര്‍ക്ക്‌ ശിക്ഷ ഇളവ്‌ ചെയ്യപ്പെടുകയില്ല. അവര്‍ക്ക്‌ ഇടകൊടുക്കപ്പെടുകയുമില്ല (ഖുറാന്‍ 2:162)

Abdul Azeez Vengara said...

ശരി യരലവ പരിഭാഷ എങ്കിൽ പരിഭാഷ ; ഏത് പരിഭാഷയിലാണ് വൈരുദ്ധ്യം. വാദം ഉന്നയിക്കുന്നവരാണ് തെളിവ് കൊണ്ടു വരേണ്ടത്.

Abdul Azeez Vengara said...

>>>>മക്കയിലും മദീനയിലും ഉള്ളത് പള്ളിയല്ലേ? അവിടെ അമുസ്ലിംകള്‍ക്കെന്താ അയിത്തം. <<<

അവിടെയും കൂടി അനുവദിച്ചീട്ടു വേണം കർസ്സേവ അങ്ങോട്ട് നീങ്ങാൻ. ആദ്യം സൌദിയെ കാൽഭാഗം ജനസംഖ്യേങ്കിലും യുക്തിവാദിയാക്കാൻ നോക്കു. എന്നിട്ട് ആലോചിക്കാം. ജിദ്ദയിലാണ് ഞാൻ ഇവിടെ ഏത് പള്ളിയിലേക്കും എന്റെ കൂടെ വരൂ. ഞാൻ കൊണ്ടു പോവാം.റമദാനിൽ ഞണ്ണാൻ മാത്രം വന്നാ പോര

Abdul Azeez Vengara said...

>>>ഒരോ പഞ്ചായത്തിലും റണ്ടും മൂന്നും ചന്ദ്രനുദിക്കണം എന്ന് വാശിപിടിക്കാതെ. <<<
ഒന്നാം ദിവസം കണ്ടില്ലെങ്കിൽ പിന്നെ അന്ന് കാണൂലാ എന്ന് എല്ലാവർക്കും അറിയും. കണ്ടവരെ വിശ്വാസമുണ്ടെങ്കിൽ മാത്രം അന്ന് ആഘോഷിച്ചാൽ മതി. കാരണം അത് വെറും ആഘോഷം മാത്രമല്ല. ഒരു ആരാധനകൂടിയാണ്. അതിലെ കണിശത വെടിയാൻനൊരു മുസ്ലിനാവില്ല.

Abdul Azeez Vengara said...

പ്രവാചക നിന്ദകരോട്- എം. എം. അക്ബര്‍

മുഹമ്മദ് നബി(സ) ഒരിക്കല്‍ കൂടി ചര്‍ച്ചചെയ്യപ്പെടുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഡാനിഷ് കാര്‍ട്ടുണിന്റെ പേരില്‍ പ്രവാചകന്റെ ജീവിതം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. സ്വിറ്റ്സര്‍ലാന്റിലെ മുസ്ലിം പള്ളികള്‍ക്കുനേരെയുള്ള ക്യാമ്പയിനോടനുബന്ധിച്ചും (ആന്റി മിനാരെറ്റ് ക്യാമ്പയിന്‍) ഫ്രാന്‍സിലെ ശിരോവസ്ത്ര നിരോധത്തോടനുബന്ധിച്ചുമെല്ലാം അന്തിമപ്രവാചകന്റെ ജീവിതം തലനാരിഴ കീറി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത ചര്‍ച്ചകളുടെയെല്ലാം ആത്യന്തികമായ ഫലം കുറേയേറെ പേര്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഗൌരവതരമായി പഠിക്കുവാന്‍ അവസരമുണ്ടായി എന്നതായിരുന്നു. പ്രസ്തുത പഠനം പലരെയും ഇസ്ലാമിന്റെ അനുയായികളും മുഹമ്മദ് നബി(സ)യുടെ സ്തുതിപാഠകരുമാക്കിത്തീര്‍ത്തുവെന്നത് അതിന്റെ ബാക്കിപത്രം. സ്വിറ്റ്സര്‍ലാന്റിലെ ആന്റി മിനാരറ്റ് ക്യാമ്പയിന്‍ സംഘാടകരിലൊരാളായിരുന്ന ഡാനിയല്‍ സ്ട്രീക്ക് ഇതിലെ അവസാനത്തെ ഉദാഹരണമാണ്. ഇസ്ലാം പ്രാകൃതമായ ആദര്‍ശവും മുഹമ്മദ് നബി(സ) ആധുനികതക്ക് അനുയോജ്യനുമല്ലാത്തതിനാല്‍ ഇസ്ലാമികാദര്‍ശത്തെ പ്രതിനിധീകരിക്കുന്ന പള്ളികള്‍ക്ക് സ്വിറ്റ്സര്‍ലാന്റില്‍ അനുമതി കൊടുക്കരുതെന്ന് വാദിച്ച സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ സംഘാടക പ്രമുഖനും ക്രൈസ്തവ മിഷനറിയുമായിരുന്ന ഡാനിയല്‍ സ്ട്രീക്ക് ഇപ്പോള്‍ സ്വിറ്റസര്‍ലാന്റിലെ അഞ്ചാമത്തെ മുസ്ലിം പള്ളിയും പ്രബോധനകേന്ദ്രവും പണിയുന്നതിനായുള്ള പ്രയത്നത്തിലാണ്.
മലയാളത്തില്‍ നബിവിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും, മുഹമ്മദ് നബി(സ)യെ നിന്ദിക്കുകയും തെറിപറയുകയും ചെയ്യുന്ന രചനകള്‍ മറ്റു മതവിശ്വാസികളില്‍ നിന്ന് പൊതുവെ ഉണ്ടാവാറുണ്ടായിരുന്നില്ല. മതപ്രചാരണവും പ്രബോധനവും വിമര്‍ശനങ്ങളുമെല്ലാം നടക്കാറുണ്ടെങ്കിലും മറ്റുമതവിശ്വാസികള്‍ ആദരിക്കുന്നവരെ തെറിപറയുകയും ഭര്‍സിക്കുകയും ചെയ്യാതെ മാന്യത പുലര്‍ത്തുകയാണ് പൊതുവെ എല്ലാവരും ചെയ്തുവരാറുള്ളത്. തൊടുപുഴയിലെ ഒരു ക്രൈസ്തവ കലാലയം ബി.കോം പരീക്ഷക്കുവേണ്ടി തയ്യാറാക്കിയ ചോദ്യക്കടലാസില്‍ വന്ന മുഹമ്മദും ദൈവവും തമ്മില്‍ നടത്തുന്ന സംഭാഷണ ശകലവും ചുങ്കപ്പാറയിലെ ക്രൈസ്തവ മിഷനറിമാര്‍ വിതരണം ചെയ്ത 123 പുറങ്ങളുള്ള പുസ്തകവും മതവിശ്വാസികള്‍ പുലര്‍ത്തിപോരുന്ന ഈ മാന്യത കാറ്റില്‍ പറത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. പ്രത്യുത കോടിക്കണക്കിന് സത്യവിശ്വാസികള്‍ സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുന്ന മുഹമ്മദ് നബി(സ)യെ നികൃഷ്ടമായി നിന്ദിക്കുകയും വൃത്തികെട്ട രീതിയില്‍ അഭിശംസിക്കുകയും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുകയുമാണ് ചെയ്തിരിക്കുന്നത്. മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തി വെക്കുന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ ഇതൊരു കേവല മുസ്ലിം പ്രശ്നമല്ല, മതനിരപേക്ഷതയെ വെല്ലുവിളിക്കുകയും ഛിദ്രതയുണ്ടാക്കുകയും ചെയ്യുകയെന്ന നിഗൂഢ പദ്ധതിയാണ്. അതു കൊണ്ടു തന്നെ കുറ്റവാളികളെ നിയമപരമായി നേരിടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. സമൂഹത്തില്‍ ഛിദ്രതയും കുഴപ്പങ്ങളും കലാപങ്ങളുമുണ്ടാക്കുന്നതിന് ബീജാവാപം ചെയ്യുവാന്‍ സാമൂഹ്യദ്രോഹികളെ അനുവദിക്കില്ല എന്ന് പറയാന്‍ കേരളീയ പൊതുസമൂഹം തയ്യാറായത് മാതൃകാപരമായി. വിശ്വാസികള്‍ തമ്മിലുള്ള സൌഹൃദവും മതപ്രബോധനത്തിനുള്ള സ്വാതന്ത്യ്രവും നിലനില്‍ക്കണമെങ്കില്‍ ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ എല്ലാ മനുഷ്യസ്നേഹികളും കൈ കോര്‍ക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗമല്ല, എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടത്.

Abdul Azeez Vengara said...

മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ തന്നെ അദ്ദേഹം നിന്ദിക്കപ്പെട്ടിട്ടുണ്ട്. അബൂലഹബാണ് അന്തിമപ്രവാചകനെ നിന്ദിക്കുന്നതിന് തുടക്കം കുറിച്ചത്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകനിന്ദക്ക് തുടക്കം കുറിച്ച അബൂലഹബിനെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കോടിക്കണക്കിനാളുകള്‍ ശപിച്ചുകൊണ്ടിരിക്കുന്നു. സ്വയം ശപിച്ചുപോവുന്ന രീതിയിലായിരുന്നുവത്രെ അയാളുടെ മരണം! പിന്നീടങ്ങോട്ട് പ്രവാചകന്‍(സ) നിന്ദിക്കപ്പെട്ടിട്ടുണ്ട്; ക്രൂരവും നിന്ദ്യവുമായ രീതിയി ല്‍ ഭര്‍സിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മുഹമ്മദ് നബി(സ)യുടെ വ്യക്തിത്വത്തിന്റെ ഉജ്വലതയ്ക്ക് ഈ ഭര്‍സനങ്ങള്‍ കൊണ്ടൊന്നും യാതൊരുവിധ കോട്ടവുമുണ്ടായിട്ടില്ല. അതില്‍നിന്ന് വെളിച്ചം സ്വീകരിക്കുന്നവരുടെ എണ്ണം ഓരോ തലമുറയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.
എന്തുകൊണ്ടാണ് മുഹമ്മദ് നബി(സ) ഇത്രയധികം നിന്ദിക്കപ്പെടുന്നത്? പ്രവാചകനിന്ദയുടെ പിതാവായിരുന്ന അബൂജഹ്ല്‍ തന്നെ മറുപടി പറയട്ടെ: "മുഹമ്മദ് കള്ളനാണെന്നോ മോശപ്പെട്ടവനാണെന്നോ എനിക്കഭിപ്രായമില്ല. എന്നാല്‍ അവന്‍ കൊണ്ടുവന്ന ആശയം! അത് കളവാണ്. അതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്''. മുഹമ്മദ് നബി(സ) കൊണ്ടുവന്ന ആശയങ്ങള്‍ അന്നും ഇന്നും പലര്‍ക്കും അരോചകമാണ്. ഇതാണ് പ്രവാചകനിന്ദയായി പുറത്തുവരുന്നത്- ഇന്നലെ കവിതകളുടെയും അസഭ്യവര്‍ഷങ്ങളുടെയും രൂപത്തിലായിരുന്നുവെങ്കില്‍ ഇന്ന് കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ചോദ്യപേപ്പറുകളുടെയും മിഷനറി ഗ്രന്ഥങ്ങളുടെയും കോലത്തിലാണെന്ന വ്യത്യാസം മാത്രം.


പ്രവാചകനിന്ദയുടെ വേരുകള്‍ സ്ഥിതിചെയ്യുന്നത് ചൂഷണാധിഷ്ഠിതമായ അധീശത്വവ്യവസ്ഥിതിയിലാണ്; അന്നും ഇന്നും ഒരേ മാനസികാവസ്ഥയില്‍ നിന്നാണ് അത് നിര്‍ഗളിക്കുന്നത്. നാഥനും ദാസനും തമ്മില്‍ അകലമൊന്നുമില്ലെന്നും അവനോട് നേര്‍ക്കുനേരെ ചോദിക്കുകയാണ് അടിയാന്മാര്‍ ചെയ്യേണ്ടതെന്നും പഠിപ്പിച്ചപ്പോള്‍ സ്വാഭാവികമായും തകര്‍ന്നുവീണത് ദൈവ-ദാസ ദല്ലാളന്മാരായിരുന്ന പുരോഹിതന്മാരുടെ ചൂഷണക്കൊട്ടാരങ്ങളായിരുന്നു. അതുകൊണ്ടായിരുന്നു അന്നത്തെ എതിര്‍പ്പ്. ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്ന് മുഖങ്ങളുണ്ട്. മൂന്നും ഭീകരമെങ്കിലും മീഡിയ അവയെ പൌഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്ന് സെക്യുലറിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും ആരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലേക്കൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യുലറിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികബോധനപ്രകാരം പരിവര്‍ത്തിപ്പിക്കുകയാണ് മതമെന്ന ഇസ്ലാമിക സങ്കല്‍പം ഒരുതരത്തിലും രാജിയാവുന്നില്ല. രണ്ടാമത്തെ മുഖം ആഗോളവല്‍കരണത്തിന്റെ പേരിലുള്ള സാംസ്കാരികാധിനിവേശത്തിന്റേതാണ്. ലഹരി, ലോട്ടറി, പലിശ, സൌന്ദര്യപ്രകടനം, സ്വതന്ത്രലൈംഗികത തുടങ്ങിയ, മാര്‍ക്കറ്റിനെ സ്നിഗ്ധമാക്കാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്ലാം. ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് 'സ്വതന്ത്ര വിപണി' നിലനില്‍ക്കുന്നതു തന്നെ. ഇവയുടെയെല്ലാം നേരെ ഇസ്ലാം പുറംതിരിഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യുലറിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ്. ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കുവാന്‍ ഇന്നുള്ളത് ഇസ്ലാമികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയാം. ഈ ആദര്‍ശത്തെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുവാന്‍ ആര്‍ക്കുമാവില്ലെന്നും വിമര്‍ശിക്കുന്തോറും ഇസ്ലാമികാദര്‍ശത്തിന്റെ മാനവികമുഖം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും അത് ചൂഷിതരെ അതിലേക്ക് ആകര്‍ഷിക്കാന്‍ മാത്രമേ നിമിത്തമാവുന്നുള്ളൂ എന്നും അനുഭവത്തില്‍നിന്ന് പഠിച്ചവരാണവര്‍. ഈ പാഠമാണ് പ്രവാചകനെ നിന്ദിക്കുവാനും അപഹസിക്കുവാനും അങ്ങനെ മുസ്ലിംകളെ പ്രകോപിതരാക്കുവാനും അവരെ പ്രേരിപ്പിക്കുന്നത്.

Abdul Azeez Vengara said...

നബിനിന്ദയുടെ മൂന്നാമത്തെ മുഖം മതപ്രബോധകരുടേതാണ്. സ്രഷ്ടാവിനും മനുഷ്യര്‍ക്കുടമിടയിലുള്ള മധ്യവര്‍ത്തികളെയെല്ലാം നിഷേധിക്കുകയും സര്‍വ്വലോക രക്ഷിതാവിനോട് മാത്രം പ്രാര്‍ഥിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാം, മതത്തിന്റെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നവരുടെയും ദൈവങ്ങളുടെയും ദൈവപുത്രന്മാരുടെയും സ്വന്തക്കാരായി ചമയുന്ന പുരോഹിതന്മാരുടെയും കണ്ണിലെ കരടായി തീര്‍ന്നത് സ്വാഭാവികമാണ്. ഖുര്‍ആനിന്റെ തെളിമയാര്‍ന്ന ആദര്‍ശവും മുഹമ്മദ് നബി(സ)യുടെ വിശുദ്ധവും വിപ്ളവകരവുമായ ജീവിതവും പഠനത്തിന് വിധേയമാക്കപ്പെട്ടാല്‍ തങ്ങളുടെ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒലിച്ചുപോയിക്കൊണ്ടേയിരിക്കുമെന്ന് അനുഭവിച്ചറിഞ്ഞവര്‍ നബിനിന്ദയിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നബി(സ)യെ നാല് തെറി പറഞ്ഞാല്‍ ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുമെന്നും തങ്ങളുടെ കീഴിലുള്ള കുഞ്ഞാടുകള്‍ പിന്നെ ഇസ്ലാമിനെ പറ്റി പഠിക്കുകയില്ലെന്നും അങ്ങനെ ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താനാകുമെന്നും അവര്‍ കണക്കൂകൂട്ടുന്നു. തങ്ങളുടെ അപഥ സഞ്ചാരത്തിന് യുക്തിവാദത്തിന്റെ കുട പിടിക്കുകയും ഇസ്ലാമിനെ തെറിപറഞ്ഞ് അരിശം തീര്‍ക്കുകയും ചെയ്യുന്ന നിരീശ്വരവാദികളെയാണ് നബിനിന്ദക്ക് അവര്‍ കൂട്ടുപിടിക്കുന്നത്. ദൈവത്തിനു പുത്രനില്ലെന്ന ഇസ്ലാമിക വാദത്തെ പ്രതിരോധിക്കാന്‍ ദൈവം തന്നെയില്ലെന്ന് പ്രചരിപ്പിക്കുന്നവരെ കൂട്ടുപിടിക്കുന്നത് ഗതികേടുകൊണ്ടുമാത്രമാണ്. ചോദ്യപേപ്പറിലെ മുഹമ്മദിനെ ദൈവത്തെകൊണ്ട് തെറിപറയിപ്പിക്കുന്നതുകൊണ്ടോ മുസ്ലിംകളാരും കേട്ടിട്ടില്ലാത്ത പാലത്തെ കുറിച്ച് പുസ്തകമെഴുതി നബി(സ)യെ തെറിപറഞ്ഞതുകൊണ്ടോ പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് സത്യമത പ്രബോധനത്തിലൂടെ അന്തിമപ്രവാചകന്‍(സ) ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ പ്രതിരോധിക്കാനാവുമെന്ന് കരുതുന്നത് മൌഢ്യമാണ്. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളുടെയും ദൈവത്തിന്റെ പേരിലുള്ള കള്ളപ്രചരണങ്ങളുടെയും സഭകളുടെയും പ്രാര്‍ഥനാഗ്രൂപ്പുകളുടെയും ധ്യാനത്തിന്റെയും അന്യഭാഷാസംസാരത്തിന്റെയും പേരിലുള്ള തട്ടിപ്പുകളുടെയും വടവൃക്ഷങ്ങളെ അത് കടപുഴക്കിക്കൊണ്ടിരിക്കും.
(അവസാനഭാഗം നാളെ)

ബയാന്‍ said...

>>>അവിടെയും കൂടി അനുവദിച്ചീട്ടു വേണം കര്‍‌സേവ അങ്ങോട്ട് നീങ്ങാന്‍>>>

@അസീസ് : ഹേയ്; അസീസ് , കര്‍സേവകര്‍ മതിവിശ്വാസികളാണ്, എല്ലാമതവിശ്വാസികളും മുസ്ലിംകളുടെ വികാരം വ്രണപ്പെടുമ്പോള്‍ പ്രതികരിക്കണം എന്ന് പറയുന്ന താങ്കള്‍ കര്‍സേവകരെ കുറ്റം പറഞ്ഞാല്‍ പിന്നെ അവര് താങ്കളെ കൂടെ പ്രതിഷേധിക്കാന്‍ വരില്ല.

ദുര്‍മൂര്‍ത്തികളെ രക്ഷാധികാരികാളാക്കുന്നുവെന്നും നിത്യം നരകത്തില്‍ വസിപ്പിക്കുമെന്നും ഖുറാന്‍ പറഞ്ഞതില്‍ തന്നെ കാഫിറുകള്‍ പിണങ്ങി നില്‍ക്കുകയാണ്. പിന്നേയും കര്‍സേവകര്‍ വിദേശത്തെ പള്ളിപൊളിക്കും എന്നു പറഞ്ഞ് അവരുടെ വികാരം വ്രണപ്പെടുത്താതെ.

Abdul Azeez Vengara said...
This comment has been removed by the author.
Abdul Azeez Vengara said...

>>>>മക്കയിലും മദീനയിലും ഉള്ളത് പള്ളിയല്ലേ? അവിടെ അമുസ്ലിംകള്‍ക്കെന്താ അയിത്തം. <<< ഇത് താങ്കളുടെ വാക്ക് തന്നെ അല്ലെ? മുസ്ലിം യുക്തിവാദികൾക്ക് മക്കയിലേക്ക് പ്രവേശനമുണ്ട്.
6 നൂറ്റാണ്ടിൽ ക‌അബ പൊളിക്കാൻ വന്നവർ പിന്നെ കർസേവകരല്ലെ? താങ്കൾ എവിടന്ന് വരുന്നു.

ബയാന്‍ said...

>>>ജിദ്ദയിലാണ് ഞാന്‍ ഇവിടെ ഏത് പള്ളിയിലേക്കും എന്റെ കൂടെ വരൂ. ഞാന്‍ കൊണ്ടു പോവാം.റമദാനില്‍ ഞണ്ണാന്‍ മാത്രം വന്നാ പോര>>>

‌‌@ അസീസ് : എത്ര നല്ല മാന്യത; പള്ളിയിലേക്ക് ക്ഷണിച്ചിട്ട് അപമാനിക്കുകയാണോ ; ഇതും മുഹമ്മദ് നബി പഠിപ്പിച്ചതാണോ ? മുസ്ലിം പോലും ? ആരാ നിന്നെയൊക്കെ മുസ്ലിമാക്കിയത്. ഇസ്ലാമിനെ നാറ്റിക്കാന്‍. !

Abdul Azeez Vengara said...

റമദാനിൽ വന്ന് പള്ളിയിൽ നിന്ന് സുഭിഷമായി ഭക്ഷിച്ചതിനു ശേഷവും പള്ളിയിലേക്ക് പ്രവേശനമില്ല എന്ന് പറയുന്നവരെ കുറിച്ചാണ്. താങ്കളും അങ്ങനെ ചിന്തിക്കാത്ത അമുസ്ലിം സുഹൃത്തുക്കളും ആ സാധനം വൃണപ്പെടുത്തേണ്ടതില്ല.

ea jabbar said...

പരിഭാഷകളില്‍ വൈരുദ്ധ്യമെവിടെ? എന്നു ചിലര്‍ ചോദിച്ചതു കണ്ടപ്പോള്‍ പെട്ടെന്നോര്‍മ്മ വന്ന ഒരു വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാം.

وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لله فَإِنِ انْتَهَوْاْ فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ

And fight them until sedition, idolatry, is, exists, no more and religion is all for God, alone, none other being worshipped; then if they desist, from unbelief, surely God sees what they do, and will requite them for it.[ jalalain]
(And fight them) i.e. the disbelievers of Mecca (until persecution) disbelief, idolatry, idol worship and fighting against Muhammad (pbuh) in the Sacred Precinct (is no more, and religion) in the Sacred Precinct as well as worship (is all for Allah) such that none remains except the Religion of Islam. (But if they cease) disbelief, idolatry, idol worship and fighting the Prophet (pbuh) (then lo! Allah is Seer of what they do) of good and evil.[ibnu abbas]

കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌. [parapur kunjimuhamad]

ഈ കുര്‍ ആന്‍ വാക്യത്തിലെ ‘ഫിത്ന’ എന്ന വാക്കിന് മിക്ക മലയാള പരിഭാഷയിലും അര്‍ഥം നല്‍കിയിരിക്കുന്നത് “മര്‍ദ്ദനം”, കുഴപ്പം എന്നൊക്കെയാണ്. വിശദീകരണത്തില്‍ ഇസ്ലാമിലെ യുദ്ധം ഡിഫന്‍സിനു മാത്രമായിരുന്നു എന്ന പച്ചക്കള്ളവും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആധികാരികമായ എല്ലാ തഫ്സീറുകളിലും ഫിത്ന എന്നതിനെ വിശദീകരിച്ചിട്ടുള്ളത് “ശിര്‍ക്കും കുഫ്രും”-ബഹുദൈവാരാധനയും അവിശ്വാസവും- എന്നാണ്.

മദീന യൂണിവേര്‍സിറ്റി ഇങ്ലീഷില്‍ അച്ചടിച്ചു സൌജന്യ വിതരണം നടത്തുന്ന THE NOBLE QURAN എന്ന ഗ്രന്ഥത്തില്‍ ‘ഫിത്ന’ ക്കു നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെ: disbelief and worshipping of others along with Allah .
ഇനി നമ്മുടെ മൌദൂദി സാഹിബിന്റെ തഫ്ഹീമിലോ ? കുറേ കൂടി കടന്നു വ്യാഖ്യാനിച്ചതും കാണാം. അദ്ദേഹത്തിന്റെ ‘ഫിത്ന’ ഇസ്ലാമികേതര ഭരണകൂടങ്ങള്‍ ആണ്. എന്നു വെച്ചാല്‍ ലോകം മുഴുവന്‍ ഇസ്ലാമിക ഭരണത്തിനു കീഴിലാകും വരെ മുസ്ലിംങ്ങളുടെ കടമ യുദ്ധം ചെയ്യലാണ് എന്ന് !
ഫിത്ന എന്നാല്‍ മര്‍ദ്ദനം ആണെന്ന കണ്ടു പിടുത്തം ആധുനികവ്യാഖ്യാതാക്കളുടേതു മാത്രമാണ്. ഇസ്ലാമില്‍ എവിടെയും അങ്ങനെയൊരു അര്‍ഥം ഈ വാക്യത്തിനു നല്‍കപ്പെട്ടിട്ടില്ല. ഇസ്ലാമിന്റെ ചരിത്രവും അതു തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാമില്‍ പ്രതിരോധത്തിനു വേണ്ടി നടന്ന യുദ്ധങ്ങള്‍ വിരളമാണ്. ഇല്ല എന്നു തന്നെ പറയാം. അക്രമത്തിലൂടെയും കൊള്ളയിലൂടെയും വെട്ടിപ്പിടിച്ചുണ്ടാക്കിയ രാഷ്ട്രീയ മതമാണിസ്ലാം. !
ഇസ്ലാമിനെ സമാധാനത്തിന്റെ മതമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ കള്ളക്കളി ഇവിടെ വ്യക്തമാണ്.

ea jabbar said...

അബ്ദുല്‍ അസീസ് വേങ്ങര എന്ന മാന്യ സുഹൃത്തിനോട് ഒരു അഭ്യര്‍ത്ഥന:
വിഷയവുമായി പരോക്ഷ ബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ പരത്തി എഴുതുന്നത് ഈ ബ്ലോഗിലെ വായനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഒരു “ബോധവല്‍ക്കരണം” ഇവിടെ സാധ്യമാകുമെന്നും തോന്നുന്നില്ല. അതിനാല്‍ പോസ്റ്റിലെ വിഷയം ചര്‍ച്ച ചെയ്യുക. കുര്‍ ആനും ഹദീസുമൊക്കെ നെറ്റില്‍ വേണ്ടുവോളം ലഭ്യമാണല്ലോ.

CKLatheef said...

ഒരു പണ്ഡിതന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ മറ്റൊരു പണ്ഡിതന് ഖുര്‍ആനിക സൂക്തത്തില്‍ പറയാനുണ്ടെന്ന് തോന്നുമ്പോഴാണല്ലോ മറ്റൊരു വ്യാഖാന ഗ്രന്ഥം ഉണ്ടാകുന്നത്. എല്ലാം എല്ലാറ്റിലും ഒന്നാകണം എന്ന് നിര്‍ബന്ധിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. വായിക്കുന്നവരുടെ കടമ ഏതാണ് ശരിയോട് അടുത്തതായി തോന്നുന്നത് അത് സ്വീകരിക്കല്ലാണ്. മൗദൂദി പ്രസ്തുത സൂക്തത്തിന് നല്‍കിയ വ്യാഖ്യാനം ഞാനീ പോസ്റ്റില്‍ പറഞ്ഞിരുന്നു. അതിന്റെ പ്രസക്തഭാഗം ഇവിടെ ചേര്‍ക്കുന്നത് സംഗതമായിരിക്കുമെന്ന് കരുതുന്നു.

' ഫിത്നഃ ശേഷിക്കാതിരിക്കുകയും 'ദീന്‍' അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം. ഇനി അവര്‍ വിരമിക്കുന്നുവെങ്കിലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല. (2:193)

സ്വയം കീഴടങ്ങാന്‍ സന്നദ്ധരാകാതെ യുദ്ധം തുടരുന്ന നിഷേധികളോടുള്ള സമീപനം എന്തായിരിക്കണം, എപ്പോള്‍ നിര്‍ത്തണം, അവസാനത്തെ പടയാളിയും മരിച്ചുതീരുന്നത് വരെയോ അതോ അതിന് മുമ്പ് അവസാനിപ്പിക്കാവുന്ന വല്ല ഘട്ടവുമുണ്ടോ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്ന സൂക്തമാണിത്. ഇസ്ലാം എന്തിനാണ് യുദ്ധം ചെയ്യുന്നതെന്ന ഉത്തരവും ഈ കൊച്ചു സൂക്തത്തിലുണ്ട്. ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് ആയിതീരുകയും ചെയ്യുക എന്നതാണ് ഇസ്ലാമിന്റെ യുദ്ധലക്ഷ്യം. ഇതില്‍ ദീനെന്നാല്‍ ഇസ്ലാം മതവും ഫിത്നയെന്നാല്‍ മറ്റുമതങ്ങളാണെന്നും ധരിക്കുന്നത് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയതലവുമായും ഇസ്ലാമിക ചരിത്രവുമായും യോജിക്കുകയില്ല. ഈ സൂക്തത്തിന്റെ ആശയം വ്യക്തമാകാന്‍ ഈ രണ്ട് പദങ്ങളുടെ ശരിയായ വിവക്ഷ അറിഞ്ഞിരിക്കണം. കുഴപ്പം, പീഢനം, പരീക്ഷണം എന്നോക്കെ മലയാളത്തില്‍ വാക്കര്‍ഥം പറയാമെങ്കിലും ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ഈ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ട വ്യഖ്യാനം ഇങ്ങനെയാണ്:

1. ഫിത്ന എന്ന വാക്ക്, ഇംഗ്ളീഷില്‍ Persecution എന്ന വാക്കിന്റെ അതേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്ന് കണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിന്റെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമമര്‍ദനങ്ങള്‍ക്കിരയാക്കുക.

2. സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്കയെന്ന അവസ്ഥയാണ് ഫിത്ന.
ഇത് മൌദൂദിയുടെ വ്യാഖ്യാനമാണ്. ഈ രണ്ട് വ്യാഖ്യാനങ്ങളോട് യോജിച്ച് വരുന്ന ഇതരവ്യാഖ്യാനങ്ങളുമാകാം ഇതില്‍ രണ്ടും ആശയത്തില്‍ വലിയ വ്യത്യാസമില്ല. ഇസ്ലാമിനെതിരെ രംഗത്തുവന്ന സംഘങ്ങളായാലും രാജ്യങ്ങളായാലും (അറബി പ്രദേശങ്ങളില്‍ അന്യായമായി കടന്നാക്രമിച്ച്‌ മര്‍ദ്ദകഭരണം നടത്തിയ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍) അവര്‍ ഈ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു എന്ന് കാണാം. ഇത്തരം ഏകാധിപത്യസ്വേഛാധിപത്യമര്‍ദ്ദക സംഗങ്ങളുമായി യുദ്ധം അവസാനിപ്പിക്കേണ്ടത് അവരുടെ ഇത്തരം മനോഭാവം നിലനില്‍ക്കുന്ന അവസ്ഥമാറി (ഫിത്നയുടെ സ്ഥാനത്ത്) ഇക്കാര്യത്തില്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുമ്പോഴാണ്. എന്ന് വെച്ചാല്‍ ഒരു നാട്ടിലുള്ളവരെല്ലാം ശക്തി പ്രയോഗിച്ച് ഇസ്ലാം സ്വീകരിപ്പിക്കുക എന്നതല്ല. പ്രവാചകന്റെയോ അനുചരന്‍മാരുടെയോ കാലഘട്ടത്തിലോ അതിനുശേഷമോ നടന്ന ഒരു യുദ്ധത്തിലും അത്തരമൊരു പ്രവര്‍ത്തനം ചൂണ്ടികാട്ടുക സാധ്യമല്ല. ദീന്‍ എന്നതിന് നിയമം/വ്യവസ്ഥ എന്ന വ്യാഖ്യാനമാണ് ഇവിടെ ശരിയാവുക. മൌദൂദി ദീനിന് നല്‍കുന്ന പൂര്‍ണമായ അര്‍ഥം മനസ്സിലാക്കത്തവര്‍ക്ക് അദ്ദേഹം പറയുന്നതിന്റെ ശരിയായ വിവക്ഷ ഉള്‍ക്കൊള്ളാന്‍ പ്രയാസം നേരിടും. (cont.)

CKLatheef said...

തുടര്‍ന്നുള്ള ഭാഗത്തിന് മൌദൂദിയുടെ വിശദീകരണം നോക്കുക:

'വിരമിക്കുകയെന്നാല്‍ കാഫിറുകള്‍ കുഫ്റില്‍നിന്നും(നിഷേധത്തില്‍ നിന്നും) ശിര്‍ക്കില്‍നിന്നും (ബഹുദൈവത്വത്തില്‍നിന്നും) വിരമിക്കുകയെന്നല്ല, ഫിത്നയില്‍നിന്ന് വിരമിക്കുകയെന്നാണ്. കാഫിര്‍, മുശ്രിക്ക്, നിരീശ്വരവാദി തുടങ്ങി ആര്‍ക്കും ഇഷ്ടമുള്ള ഏതാദര്‍ശവും വെച്ചുപുലര്‍ത്താന്‍ അധികാരമുണ്ട്. ആരെ വേണമെങ്കിലും പൂജിക്കുവാനും ആരെയും പൂജിക്കാതിരിക്കുവാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. ഈ വക ദുര്‍മാര്‍ഗങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുവാനായി നാം ഉപദേശവും ഉദ്ബോധനവും നടത്തുമെങ്കിലും അതിന്റെ പേരില്‍ നാം അവരോട് യുദ്ധം ചെയ്കയില്ല.'

"അവര്‍ വിരമിക്കുന്നുവെങ്കിലോ, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം ഹിതകരമല്ല'' എന്നു പറഞ്ഞതില്‍ ഒരു സൂചനയുണ്ട്: അസത്യവ്യവസ്ഥയുടെ സ്ഥാനത്ത് സത്യവ്യവസ്ഥ സ്ഥാപിതമായിക്കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കപ്പെടുന്നതാണ്. പക്ഷേ, സത്യമാര്‍ഗം തടയാനായി തങ്ങളുടെ അധികാര കാലത്ത് അതിര്‍കവിഞ്ഞ അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിട്ട വ്യക്തികള്‍ക്ക് തക്ക ശിക്ഷ നല്‍കാവുന്നതാണ്. സത്യവിശ്വാസികള്‍ക്ക് തികച്ചും അതിന്നവകാശമുണ്ട്. എന്നാല്‍, കൂടുതല്‍ അനുയോജ്യമായത് മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗമവലംബിക്കുകയും വിജയത്തിന്നു ശേഷം അക്രമികളോട് പ്രതികാരം കാണിക്കാതിരിക്കുകയും തന്നെയാണ്. പക്ഷേ, ആരുടെ കുറ്റങ്ങളുടെ പട്ടിക വളരെയധികം കറുത്തിരുണ്ടതാണോ അവര്‍ക്കു ശിക്ഷ നല്‍കുന്നതു തികച്ചും അനുവദനീയം തന്നെ. ഈ അനുവാദത്തെ നബി(സ) തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്-തിരുമേനിയേക്കാള്‍ കൂടുതല്‍ മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം അവലംബിക്കുന്നവര്‍ ആരാണ് - ബദ്ര്‍യുദ്ധത്തടവുകാരില്‍ ഉഖ്ബത്തുബ്നു അബീമുഐത്ത്, നസ്റുബ്നു ഹാരിസ് എന്നിവരെ വധിച്ചതും, മക്കാവിജയത്തിനു ശേഷം പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിന്നൊഴിവാക്കിയ പതിനേഴു പേരില്‍ നാലുപേര്‍ക്ക് മരണശിക്ഷ നല്‍കിയതും ഇതേ അനുവാദം ഉപയോഗിച്ചായിരുന്നു.'

CKLatheef said...

ഇസ്‌ലാമിലെ യുദ്ധം പ്രതിരോധം മാത്രം മുന്‍നിര്‍ത്തിയാണെന്ന് പറയുന്നത് അര്‍ധ സത്യവും. അതിന്റെ ലക്ഷ്യം അക്രമവും വെട്ടിപ്പിടിക്കലുമായിരുന്നു എന്ന് പറയുന്നത് വെള്ളം ചേരാത്ത പച്ചക്കള്ളവുമാണ്.

Abdul Azeez Vengara said...

>>>വിഷയവുമായി പരോക്ഷ ബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ <<<

ഇതിനൊരു ഉദാഹരണവും കൊടുക്കാമായിരിന്നു. അപ്പോൾ അറിയാം ആരാണ് വിഷയം മാറ്റിയതെന്ന്.

ഖാലിദ് വലീദ് said...

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക,പ്രകോപിപ്പിക്കുക,പരിഹസിക്കുക.മുൻ കൂർ ജാമ്യമെടുക്കുക.എന്തൊക്കെ അസാന്മാർഗ്ഗിക വിക്രിയകൾ.യുക്തിവധ പേക്കൂത്തുകൾ.മയക്കുമരുന്നിനടിമകളായഅസാന്മാർഗ്ഗിക പ്രചാരകരെ ദൈവത്തിനു മാത്രമേ രക്ഷിക്കാനാകത്തൊള്ളു.
അസീസ് താങ്കൾക്കിതുവരെ മനസ്സിലായില്ലേ ഇതൊരു ദുഷ്ഠമുതലാളിത്തക്കങ്കാണികളുടെ ചോറ്റുപട്ടാളചതിയാണെന്ന്?അസാന്മാർഗ്ഗിക പ്രചാരക ഉല്പന്ന സേവന മേഖലയിൽ താങ്കളെപ്പോലുള്ള നിഷ്കളങ്കരെ അവർ ഉപയോഗിക്കുകയാണ്.അസാന്മാർഗ്ഗികത ദുഷ്ഠമുതലാളിത്തത്തിന്റെ പ്രധാന കൊള്ളലാഭഉല്പന്നവും ചൂഷണായുധവുമാണ്.
ഏതായാലും അവർ താങ്കളുടെ പക്വതക്കുമുന്നിൽ തളർന്നിരിക്കുന്നു.അതുകൊണ്ടാണ് കഞ്ചാവടിമയും,അമ്മയെത്തല്ലിയുമായ ഒരു വിടനെത്തന്നെ രംഗത്തിറക്കിയിരിക്കുന്നത്. പള്ളിയിൽ അവനിട്ട മലം കയ്യോടെപിടിച്ച്അവനെക്കൊണ്ടു തന്നെ തീറ്റിച്ച എന്നെ അവർക്കു നന്നായറിയാം.അവൻ തല്ലാറുള്ള അമ്മയുടെ കണ്ണീരു കാരണമാണ് പോലീസിൽ ഏല്പിക്കാതിരുന്നത്.

Unknown said...

ഓഫ്:
>ദുഷ്ഠമുതലാളിത്തക്കങ്കാണികളുടെ ചോറ്റുപട്ടാളചതി<

എന്താ ഇതിന്റെ അര്‍ഥം ?

ബയാന്‍ said...

@slaamsalaam

സ്വാഗതം; താന്കള്‍ ആരെകുറിച്ചാണ് മുകളിലെ കമെന്റില്‍ പറയുന്നത് എന്നറിഞ്ഞാല്‍ വയനക്കാരന് ആളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. അതോ കമെന്റിടുമ്പോള്‍ പേജ് മാറിപ്പൊയതാണോ. ?

Abdul Azeez Vengara said...

മദീനായില്‍വെച്ച് യുദ്ധസംബന്ധമായി ആദ്യഘട്ടങ്ങളില്‍ അവതരിച്ച ഖുര്‍ആന്‍ വചനങ്ങളില്‍പെട്ടവയാണ് ഈ വചനങ്ങള്‍. ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള ധര്‍മ്മ യുദ്ധങ്ങളില്‍ അനുവര്‍ത്തിക്കേണ്ടുന്ന പല അടിസ്ഥാനതത്വങ്ങളും ഈ വചനങ്ങള്‍ മുഖേന സത്യവിശ്വാസികള്‍ക്ക് അല്ലാഹു പഠിപ്പിച്ചു കൊടുക്കുന്നു. ഇവയിലെ ഉള്ളടക്കം ഇങ്ങിനെ സംഗ്രഹിക്കാവുന്നതാണ്:-

(1) "നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലായി നിങ്ങള്‍ യുദ്ധം നടത്തിക്കൊള്ളുവിന്‍.'' നിങ്ങളോട് യുദ്ധത്തിനു വരുന്നവര്‍ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, സത്യവിശ്വാസികളോട് യുദ്ധം ചെയ്വാന്‍ പരിപാടിയിടുകയും, ഒരുക്കം കൂട്ടുകയും ചെയ്യുന്നവരാകുന്നു. ഇങ്ങോട്ടുവന്ന് യുദ്ധം തുടങ്ങിയ ശേഷമേ അങ്ങോട്ട് യുദ്ധം ചെയ്യാവൂ എന്ന് വെക്കുന്നത് വിഡ്ഢിത്തവും, ആത്മഹത്യാപരവുമാണല്ലോ. അതുകൊണ്ട് ഇങ്ങോട്ട് എതിര്‍ക്കുവാന്‍ തയ്യാറെടുത്ത് തക്കം പാര്‍ത്തുകൊണ്ടിരിക്കുന്നവരോട് യുദ്ധം ചെയ്തുകൊള്ളുവാന്‍ അല്ലാഹു കല്പിക്കുന്നു. യുദ്ധം ചെയ്യുന്നത് ശത്രുക്കളോട് പക വീട്ടുവാനോ, പേരിനും പെരുമക്കും വേണ്ടിയോ ആയിരിക്കാതെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മാത്രമായിരിക്കണം-അഥവാ അല്ലാഹുവിന്റെ ദീനിന്റെ സുരക്ഷിതത്വത്തിനും, അവന്റെ വാക്യം ഉന്നതിപ്പെടുത്തുന്നതിനും വേണ്ടിയായിരിക്കണം-- എന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയതിരിക്കുന്നു. (2) "അതിക്രമം ചെയ്യരുത്. നിശ്ചയമായും അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'' ഇങ്ങോട്ട് ചെയ്യണമെന്നുദ്ദേശ്യമില്ലാത്ത സമാധാനപ്രിയരായ-അല്ലെങ്കില്‍ സഖ്യ ഉടമ്പടികള്‍ കാരണം അടങ്ങിയിരിക്കുന്ന-കൂട്ടരുടെ നേരെ യുദ്ധത്തിനൊരുങ്ങുക, യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെ വധിക്കുക. യുദ്ധത്തില്‍വെച്ച് കൊല്ലപ്പെട്ടവരുടെ അംഗങ്ങള്‍ ഛേദിക്കുക പോലെയുളള കടുംകൈകള്‍ ചെയ്യുക എന്നിത്യാദി കാര്യങ്ങള്‍ സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലാത്തതും, അതെല്ലാം അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളുമാണെന്ന് സാരം. ഇത്തരം കാര്യങ്ങള്‍ പ്രത്യേകം നിരോധിച്ചുകൊണ്ടുളള പല ഹദീസുകളും കാണാവുന്നതുമാണ്.

(3) "അവരെ കണ്ടുമുട്ടിയിടത്തുവെച്ച് കൊലപ്പെടുത്തണം.'' മേല്‍ചൂണ്ടിക്കാട്ടിയ പ്രകാരം അങ്ങോട്ട് യുദ്ധം ചെയ്യപ്പെടുവാന്‍ അര്‍ഹരായ ശത്രുക്കളെ കിട്ടുന്ന തക്കം ഉപയോഗപ്പെടുത്തി വധിക്കുകതന്നെവേണം. അവരെ ബാക്കി വെക്കുന്നത് സത്യവിശ്വാസികള്‍ക്കും ഇസ്ലാമിനും ആപത്തായിരിക്കുമെന്നാണ് ഇതിലടങ്ങിയ തത്വം.
(4) "അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങള്‍ അവരെയും പുറത്താക്കിക്കൊള്ളുക.'' മക്കാ മുശ്രിക്കുകള്‍-അവരാണല്ലോ മുഖ്യ ശത്രു-നബി (സ)യുടെയും, സത്യവിശ്വാസികളുടേയും നേരെ അഴിച്ചുവിട്ട മൃഗീയമായ അക്രമ മര്‍ദ്ദനങ്ങളാല്‍ നില്‍ക്കപ്പൊറുതിയില്ലാതെ നാടും വീടും വിട്ടോടിപ്പോന്നിരിക്കയാണല്ലോ അവര്‍. അതുപോലെ അവരെയും അവിടെനിന്ന് പുറത്താക്കണമെന്ന് സാരം. മക്കാ വിജയത്തൊടെ ഇത് പ്രയോഗത്തില്‍ വരുകയും ചെയ്തു. മക്കയിലെ മുശ്രിക്കുകള്‍ മിക്കവാറും ഇസ്ലാമിനെ അംഗീകരിക്കുകയും ശിര്‍ക്കില്‍തന്നെ ഉറച്ചുനിന്നവര്‍ പുറത്താക്കപ്പെടുകയും, മേലില്‍ മുശ്രിക്കുകള്‍ക്ക് അവിടെ പ്രവേശനം നിരോധിക്കപ്പെടുകയും ചെയ്തു. ഈ നിരോധം അന്ന് തൊട്ട് ഇന്നോളം നിലവിലുണ്ടുതാനും.

Abdul Azeez Vengara said...

(5) "ഫിത്ന'-അഥവാ കുഴപ്പം-കൊലയെക്കാള്‍ കഠിനമായതാണ്.'' മുനുഷ്യന്‍ കൊല്ലപ്പെടുന്ന കാര്യം ഒരു കഠിനകൃത്യം തന്നെ. എന്നാല്‍, ഫിത്നയുടെ കാര്യം അതിലും ഭയങ്കരമാണ്. അതുകൊണ്ട് കൂടുതല്‍ ആപല്‍ക്കരമായ അക്കാര്യം ഇല്ലാതാക്കുവാന്‍ വേണ്ടിയാണ് ശത്രുക്കളോട് യുദ്ധം ചെയ്യുവാനും, അവരെ കൊലപ്പെടുത്തുവാനും കല്‍പിക്കുന്നത് എന്ന് താല്‍പര്യം. 'ഫിത്ന'
(ഫിത്ന) എന്ന വാക്ക് പല അര്‍ത്ഥങ്ങളും വരുന്ന ഒരു പദമത്രെ. '(സ്വര്‍ണ്ണം മുതലായ ലോഹങ്ങള്‍) തീയില്‍ കാട്ടി ഉരുക്കുക, വഴിപിഴപ്പിക്കുക, ഭ്രാന്ത്, ആപത്ത്, പരീക്ഷണം,സ്വാഭിപ്രായത്തില്‍ സംതൃപ്തി അടയുക, സമ്പത്തും സന്തതികളും, ആദര്‍ശത്തിലെ ഭിന്നിപ്പ്, പാപം, അവിശ്വാസം, അപമാനം, ശിക്ഷ, മര്‍ദ്ദനം' എന്നീ അര്‍ത്ഥങ്ങളെല്ലാം സന്ദര്‍ഭമനുസരിച്ച് ആ പദത്തിന് വരും. ഈ അര്‍ത്ഥങ്ങളില്‍ മിക്കതും ഉള്‍കൊളളുന്ന ഒരര്‍ത്ഥത്തിലാണ് അതിവിടെ നിലകൊളളുന്നത് എന്ന് പറയാം. താഴെ 217-ാം വചനത്തില്‍ നിന്ന് ഏറെക്കുറെ ഈ വസ്തുത മനസ്സിലാക്കാവുന്നതുമാണ്. ഈ വാക്കുകൊണ്ട് ഇവിടെയുളള വിവക്ഷയെപ്പെറ്റി ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിവരണം പലതരത്തിലാണുളളത്. എല്ലാം ഫിത്നയുടെ ഓരോ വശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണതിന് കാരണമെന്ന് അവ പരിശോധിച്ചാല്‍ കാണാവുന്നതാണ്. മുശ്രിക്കുകളുടെ അവിശ്വാസവും, അതിനെത്തുടര്‍ന്ന് സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും എതിരെ അവര്‍ അഴിച്ചു വിടുന്ന അക്രമ മര്‍ദ്ദനങ്ങളും നോക്കുമ്പോള്‍, യുദ്ധം നിമിത്തം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ അവയെക്കാള്‍ ലഘുവാണെന്നാണ് മൊത്തത്തില്‍ അവയുടെ രത്നചുരുക്കം.

സഹാബികളുടെ കാലത്ത് നടന്ന ആഭ്യന്തര യുദ്ധങ്ങളില്‍ പങ്കെടുക്കാതിരുന്ന ഇബ്നുഉമര്‍ (റ) നോട് അതിനെപ്പറ്റി ചിലര്‍ ചോദിക്കുകയും, അദ്ദേഹം അവരോട് മറുപടി പറയുകയും ചെയ്തതായി ബുഖാരീ(റ) ഉദ്ധരിച്ചിട്ടുണ്ട്. അതില്‍, (193 -ാം വചനത്തിലെ "ഫിത്ന ഉണ്ടാകാതിരിക്കുന്നതുവരെ യുദ്ധം ചെയ്യുവിന്‍
വ ഖാതലൂഹും ഹതാ ലാതകൂന ഫിത്ന) എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ എന്ന് ചോദ്യകര്‍ത്താവ് ചോദിച്ചതിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞുകാണും: "ഫിത്ന ഇല്ലാതാകുകയും, മതം അല്ലാഹുവിനായിരിക്കുകയും ചെയ്യുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്തിരിക്കുന്നു. നിങ്ങള്‍, ഫിത്ന ഉണ്ടാകുകയും മതം അല്ലാഹുവിനല്ലാതിരിക്കുകയും ചെയ്യുന്നതുവരെ യുദ്ധം ചെയ്വാന്‍ ഉദ്ദേശിക്കുകയാണ്.'' മറ്റൊരു വാചകത്തില്‍ ഇങ്ങിനെയാണ് അദ്ദേഹം പറഞ്ഞത്: "അതെ, റസൂല്‍ (സ) തിരുമേനിയുടെ കാലത്ത് ഞങ്ങള്‍ അങ്ങിനെ ചെയ്തിട്ടുണ്ട്. അന്ന് ഇസ്ലാം (മുസ്ലിംകള്‍) അല്‍പമായിരുന്നു. അതിനാല്‍, മനുഷ്യന്‍ തന്റെ മത കാര്യത്തില്‍ ഫിത്നക്ക് (പരീക്ഷണത്തിന്) വിധേയനാകുമായിരുന്നു. ഒന്നുകില്‍ അവന്‍ കൊല്ലപ്പെടും, അല്ലെങ്കില്‍ മര്‍ദ്ദിക്കപ്പെടും. അങ്ങനെ, ഇസ്ലാം (മുസ്ലിംകള്‍) വര്‍ദ്ധിച്ചു. അപ്പോള്‍ ഫിത്ന ഇല്ലാതായി.......''

Abdul Azeez Vengara said...

(6) "മസ്ജിദുല്‍ ഹറാമിന്റെ അടുക്കല്‍വെച്ച് അവര്‍ (ശത്രുക്കള്‍) ഇങ്ങോട്ട് യുദ്ധം ചെയ്യുന്നതുവരെ അവിടെ വെച്ച് നിങ്ങള്‍ അങ്ങോട്ട് യുദ്ധം ചെയ്യരുത്.'' മസ്ജിദുല്‍ ഹറാമിന്റെ അടുക്കല്‍ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മക്ക ഹറമാകുന്നു. ഇബ്രഹീം നബി (അ) കഅബാ മന്ദിരംകെട്ടി ഉയര്‍ത്തുകയും, ആ രാജ്യം ഒരു നിര്‍ഭയമായ രാജ്യമാക്കിത്തീര്‍ക്കുവാന്‍വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത വിവരം മുമ്പ് പറഞ്ഞുവല്ലോ. അന്ന് തൊട്ട് മക്കാ ഹറമില്‍ യുദ്ധമോ കയ്യേറ്റങ്ങളോ ഒന്നും പാടില്ലെന്ന് എല്ലാ കാലത്തുമുളള അറബികള്‍ പൊതുവെ സ്വീകരിച്ചും പാലിച്ചും വന്നിട്ടുളളതാണ്. ജാഹിലിയ്യാ കാലത്തുപോലും അതില്‍ മാറ്റമുണ്ടായിട്ടില്ല. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ ഈ തത്വം സ്വീകരിക്കുവാന്‍ കൂടുതല്‍ ബാദ്ധ്യസ്ഥരാണല്ലോ. അതിനാല്‍, യുദ്ധത്തിന് വട്ടം കൂട്ടുന്ന ശത്രുക്കളെ എവിടെവെച്ചു കണ്ടു കിട്ടിയാലും കൊലപ്പെടുത്തണമെന്ന് പറഞ്ഞതില്‍നിന്ന് മക്കാഹറം സ്വഭാവേന ഒഴിവാകുന്നു. പക്ഷെ, അതുകാരണത്താല്‍, ശത്രുക്കള്‍ കഅ്ബയുടെ പരിസരത്തുവെച്ചു തന്നെ യുദ്ധത്തിനൊരുങ്ങിയാലും മുസ്ലിംകള്‍ അവരോട് നേരിടാതെ--കയ്യുംകെട്ടി--നില്‍ക്കണമെന്നുണ്ടാ? ഇല്ല. അതുവേണ്ടതില്ല. അവിടെ വെച്ച് മുസ്ലിംകള്‍ അങ്ങോട്ട് യുദ്ധം ആരംഭിക്കുവാന്‍ പാടില്ല. നേരെമറിച്ച് ശത്രുക്കള്‍ അവിടെ വെച്ചു ഇങ്ങോട്ട് യുദ്ധം തുടങ്ങുന്നപക്ഷം പിന്നെ പിന്‍മാറേണ്ടതില്ല. അവിടെവെച്ചുതന്നെ അങ്ങോട്ടും നടപടി എടുത്തുകൊളളണം. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുകയാണ്.

(7) "എന്നാല്‍, അവര്‍ (ശത്രുക്കള്‍) വിരമിച്ചുവെങ്കില്‍ അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' അതെ, ശത്രുക്കള്‍ അവരുടെ നിലപാടുമാറ്റി സത്യവിശ്വാസം സ്വീകരിക്കുകയും, യുദ്ധങ്ങളും എതിര്‍പ്പുകളും ഉപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുന്നതാണ്. മുമ്പു ചെയ്ത അക്രമങ്ങളുടെ പേരില്‍ അവരോട് നടപടി എടുക്കുകയില്ല. (8) "ഫിത്ന ഉണ്ടാകാതിരിക്കുകയും, ദീന്‍ അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ അവരുമായി യുദ്ധം നടത്തിക്കൊളളുക'' അഥവാ യുദ്ധ നടപടികള്‍മൂലം സാധിക്കേണ്ടുന്ന രണ്ടു കാര്യങ്ങളാണ് ഫിത്ന ഇല്ലാതാവലും, മതം അല്ലാഹുവിനായിരിക്കലും. എന്നുവെച്ചാല്‍, മേല്‍ പ്രസ്താവിച്ചതുപോലെയുളള കുഴപ്പങ്ങള്‍ അവസാനിക്കുകയും, അല്ലാഹുവിന്റെ മതമാകുന്ന ഇസ്ലാമിനെതിരെ ആക്രമണങ്ങളും കൈകടത്തലുകളും ഇല്ലാതായിത്തീരുകയും, അതിനു ലോകത്ത് അഭിമാനപൂര്‍വ്വം സ്വൈരവിഹാരം കൊളളുമാറാകുകയും ചെയ്യുന്ന സന്ദര്‍ഭം എപ്പോള്‍ ഉണ്ടാകുന്നുവോ, അതുവരെ യുദ്ധത്തിന്റെ ആവശ്യകത നിലവിലുണ്ടായിരിക്കും എന്ന് താല്‍പര്യം. അല്ലാതെ, ലോകത്ത് എവിടെയും ശിര്‍ക്കും, കുഫ്റും അവശേഷിക്കാതെ എല്ലാ മനുഷ്യരും മുസ്ലിംകളായിത്തീരുന്നതുവരെ യുദ്ധം നടത്തിക്കൊണ്ടിരിക്കണമെന്നല്ല ഇതിന്റെ അര്‍ത്ഥം. ഇസ്ലാമില്‍ അങ്ങിനെ ഒരു വിധിയില്ലതാനും. മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം നടത്തുകയോ നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങളെ ബഹിഷ്ക്കരിക്കുകയോ ചെയ്യാത്തവര്‍ക്ക് നന്‍മ ചെയ്യുകയും, അവരോട് നീതിമുറ പാലിക്കുകയും ചെയ്യുന്നതിന് വിരോധമില്ലെന്നും, മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം നടത്തുകയും നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങളെ ബഹിഷ്ക്കരിക്കുകയും അതിന് പിന്തുണ നല്‍കുകയും ചെയ്യുന്നവരോട് നിങ്ങള്‍ മൈത്രി കാണിക്കുന്നത് മാത്രമേ വിരോധമുളളുവെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുളളതാണ്. (സൂ: മുംതഹിന:8,9 നോക്കുക)

(9) "അവര്‍ വിരമിച്ചാല്‍ പിന്നെ അക്രമകാരികള്‍ക്കതിരായിട്ടല്ലാതെ അതിക്രമം പാടില്ല.'' അതായത്, ശത്രുക്കള്‍ അവരുടെ അക്രമമര്‍ദ്ദനങ്ങളും കയ്യേറ്റങ്ങളും നിറുത്തല്‍ ചെയ്താല്‍ മുസ്ലിംകളുടെ ഭാഗത്തുനിന്ന് അവര്‍ക്കെതിരെ യുദ്ധമോ ആക്രമണമോ ഒന്നും ഉണ്ടായിക്കൂടാ. ഉണ്ടാകുന്നപക്ഷം അത് അക്രമവും അനീതിയുമായിരിക്കും. അവര്‍ മുമ്പ് അക്രമികളായിരുന്നുവെന്നുവെച്ച് ഇപ്പോള്‍ അവരുടെ നേരെ അത്തരം നടപടികളൊന്നും എടുക്കുവാന്‍ പാടില്ല എന്നു സാരം. അക്രമികള്‍ ഇങ്ങോട്ട് സ്വീകരിക്കുന്ന അതിക്രമങ്ങള്‍ക്കു പകരം അതേ മാതിരി അങ്ങോട്ടും നടപടികള്‍ സ്വീകരിക്കുന്നതിനെ ഉദ്ദേശിച്ചാണ് ഇവിടെ അതിക്രമം

ബയാന്‍ said...

@arun

കാക്കര എന്ന ബ്ലോഗ്ഗരുടെ മണല്‍കാറ്റ് എന്ന ബ്ലോഗ്ഗില്‍ >ESWARdas എന്ന അനോണിയുടെ കമെന്റുകളില്‍ വായിച്ചാല്‍ അരുണിനു >ദുഷ്ഠമുതലാളിത്തക്കങ്കാണികളുടെ ചോറ്റുപട്ടാളചതി< എന്താണെന്നു മനസ്സിലാകും.

അപ്പൊകലിപ്തോ said...

ഒരു ജലദോഷം വന്ന്‌ മാറിനിന്നപ്പോഴത്തേക്ക്‌ സംഭവിച്ചത്‌ ഇത്രയും.. ശ്രീ ജബ്ബറിണ്റ്റെ തൊളവീണു പൊട്ടി നിര്‍ജീവമായി പോയ പോസ്റ്റിനെ സംരക്ഷിക്കുന്നതു വിട്ടു 'അപ്പോ'യെ തപ്പാന്‍ ഇറങ്ങിയിരിക്കുന്നു ചിലര്‍. അതിനിറങ്ങിയവര്‍ക്ക്‌ 'വിചാര'ത്തിനോട്‌ പറഞ്ഞ ചിലവാക്കുകള്‍ ഇപ്പൊഴും ചിലര്‍ പൊക്കിക്കൊണ്ടുവന്ന ലിങ്കില്‍ ഉന്‍ണ്ട്‌. അതുതന്നെ യാണു ഇപ്പൊഴും പറയാനുള്ളതു ...

പിന്നെ ID തപ്പുന്നവരോട്‌ ഒരപേക്ഷയുള്ളത്‌ പൊട്ടിപ്പോകാതെ മൃദുവായി തപ്പണം... !!

ഒന്നുകൂടി.. ഞാന്‍ ആരേയും ഏകപക്ഷീയമായി തെറി വിളിച്ഛിട്ടില്ല. വിളിച്ചവരെ വിട്ടിട്ടുമില്ല, അതും കേള്‍ക്കുന്ന തെറിയുടെ താഴ്ന്ന ഡെന്‍സിറ്റിയുള്ളത്‌ മാത്രമേ ഞാന്‍ വിളിച്ചിട്ടുമുള്ളു.. കാരണം എന്നെ തെറി വിളിക്കുന്നവരെക്കാല്‍ സംസ്കാരമുണ്ടെന്ന്‌ എനിക്ക്‌ സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.

ബയാന്‍ said...

അപ്പോകലിപ്തോ ; മാന്യമായ ഭാഷയില്‍ സംസാരിക്കുന്നത്കൊണ്ട് താന്കള്‍ക്ക് വെഷമമൊന്നുമില്ലല്ലോ; എങ്കില്‍ അങ്ങിനെയായിക്കൂടെ. ചീത്തവിളിക്കുന്നത് ഒന്നിനും ഒരു പരിഹാരമല്ല.

അപ്പൊകലിപ്തോ said...

ea jabbar : തൊടുപുഴയില്‍ ഞാനും അനുഭവിച്ചതാ ഇക്കൂട്ടരുടെ വ്രണം! അവരെന്റെ തല ഇരുമ്പു കസേരകൊണ്ടടിച്ചു പൊട്ടിച്ചു. എന്റെ ഒരു കാതിന്റെ കേള്‍വി അന്നു നഷ്ടമായി.
-------------------------------------------


അങ്ങനെയാണു അദ്ധേഹം ഒരു ശുദ്ധ പൊട്ടനായി മാറി പിച്ഛും പേയും എടുത്ത്‌ വിളമ്പുന്നത്‌ .. യുദ്ധമേതാ സമാധാനമേതാ എന്ന ഇന്നും തിരിയുന്നില്ല...

കിട്ടുന്ന അടിയുടെ കണക്ക്‌ വച്ച്‌ പ്രതികാരത്തിനിറങ്ങിയാല്‍, സ്വന്തം പിതാക്കന്‍മാര്‍ നമുക്ക്‌ തന്ന അടിയുടെ നാല്‍വഴി വച്ച്‌ അളന്നാല്‍ അവര്‍ ഓടിയ വഴി കാണുമായിരുന്നില്ല ...

അപ്പൊകലിപ്തോ said...

യരലവ ..
അന്യായമായി ഞാന്‍ അരോടും അസഭ്യതയോടെ സംസാരിച്ചിട്ടില്ല. ആശയതലത്തില്‍ ചിലപ്പോല്‍ ചിലപ്പോല്‍ പ്രകടിപ്പിക്കേണ്ടിവരുന്ന അവമര്‍ഷം വിദ്വേഷമായി കാണരുതെന്ന് അപേക്ഷിക്കുന്നു. ആരേയും വെറുക്കാന്‍ എനിക്ക്‌ സമയമില്ല.

അപ്പൊകലിപ്തോ said...

ea jabbar : കുര്‍ ആനില്‍ നിന്നും ഞാന്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ഒരു ദൈവം പറഞ്ഞതാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ?




പറ്റില്ല .. അസാമാന്യ വിവേകം തന്നെ വേണം..

പിന്നെ യുക്തിവാദികള്‍ പറയുന്ന ദൈവത്തിനു വേണ്ടതു വലത്താനെ ഇടത്താനെ എന്നു മാത്രം പറയുന്ന ഒരു ദൈവത്തെയാണു. അത്രമാത്രം അവര്‍ പറഞ്ഞാല്‍ മതി എന്നാണു. പല്ലു തേക്കണമെന്നും ചന്തികഴുകണമെന്നൊക്കെ പറഞ്ഞാല്‍ വികാരം വൃണപ്പെടുത്തലായി .. കാരണം മറ്റുമതങ്ങളില്‍ അതില്ലത്രെ...

അപ്പൊകലിപ്തോ said...

ea jabbar : കുര്‍ ആനില്‍ നിന്നും ഞാന്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ഒരു ദൈവം പറഞ്ഞതാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ?




പറ്റില്ല .. അസാമാന്യ വിവേകം തന്നെ വേണം..

പിന്നെ യുക്തിവാദികള്‍ പറയുന്ന ദൈവത്തിനു വേണ്ടതു വലത്താനെ ഇടത്താനെ എന്നു മാത്രം പറയുന്ന ഒരു ദൈവത്തെയാണു. അത്രമാത്രം അവര്‍ പറഞ്ഞാല്‍ മതി എന്നാണു. പല്ലു തേക്കണമെന്നും ചന്തികഴുകണമെന്നൊക്കെ പറഞ്ഞാല്‍ വികാരം വൃണപ്പെടുത്തലായി .. കാരണം മറ്റുമതങ്ങളില്‍ അതില്ലത്രെ...

ബയാന്‍ said...

അപ്പോകലിപ്തോ : അഞ്ജാത തപസ്യ നല്‍കുന്ന സ്വാതന്ത്ര്യം എങ്ങിനേയും അസഭ്യം ചൊരിയാനുള്ള അനുമതിയായി കാണാതിരിക്കുക.

അപ്പൊകലിപ്തോ said...

യരലവ..

താങ്കളുടെ ഈ ഉപദേശത്തിലെ അസഭ്യത എന്നെ കളങ്കപ്പെടുത്തുന്നു.

ഞാന്‍ അസഭ്യം പറയുന്നവനാണെന്ന് പത്താവര്‍ത്തി കമണ്റ്റിട്ടാല്‍ സത്യമാവുമെന്ന നിങ്ങളുടെ ധാരണ ആദ്യം മാറ്റുക. ഇത്‌ എണ്റ്റെ ഉപദേശം..

ബയാന്‍ said...

അപ്പോകലിപ്തോ: താന്കള്‍ എന്നെ അസഭ്യം പറഞ്ഞിട്ടുണ്ടെന്ന ബോധ്യം മതി ; താങ്കള്‍ അസഭ്യം പറയുന്നവനാണെന്ന് തിരിച്ചറിയാന്‍. മറ്റുള്ളവരുടെ കാര്യം ഞാന്‍ തിരക്കാറില്ല.

അപ്പൊകലിപ്തോ said...

ea jabbar : മനുഷ്യര്‍ അറിവില്ലാതെ ആരാധിച്ചു എന്നതിന് ഈ ദൈവങ്ങള്‍ എന്തു പിഴച്ചു? ഈ വിഗ്രഹങ്ങള്‍ എന്തു പിഴച്ചു? ഇമ്മാതിരി വിഡ്ഢിത്തങ്ങളൊക്കെ വിവരമുള്ള ഒരു ദൈവം പറയുമോ?

ചിലപ്പോഴൊക്കെ യുക്തിവാകളുടെ മൂളക്കും വെളിച്ചം വീഴാറൂണ്ട്‌ എന്ന്‌ കരുതാം. വിഗ്രഹാരാധന അറിവില്ലായ്മയാണെന്ന്‌ സമ്മതിച്ചല്ലോ.. അത്രയും കാര്യമെളുപ്പം.

മനുഷ്യന്‍ അറിവില്ലാതെ ആരാധിച്ചാല്‍ അതില്‍ തന്നെ തളച്ചിടണം എന്നത്‌ നീതിയല്ലല്ലോ. അവരെ വഴി നടത്തണ്ടെ. ചിലപ്പോല്‍ മുന്നില്‍ പുല്ലുകാണിക്കണം ചിലപ്പോല്‍ വടിയോങ്ങണം. അല്ലെങ്കില്‍ ഇരുട്ടത്ത്‌ അഴിച്ചുവിട്ട "യുക്തിവാദി" കോഴികളാവില്ലെ...

ഒരു നിയന്ത്രണവുമില്ലാതെ വന്യ മൃഗമായി കഴിയണമെന്നാണു ആഗ്രഹമെങ്കില്‍ ഒരു യുക്തിവാദി ജീവിതം തന്നെ ധാരാളം.. അതിനും സ്വാതന്ത്ര്യമുണ്ട്‌.. അതു കാടുകളിലാണെന്ന് മാത്രം..

CKLatheef said...

ഏതായാലും ഇത്രയുമായി അതിനാല്‍ ഇതുകൂടി കിടക്കട്ടേ....

മൗദൂദിസാഹിബിന്റെ വ്യാഖ്യാനം എത്രതെറ്റായിട്ടാണ് ജബ്ബാര്‍ മാഷ് സംഗ്രഹിച്ചത് എന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകും. അതുകൊണ്ട് ഈ പറഞ്ഞത് പോലെതന്നെയാണോ പ്രസ്തുത ഗ്രന്ഥത്തിലുള്ളത് (THE NOBLE QURAN എന്ന ഗ്രന്ഥത്തില്‍ ‘ഫിത്ന’ ക്കു നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെ: disbelief and worshipping of others along with Allah .) എന്ന് ഉറപ്പുവരുത്താതെ അതെകുറിച്ച് ഒരഭിപ്രായം പറയുന്നത് ശരിയല്ല. ഇതുപൊലെ തന്നെയാണ് ഫിത്‌നക്ക് ഇവിടെ അര്‍ഥം പറഞ്ഞിട്ടുള്ളതെങ്കില്‍ അത് സൂക്ഷമതയോടു കൂടിയ ഒരു വ്യാഖ്യാനമോ പരിഭാഷയോ അല്ല എന്ന് പറയേണ്ടതുണ്ട്. കാരണം പ്രവാചകന്‍ കീഴടങ്ങിയ എത്ര പേരോട് ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചക ശിഷ്യന്‍മാര്‍ നടത്തിയ യുദ്ധങ്ങളില്‍ സമീപ പ്രദേശത്തുള്ള ഒട്ടേറെ പ്രദേശങ്ങള്‍ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യശക്തികളില്‍ നിന്ന മോചിപ്പിക്കപ്പെട്ടു. പൂര്‍ണമായും മുസ്ലിം അധീനതയില്‍ വന്ന ആ പ്രദേശങ്ങളില്‍ മഹാഭൂരിഭാഗവും അവിശ്വാസികളും ബഹുദൈവാരാധകരും തന്നെയായിരുന്നു. അവരിലാരെയും വിശ്വാസികളാകാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഒരൊറ്റ സംഭവം പോലും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മറിച്ച് അത്തരം പ്രദേശങ്ങളില്‍ ദൈവിക വ്യവസ്ഥ (ദീന്‍) നിലവില്‍ വരികയും അക്രമപരമായ മര്‍ദ്ദകഭരണം അവസാനിക്കുകയും ചെയ്തു. അത്തരം റോമന്‍ പേര്‍ഷ്യന്‍ ഭരണകൂടങ്ങളുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന നാട്ടുകാര്‍ തങ്ങളുടെ നിലവിലെ അധികാരികള്‍ക്കെതിരെ മുസ്‌ലിംകളെ സഹായിക്കുകയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാന്‍ കഴിയും. ഇത് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാം വെട്ടിപ്പിടിക്കലിന്റെ രാഷ്ട്രീയ മതമാണ് എന്ന പ്രചരിപ്പിക്കുന്നത്. ഒരു സമഗ്രജീവിത പദ്ധതിയില്‍ രാഷ്ട്രീയം കൂടി വരും. അതെന്താണെന്നറിയാന്‍ ശ്രമിക്കുക. അതിനോട് ക്രിയാത്മകമായി സംവദിക്കുക. അല്ലാതെ കിട്ടുന്ന അവസരം മുതലെടുത്ത് വിവിധമതങ്ങളെ തമ്മിലടിപ്പിക്കാന്‍ വഴിതേടുകയല്ല. മതമൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു രാഷ്ട്രീയത്തിന്‍ ഇവിടെ ഒരു പ്രസക്തിയുമില്ല എന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമേ. ഇസ്‌ലാമിന്റെ രാഷ്ട്രീയത്തിനെതിരെ തിരിയേണ്ടതുള്ളൂ.

നരകത്തിലിടും ശിക്ഷിക്കും എന്ന് പറയുമ്പോഴേക്ക് അതൊക്കെ ആക്ഷേപവും നിന്ദിക്കലുമാണെങ്കില്‍ അതില്‍ പ്രാവചകനും പ്രവാചക പത്‌നിമാരുമൊക്കെ ഇതേ 'ആക്ഷേപവും നിന്ദ്യതയും' സഹിച്ചവരാണല്ലോ. മറ്റുള്ളവര്‍ക്കുള്ളതിന്റെ ഇരട്ടി ശിക്ഷയാണ് ഖുര്‍ആന്‍ അവരോട് മുന്നറിയിപ്പ് നല്‍കിയത്.

എന്തിനാണ് ജബ്ബാര്‍മാഷെ, ഖുര്‍ആന്‍ ബഹുദൈവാരാധനയുടെ പരലോകത്തിലെ ഗതി വ്യക്തമാക്കാന്‍ വേണ്ടി സൂചിപ്പിച്ച ഒരു സൂക്തം ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്. വ്യക്തമായി പേരെടുത്ത് ഒരു ബിംബത്തെയും ഖുര്‍ആന്‍ ഇത് പറഞ്ഞിട്ടില്ല. (അരുണ്‍ മനാത്തയുടെ കാര്യം സൂചിപ്പിച്ചപ്പോള്‍ ഓര്‍ത്തത്). പിന്നെ ഗുരുവായൂരും ശബരിമലയുമൊന്നും ഇതിനോട് കെട്ടിവലിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം ഇവിടെ വരുന്നവര്‍ക്ക് ശരിക്കറിയാന്‍ കഴിയില്ലേ. ഇങ്ങനെയാണോ മനുഷ്യനെ സ്‌നേഹിക്കേണ്ടത്. വല്ലാത്ത കഷ്ടം തന്നെ.

O.T. ഇവിടെ വന്ന് കമന്റിടുന്നവരും വായിക്കുന്നവരും എല്ലാം ചെയ്യുന്നത് ഒരേ വിഢിത്തമാണ് ചെയ്യുന്നതെന്ന് കൂടുതല്‍ വ്യക്തമാകുന്നു. ഇവിടെ അസീസ് വിഷയത്തില്‍ നിന്ന മാറിയാണ് സംസാരിക്കുന്നത് എന്ന് തോന്നിയിട്ടില്ല. കാരണം പോസ്റ്റിലെ കണ്ടന്റിന് തലക്കെട്ടുമായി ഒരു ബന്ധമില്ല. ഇതിലേതാണ് വിഷയം ടൈറ്റിലോ പോസ്‌റ്റോ. കിട്ടിയ അവസരം മുതലെടുത്ത് അസീസ് ഒരു ഖുര്‍ആന്‍ ക്ലാസ് നടത്തി. ഞാന്‍ മറ്റൊരു ക്ലാസും. ചിലര്‍ ഈ പോസ്റ്റും ഇതിലെ കമന്റും അര്‍ഹിക്കുന്ന വിധം പ്രതികരിച്ചു(അതിലെ സഭ്യതയും അസഭ്യതയും പരിശോധിക്കാന്‍ ഞാന്‍ ആളല്ല. എന്നെയാരും ചുമതലപ്പെടുത്തിയിട്ടുമില്ല)
ചിലര്‍ തങ്ങളുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ ഇതുപയോഗിച്ചു. മാഷാകട്ടെ അദ്ദേഹത്തിന്റെ ഇസ്‌ലാമിനോടുള്ള വിരോധം പറഞ്ഞുതീര്‍ക്കാനും.

സലാംസലാം പറഞ്ഞതില്‍ അല്‍പമെങ്കിലും കാര്യമുണ്ടെങ്കില്‍ ഇവിടെ വരാനും കമന്റിടാനും തോന്നിയ നിമിഷത്തെയൊര്‍ത്ത് ദുഖിക്കുന്നു.

അപ്പൊകലിപ്തോ said...

salamsalam : അതുകൊണ്ടാണ് കഞ്ചാവടിമയും,അമ്മയെത്തല്ലിയുമായ ഒരു വിടനെത്തന്നെ രംഗത്തിറക്കിയിരിക്കുന്നത്. പള്ളിയിൽ അവനിട്ട മലം കയ്യോടെപിടിച്ച്അവനെക്കൊണ്ടു തന്നെ തീറ്റിച്ച എന്നെ അവർക്കു നന്നായറിയാം.

ഇതൊന്നു വ്യക്തമാക്കണം.. ഭാവിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കുകയും "അവനെ" തിരിച്ചറിയുകയുമാവാം..

അപ്പൊകലിപ്തോ said...

ea jabbar : അല്ലാത്ത പക്ഷം ഞങ്ങള്‍ മതങ്ങള്‍ക്കെതിരെയും കടുത്ത നിലപാടു സ്വീകരിക്കും.

-----------------------------------------

പ്രതികാരത്തിണ്റ്റെ ഭാഷ സഹജവും അവകാശവുമാണെന്നാണു ശ്രീ ജബ്ബര്‍ ഇവിടെ അര്‍ഥമാക്കുന്നതു..

പക്ഷേ ഇസ്രായേലില്‍ മുലകുടിച്ച്‌ കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ തലച്ചോര്‍ ചിതറിച്ച്‌ ആനന്ദിക്കുന്ന സയണിസ്റ്റ്‌ വംശ വെറിക്കെതിരെ നിങ്ങല്‍ കല്ലെറിഞ്ഞാല്‍ മത തീവ്രവാദം.

ഇറാഖിലെ പുണ്യ പുരാണ ചരിത്രമുറങ്ങുന്ന മണലാരണ്യങ്ങള്‍ കരിച്ച്കളഞ്ഞാല്‍ അതിനെതിരെ നിരാശ്രയരും ആശയറ്റവരും പീഡിതരുമായ ചിലര്‍ രണ്ട്‌ "made in USA" ബോംബ്‌ വച്ച്‌ പ്രതികരിച്ചാല്‍ ഭീകരത. അത്‌ മതത്തിണ്റ്റെ കണക്കില്‍.

അഫ്ഖാനിസ്താനില്‍ അമേരിക്കയും റഷ്യയും ചേര്‍ന്ന്‌ രൂപപ്പെടുത്തിയ ചാവേര്‍ സംഘങ്ങള്‍ പരസ്പരം ബോംബെറിഞ്ഞ്‌ ആനന്ദിച്ചാലും അതും ഇസ്ളാം അസമാധാനം.

പക്ഷേ ആധുനിക ലോകത്ത്‌ ഹിന്ദു ഫസിസം പള്ളിയും പട്ടക്കാരനെയും ആക്രമിച്ചാലും ശവക്കല്ലറയില്‍ പോലും ബോബ്‌ കെട്ടിപ്പിടിച്ച്‌ ഉറങ്ങിയാലും അതൊന്നും ആ മതത്തില്‍ ചേര്‍ത്ത്‌ പറയില്ല.

ബൈബില്‍ വചനമെഴുതി യത്രത്തോക്കുമേന്തി ദൈവനാമത്തില്‍ നിരപരാധികളായ എണ്ണിയാലൊടുങ്ങാത്ത ഗ്രാമീണരെ വകവരുത്തിയാലും അത്‌ ആ മതത്തില്‍ ചേരില്ല. യുക്തിവാദികളായ മന്ദബുദ്ധികള്‍ക്കും ഇസ്ളാമിനെയല്ലതെ മറ്റ്‌ ഇസങ്ങളെ ഭീകരയുടെ മതങ്ങളായി കാണാനാവുന്നില്ല.

ഇതൊരു ആഗോള ചതിയുടെയും ഗൂഡാലോചനയും ചരിത്രപരമായി തുടര്‍ന്നുവരുന്ന ഭീകരതയാണു. ഒരു ബോബ്ം പൊട്ടുന്നതിനേക്കാള്‍ ചീഞ്ഞു മറിയുന്ന ചെകുത്താന്‍ ഒളിച്ചിരിക്കുന്ന ഭീകര. അത്‌ ചിലപ്പോല്‍ യുക്തിവാദികളുടെ രൂപവും ആര്‍ജിച്ചേക്കാം. പക്ഷേ അവര്‍ അവകാശപ്പെടുന്നത്‌ അവര്‍ മതനിരപേക്ഷര്‍ എന്നാണു..

roop/രൂപ് said...

APPOKALIPTHO your comments and posts are fingering to MA BAKR. (http://aboobakar.blogspot.com/2010/03/blog-post.html)

അപ്പൊകലിപ്തോ said...

roop : APPOKALIPTHO your comments and posts are fingering to MA BAKAR

id തപ്പുന്ന ഒരു അപസ്മാര രോഗികൂടി ഉണ്ടാവുന്നു ... roop-നെ തിരി‍ച്ചിട്ട്‌ വായിക്കുക എന്നതു മത്രമേ നിങ്ങളെ കുറിച്ച്‌ എനിക്കിപ്പോല്‍ പറയാനുള്ളു, അതു മലയാളത്തില്‍ വായിച്ചാല്‍ കുറച്ച്‌ കൂടി നന്നായിരിക്കും..

എപ്പോഴും പറയാറുള്ളതു പോലെ ആ ബക്കറിണ്റ്റെ വിധി..

ea jabbar said...

കുര്‍ ആനിലെ വ്യാഖ്യാന വൈരുദ്ധ്യങ്ങള്‍ക്കുദാഹരണമായാണു ഞാന്‍ ‘ഫിത്ന’യുടെ ആയത്ത് ഉദ്ധരിച്ചത്. ലതീഫിന്റെ സ്വന്തം വ്യാഖ്യാനം കൂടി വന്നതോടെ വൈരുദ്ധ്യം ഒന്നു കൂടി മൂര്‍ഛിക്കുകയാണുണ്ടായത്. അദ്ദേഹം മൌദൂദി വ്യാഖ്യാനത്തില്‍ വെള്ളം ചേര്‍ക്കുകയും അതിനെ സന്ദര്‍ഭത്തില്‍ നിന്നും മുറിച്ചു മാറ്റി വികലപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഉദ്ധരിച്ച മൌദൂദി വ്യാഖ്യാന്ത്തിന്റെ പൂര്‍ണരൂപം ഇതാ:-
[ലതീഫ് മുറിച്ച് ഉദ്ധരിച്ച ഭാഗം ഇറ്റാലിക്സില്‍ ]

ഇവിടെ ‘ഫിത്ന’ എന്ന വാക്ക് ആദ്യത്തെ അര്‍ത്ഥത്തില്‍നിന്നും സ്വല്‍പ്പം വ്യത്യസ്തമായാണുപയോഗിച്ചിട്ടുള്ളത്.ദീന്‍ [അനുസരണം] അല്ലാഹുവിനു പകരം മറ്റാര്‍ക്കെങ്കിലും ആവുക എന്ന അവസ്ഥയാണ് ഇവിടെ ‘ഫിത്ന’ കൊണ്ടുള്ള വിവക്ഷ. യുദ്ധം കൊണ്ടുള്ള ആവശ്യം ‘ഫിത്ന’ അവസാനിച്ച് ദീന്‍ അല്ലാഹുവിനു മാത്രമായിത്തീരുക എന്നതാണെന്നും സന്ദര്‍ഭത്തില്‍ നിന്നു വ്യക്തമാകുന്നുണ്ട്. ‘ദീന്‍ ’ എന്ന വാക്കു പരിശോധിക്കുമ്പോള്‍ , അറബി ഭാഷയില്‍ അതിന്റെ അര്‍ത്ഥം അനുസരണമെന്നാണെന്നും സാങ്കേതികഭാഷയില്‍ അതുകൊണ്ടുള്ള വിവക്ഷ , ഒരാളെ സര്‍വ്വോന്നതനായി അംഗീകരിച്ച് അവന്റെ വിധികളും നിയമങ്ങളും അനുഷ്ഠിക്കുന്ന നിലയില്‍ സ്വീകരിക്കുന്ന ജീവിതവ്യവസ്ഥയാണെന്നും വ്യക്തമാവുന്നതാണ്. അതിനാല്‍ സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്യുക എന്ന അവസ്ഥയാണ് ‘ഫിത്ന’ എന്നും അത്തരം ‘ഫിത്ന’യുടെ സ്ഥാനത്ത് മനുഷ്യന്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാമിക യുദ്ധത്തിന്റെ ലക്ഷ്യമെന്നും ദീനിന്റെ ഈ വിശദീകരണത്തില്‍ നിന്നും വ്യക്തമാവുന്നുണ്ട്.

'വിരമിക്കുകയെന്നാല്‍ കാഫിറുകള്‍ കുഫ്റില്‍നിന്നും ശിര്‍ക്കില്‍നിന്നും വിരമിക്കുകയെന്നല്ല, ഫിത്നയില്‍നിന്ന് വിരമിക്കുകയെന്നാണ്. കാഫിര്‍, മുശ്രിക്ക്, നിരീശ്വരവാദി തുടങ്ങി ആര്‍ക്കും ഇഷ്ടമുള്ള ഏതാദര്‍ശവും വെച്ചുപുലര്‍ത്താന്‍ അധികാരമുണ്ട്. ആരെ വേണമെങ്കിലും പൂജിക്കുവാനും ആരെയും പൂജിക്കാതിരിക്കുവാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. ഈ വക ദുര്‍മാര്‍ഗങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുവാനായി നാം ഉപദേശവും ഉദ്ബോധനവും നടത്തുമെങ്കിലും അതിന്റെ പേരില്‍ നാം അവരോട് യുദ്ധം ചെയ്കയില്ല.'

എന്നാല്‍ അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ നിയമത്തിനു പകരം തങ്ങളുടെ അസത്യനിയമങ്ങള്‍ നടപ്പാ‍ക്കുവാനോ അവന്റെ അടിമകളെ മറ്റാരുടെയെങ്കിലും അടിമകളാക്കുവാനോഅവര്‍ക്കൊട്ടും അവകാശമില്ല. ഈ ‘ഫിത്ന’ തട്ടിനീക്കാനായി സന്ദര്‍ഭവും സാധ്യതയുമനുസരിച്ച് ഉപദേശം നല്‍കിക്കൊണ്ടിരിക്കും. വേണ്ടിവന്നാള്‍ ശക്തി ഉപയോഗിക്കും. അവിശ്വാസികള്‍ തങ്ങളുടെ ഈ ഫിത്നയില്‍നിന്നും വിരന്മിക്കാതിരിക്കുന്ന കാലത്തോളം വിശ്വാസികള്‍ സ്വസ്ഥരായിരിക്കില്ല.
[തഫ്ഹീമുല്‍ കുര്‍ ആന്‍ ; 2-193 ന്റെ വ്യാഖ്യാനം ]
وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ للَّهِ فَإِنِ ٱنْتَهَواْ فَلاَ عُدْوَانَ إِلاَّ عَلَى ٱلظَّالِمِينَ
Fight them till there is no sedition, no idolatry, and the religion, all worship, is for God, alone and none are worshipped apart from Him; then if they desist, from idolatry, do not aggress against them. This is indicated by the following words, there shall be no enmity, no aggression through slaying or otherwise, save against evildoers. Those that desist, however, are not evildoers and should not be shown any enmity.2-293 [ജലാലൈന്‍ ]

ea jabbar said...

ദീന്‍, ഫിത്ന എന്നീ പദങ്ങള്‍ക്ക് മൌദൂദി നല്‍കിയ അര്‍ത്ഥങ്ങളും വ്യാഖ്യാനവുമാണ് ലോകത്തിന്നു കാണുന്ന അക്രമങ്ങള്‍ക്കും ഭീകരവാദത്തിനും വളം നല്‍കിയതെന്ന് മുസ്ലിം സംഘടനകളും നേതാക്കളും തന്നെ ആരോപിക്കുന്നു.
ദീന്‍ എന്നാല്‍ അനുസരണം എന്നും അനുസരണം എന്നാല്‍ ഏതു നിയമവ്യവസ്തയെ അനുസരിക്കണമെന്ന കാര്യമാണെന്നുമാണു വിശദീകരണം. ജനാധിപത്യ നിയമങ്ങള്‍ അനുസരിച്ചു ഈ നാട്ടില്‍ ജീവിക്കുന്നവരെ ഭരണകൂടത്തിനെതിരെ യുദ്ധ സന്നദ്ധരാക്കുകയായിരുന്നു മൌദൂദി ചെയ്തത്. ഇതൊക്കെ പുകമറയ്ക്കുള്ളില്‍ മൂടാന്‍ ലതീഫുമാര്‍ ഇപ്പോള്‍ പെടാപ്പാടു പെടുന്നു.

ea jabbar said...

ലതീഫേ മൌദൂദിയുടെ കിതാബുകളൊക്കെ ഇതാ എന്റെ മേശപ്പുറത്തുണ്ട്. കള്ളം പറഞ്ഞ് രക്ഷപ്പെടാം എന്നു വിചാരിക്കണ്ടാ...:)

ea jabbar said...

അവിശ്വാസികളും അന്യദൈവവിശ്വാസികളും അവരുടെ വിശ്വാസം ഉപേക്ഷിക്കുന്നതു വരെ അവരെ ആക്രമിക്കുക എന്നല്ല മൌദൂദി പറയുന്നത്. അവര്‍ ഇസ്ലാമിക ഭരണത്തിനു കീഴടങ്ങി പ്രത്യേക നികുതി[ജിസ്യ] നല്‍കി രണ്ടാം തരം പൌരന്മാരായി ജീവിക്കാന്‍ തയ്യാറാകും വരെ യുദ്ധം എന്നാണു നിലപാട് !

ea jabbar said...

Blogger CKLatheef said...

ഏതായാലും ഇത്രയുമായി അതിനാല്‍ ഇതുകൂടി കിടക്കട്ടേ....

മൗദൂദിസാഹിബിന്റെ വ്യാഖ്യാനം എത്രതെറ്റായിട്ടാണ് ജബ്ബാര്‍ മാഷ് സംഗ്രഹിച്ചത് എന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകും.
-------------
മൌദൂദിയുടെ വ്യാഖ്യാനം ആരാണു തെറ്റായി സംഗ്രഹിച്ചത് എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?

ea jabbar said...

CKLatheef said...

ഒരു പണ്ഡിതന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ മറ്റൊരു പണ്ഡിതന് ഖുര്‍ആനിക സൂക്തത്തില്‍ പറയാനുണ്ടെന്ന് തോന്നുമ്പോഴാണല്ലോ മറ്റൊരു വ്യാഖാന ഗ്രന്ഥം ഉണ്ടാകുന്നത്.
--------
ഒരു വാക്കിനു തന്നെ പലരും അവര്‍ക്കു തോന്നുന്ന അര്‍ത്ഥവും വ്യാഖ്യാനവും നല്‍കേണ്ടി വരുന്ന വിധം അവ്യക്തമായും ദുരൂഹമായും ദൈവം ഒരു ഗ്രന്ഥം തയ്യാറാക്കുമോ? അദ്ദേഹം ഉദ്ദേശിക്കുന്ന അര്‍ത്ഥം എന്തെന്ന് അദ്ദേഹത്തിനല്ലേ അറിയുക. അപ്പോള്‍ അതൊക്കെ അര്‍ത്ഥ ശങ്കയ്ക്കിടമില്ലാതെ ലളിതമായി പറയുകയല്ലേ വെളിവുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്?

CKLatheef said...

ea jabbar said..

'ജനാധിപത്യ നിയമങ്ങള്‍ അനുസരിച്ചു ഈ നാട്ടില്‍ ജീവിക്കുന്നവരെ ഭരണകൂടത്തിനെതിരെ യുദ്ധ സന്നദ്ധരാക്കുകയായിരുന്നു മൌദൂദി ചെയ്തത്. ഇതൊക്കെ പുകമറയ്ക്കുള്ളില്‍ മൂടാന്‍ ലതീഫുമാര്‍ ഇപ്പോള്‍ പെടാപ്പാടു പെടുന്നു.'

ഖുര്‍ആനെയും പ്രവാചകനെയും താങ്കള്‍ തെറ്റിദ്ധരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വളച്ചൊടിക്കല്‍ വളരെ നിസ്സാരമാണ്.

യുദ്ധവുമായി ബന്ധപ്പെട്ട കല്‍പന ഭരണകൂടങ്ങളോടാണ്. അല്ലാതെ ഒരു ഭരണത്തിന് കീഴില്‍ ജീവിക്കുന്ന വിശ്വാസികളോടല്ല എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ഒരു വിഭാഗം ഭരണകൂടത്തിനെതിരെ യുദ്ധസന്നദ്ധരാകുക എന്നത് മഹാപാതകമായി തന്നെ ഇസ്‌ലാം കാണുന്നു. മൗദൂദിയോ ജമാഅത്തോ അപ്രകാരം ആവശ്യപ്പെടുകയില്ല. എന്നാല്‍ ഈ ഭരണം വരെ ഉള്‍പ്പെടുന്ന ഒരു ദര്‍ശനത്തെ പ്രബോധനം ചെയ്യാന്‍ അതിന് അവകാശമുണ്ടെന്ന് അത് കരുതുന്നു. ജമാഅത്ത് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നാട്ടില്‍ കലാപമോ കുഴപ്പമൊ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതല്ലെന്ന് അതിന്റെ ഭരണഘടനയില്‍ തന്നെ പറഞ്ഞതാണ്. അത് ഇസ്‌ലാമിക വിരുദ്ധമായത് കൊണ്ടാണ്. മറിച്ച് പ്രചരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. പിന്നെ ഒരു വിഭാഗം മുസ്ലിം പണ്ഡിതന്‍മാര്‍ പറഞ്ഞത് ഇക്കാര്യത്തില്‍ മാത്രം വലിയ മുഖവിലക്കെടുക്കുന്ന താങ്കള്‍. മുഴുവന്‍ മുസ്‌ലിം പണ്ഡിതന്‍മാരും പറഞ്ഞതിന് വിരുദ്ധമായ വ്യാഖ്യാനമാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് നല്‍കുന്നത്.

പ്രസ്തുത സന്ദര്‍ഭത്തില്‍ ആ സൂക്തങ്ങള്‍ക്കുള്ള വ്യാഖ്യാനം തന്നെയാണ് മൗദൂദി നല്‍കുന്നത്. അത് ആരെങ്കിലും വളച്ചൊടിക്കും എന്ന് കരുതി മാറ്റാന്‍ കഴിയില്ല. ഇവിടുത്തെ ചര്‍ചയില്‍ അവ മുഴുവന്‍ ഉദ്ധരിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടാണ് ഞാനവ ഉദ്ധരിക്കാതിരുന്നത്. ഇസ്‌ലാമിനോട് യുദ്ധത്തിന് വരുന്നവര്‍ കീഴടങ്ങുന്നതിന് രണ്ട് രൂപമാണ് സ്വീകരിക്കാനുള്ളത്. ഒന്നുകില്‍ അവര്‍ മുഴുവന്‍ മുസ്‌ലിംകളായി മാറുക. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നതിനാല്‍ ഇത് ആവശ്യപ്പെടാന്‍ കഴിയില്ല. മറ്റൊരു വഴി അവരുടെ കീഴ്‌പെടല്‍ യഥാര്‍ഥമാണ് എന്ന് മനസ്സിലാക്കുന്നതിനായി കപ്പം കൊടുത്തുകൊണ്ട് ഇസ്ലാമിന്റെ മേല്‍കോയ്മ അംഗീകരിക്കുക. ഇതിനെയാണ് ദീന്‍ അല്ലാഹുവിനാകുന്നത് വരെ എന്ന് പറഞ്ഞതിന്റെ അര്‍ഥം. ഇപ്പോഴത്തെ ഒരു പശ്ചാതലത്തില്‍ വെച്ച് മാത്രം ഇത് വായിക്കുന്നതാണ് താങ്കള്‍ക്ക് പറ്റുന്ന കുഴപ്പം.

Muhammed Shan said...

appol nalathe pashchathalam enthayirikkum

Muhammed Shan said...

ഇത് തന്നെയേ ജബ്ബാര്‍ മാഷും പറയുന്നുള്ളൂ
പശ്ചാത്തലം അനുസരിച്ച് എല്ലാത്തിനും മാറ്റം വേണം എന്ന് .........
ഖുറാന്‍ തിരുത്തപ്പെടേണ്ട ഗ്രന്ഥം തന്നെ ...!

Muhammed Shan said...

വിശ്വാസത്തില്‍ നിന്നും ഒരിക്കല്‍ എങ്കിലും പുറത്തിറങ്ങി വന്നു ചിന്തിച്ചവന്‍ യുക്തിവാദി ആകുകയെ ഉള്ളൂ
എന്നാല്‍ വിശ്വാസം ഒരു വിശ്വാസിയേയും അതിനു പുരതെക്കിരങ്ങുവാന്‍ സമ്മതിക്കില്ല ..........
ലത്തീഫ് ഒരിക്കല്‍ എങ്കിലും പുറത്തിറങ്ങി ചിന്തിച്ചു നോക്ക് ......
ആരാണ് കിന്നരിനകതെന്നു അപ്പോള്‍ മനസ്സിലാകും ...

ബയാന്‍ said...

..............
മുസ്ലിങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അല്ലെങ്കില്‍ പരാധീനത, അവര്‍ക്ക് പ്രത്യേക പരിഗണന എവിടെയും കിട്ടണമെന്നതാണ്. അവരുടെ മതം ചിലതൊക്കെ അനുസസിക്കുന്നുണ്ട്. അതനുസരിച്ച് ജീവിക്കാന്‍ പ്രത്യേക സാഹചര്യവും ആനുകൂല്യങ്ങളും വേണം. അതു കൊണ്ടാണ്, മുഖം മറച്ചു നടക്കാന്‍ സ്വാതന്ത്ര്യം വേണം, മുഖം മറച്ച് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം എന്നൊക്കെ അവര്‍ ശഠിക്കുന്നത്. അതോടൊപ്പം മറ്റ് മത വിശ്വസികളെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി വേണമെനു ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു.
................... കാളിദാസന്റെ ഈ കമെന്റ് ഇവിടെ ഇപ്പോള്‍ പ്രസക്തമാവുന്നു.

ബയാന്‍ said...

>>>>>എന്നാല്‍ ഈ ഭരണം വരെ ഉള്‍പ്പെടുന്ന ഒരു ദര്‍ശനത്തെ പ്രബോധനം ചെയ്യാന്‍ അതിന് അവകാശമുണ്ടെന്ന് അത് കരുതുന്നു. ജമാഅത്ത് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നാട്ടില്‍ കലാപമോ കുഴപ്പമൊ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതല്ലെന്ന് അതിന്റെ ഭരണഘടനയില്‍ തന്നെ പറഞ്ഞതാണ്. അത് ഇസ്‌ലാമിക വിരുദ്ധമായത് കൊണ്ടാണ്. >>>>

@ലതീഫ് : ഒരു രാജ്യത്ത് ജമാ‍‌അത്തിന്റെ ദര്‍ശനത്തെ പ്രബോധനം ചെയ്യുന്നതിനെ ആ രാജ്യത്തിന്റെ ഭരണഘടന തടസ്സം നിന്നാല്‍ - അതായത് ജമാ‍അത്ത് അവകാശമുണ്ടെന്നു കരുതുന്ന ആശയപ്രചാരണത്തിനുള്ള അവകാശം മുസ്ലിം രാജ്യങ്ങള്‍ നിഷേധിക്കുന്ന പോലെ ഒരു മതേതര രാജ്യം നിഷേധിച്ചാല്‍ - ജമാഅത്ത് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നാട്ടില്‍ കലാപമോ കുഴപ്പമൊ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതല്ലെന്ന് അനുശാസിക്കുന്ന അതിന്റെ ഭരണഘടന തിരുത്തിയെഴുതുമോ ?

Abdul Azeez Vengara said...

>>>>അതോടൊപ്പം മറ്റ് മത വിശ്വസികളെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി വേണമെനു ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു.<<<

ഇപ്പോൾ മറ്റു മതങ്ങളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല എന്നാണോ?
പിന്നെ ഒരു മേശക്ക് ചുറ്റുമിരുന്ന് ഞങ്ങൾ ഹിന്ദു<> മുസ്ലിം ക്രസ്ത്യൻ<>മുസ്ലിം സ്നേഹസംവാദങ്ങൾ നടക്കുമ്പോൾ അത് കേസാക്കാൻ ആരും വരാറില്ലല്ലോ?

Abdul Azeez Vengara said...

ഇസ്ലാമിനു പ്രത്യേക പരിഗണന കിട്ടുന്നുണ്ടെങ്കിൽ അത് ഈ ആദർശത്തിന്റെ ഗുണമേന്മയാണ്

ea jabbar said...

ഇപ്പോഴത്തെ ഒരു പശ്ചാതലത്തില്‍ വെച്ച് മാത്രം ഇത് വായിക്കുന്നതാണ് താങ്കള്‍ക്ക് പറ്റുന്ന കുഴപ്പം.
---------
ലതീഫേ ഇപ്പോഴത്തെ പശ്ചാതലമല്ല. അതൊക്കെ വെളിപ്പെട്ട ചരിത്ര പശ്ചാതലം നന്നായി മനസ്സിലാക്കിയും ഉള്‍ക്കൊണ്ടുമാണ് ഞാന്‍ കുര്‍ ആന്‍ പഠിക്കുന്നത്. നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റാത്തതും അതാണ്. ഇങ്ങള്‍ ഇപ്പോഴത്തെ മൂല്യസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് ഇതിനൊക്കെ വ്യാഖ്യാനം കണ്ടെത്താന്‍ പടു പെടുകയാണ്. ഞാന്‍ അതിന്റെ യഥാര്‍ത്ഥ പശ്ചാതലം പുറത്തു കാണിക്കുമ്പോള്‍ നിങ്ങള്‍ അസഹിഷ്ണുക്കളാകുന്നു . അതല്ലേ സത്യം ? മൌദൂദിസത്തെ വെള്ള പൂശാന്‍ ശ്രമിച്ചാല്‍ ഇവിടെ വിജയ്ക്കില്ല ലതീഫേ ! മൌദൂദിസം കാലഹരണപ്പെട്ടുവെന്ന് കേരളത്തിലെ ജമാ അത്തുകാര്‍ തന്നെ തുറന്നു സമ്മതിച്ചു തുടങ്ങിയതല്ലേ !

ea jabbar said...

മതങ്ങളെല്ലാം അനര്‍ഹമായ പരിഗണന നേടിയെടുക്കുന്നു . ഇവിടെ മാത്രമല്ല. അമേരിക്കയില്‍ പോലും അതാണു സ്ഥിതിയെന്ന് റിച്ചാഡ് ഡോകിന്‍സ് പറയുന്നുണ്ട്.

ea jabbar said...

kaalidaasan said...

ജിതേന്ദ്രകുമാര്‍,

താങ്കള്‍ ഉന്നയിച്ചത് ഈ ലേഖനത്തിന്റെ വിഷയത്തില്‍ നിന്നും വളരെ വേറിട്ടതല്ല. മുസ്ലിങ്ങളുടെ അസഹിഷ്ണുത ഇവിടെയും പ്രസക്തമായ വിഷയം തന്നെ. മുസ്ലിങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അല്ലെങ്കില്‍ പരാധീനത, അവര്‍ക്ക് പ്രത്യേക പരിഗണന എവിടെയും കിട്ടണമെന്നതാണ്. അവരുടെ മതം ചിലതൊക്കെ അനുസസിക്കുന്നുണ്ട്. അതനുസരിച്ച് ജീവിക്കാന്‍ പ്രത്യേക സാഹചര്യവും ആനുകൂല്യങ്ങളും വേണം. അതു കൊണ്ടാണ്, മുഖം മറച്ചു നടക്കാന്‍ സ്വാതന്ത്ര്യം വേണം, മുഖം മറച്ച് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം എന്നൊക്കെ അവര്‍ ശഠിക്കുന്നത്. അതോടൊപ്പം മറ്റ് മത വിശ്വസികളെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി വേണമെനു ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു. ബാമിയന്‍ ബുദ്ധന്‍മാരുടെ വിലമതിക്കാനാവാത്ത കലാ ശില്‍പ്പങ്ങള്‍ ഒക്കെ നശിപ്പിക്കാനവര്‍ക്ക് മടിയില്ലാത്തത് അതുകൊണ്ടാണ്. അന്യമതക്കാരെ കൊല്ലുക എന്നത് ഹജിനോടനുബന്ധിച്ചു മൃഗബലി നടത്തുന്നതു പോലെ നിസാരമണ്. ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന സംഗതിയാണ്, മുസ്ലിങ്ങള്‍ക്ക് എവിടെ ഒരു പ്രശ്നമുണ്ടായാലും മറ്റിടങ്ങളില്‍ പ്രതികരിക്കുക എന്നത്. നിര്‍ഭാഗ്യവശാല്‍ ഈ അസംബന്ധങ്ങള്‍ക്കൊക്കെ ഖുറാനില്‍ ന്യയീകരണങ്ങളുണ്ടെന്നതാണിതിലെ ഭീകരത. അതുകൊണ്ട് അവര്‍ക്ക് ബാബ്രി മസ്ജിദും പലാസ്തീന്‍ പ്രശ്നവും കഷ്മീര്‍ പ്രശ്നവും മുസ്ലിങ്ങളുടെ പൊതു പ്രശ്നമാക്കാന്‍ സാധിക്കുന്നു. ഖുറാന്റെ അടിസ്ഥാനത്തില്‍ താടി വച്ച ചില സത്വങ്ങള്‍ ഇതിനെ ന്യായീകരിക്കുമ്പോള്‍ സത്യ വിശ്വസികള്‍ക്ക് അത് അംഗീകരിക്കാതെ വയ്യ.

പാലസ്തീന്‍ പ്രശ്നം പാലസ്തീനികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയണാരംഭിച്ചത്. അവരില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ട്. പക്ഷെ ഇന്ന് അതൊരു മുസ്ലിം ജിഹാദായി മാറ്റിമറിക്കപ്പെട്ടു. അതിന്റെ പേരില്‍ ലോകം മുഴുവനുമുള്ള മുസ്ലിങ്ങള്‍ പങ്കു ചേരുകയും ചെയ്യുന്നു.അതു കൊണ്ടാണ്, പലസ്തീനുമായി ബന്ധമില്ലാത്ത സൌദിക്കാരനയ ബിന്‍ ലാദന്‍ അമേരിക്കയെ ആക്രമികാന്‍ തയ്യാറാകുന്നത്. പക്ഷെ പാലസ്തിനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഏതെങ്കിലും ക്രിസ്തീയ രാജ്യം വാളെടുക്കുന്നില്ല. കാഷ്മീരിലെ മുസ്ലിങ്ങള്‍ നടത്തുന്ന ചെറുത്തു നില്‍പ്പ് ഹിന്ദു ഇന്‍ഡ്യക്കെതിരെ എന്നാണു വ്യാഖ്യാനിക്കപ്പെടുന്നത്. അതിലും കഷ്മീരിയല്ലാത്ത ബിന്‍ ലാദന്‍ മുസ്ലിങ്ങളുടെ ഭാഗം ചേര്‍ന്ന് ഇന്‍ഡ്യക്കെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കാഷ്മീരിനോടും പാലസ്തീനോടും താരതമ്യം ചെയ്യാവുന്ന സമാനമായ സംഗതി വടക്കന്‍ അയര്‍ലണ്ടിലേതാണ്. അവിടെ കത്തോലിക്കര്‍ ആംഗ്ളിക്കന്‍ ഇംഗ്ളണ്ടുമായി സ്വാതന്ത്ര്യ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പക്ഷെ വേറെ ഏതെങ്കിലും കത്തോലിക്കാ രാജ്യമോ പ്രോട്ടസ്റ്റന്റ് രാജ്യമോ അവരുടെ പ്രശ്നമായി എടുത്ത് മുസ്ലിങ്ങള്‍ ഇടപെടുന്ന പോലെ ഇടപെടുന്നില്ല.

ഇതിനൊക്കെ കരണം ഖുറാനിലൂടേ മൊഹമ്മദ് അള്ളായുടേതെന്നു പറഞ്ഞ് അടിച്ചേല്‍പ്പിച്ച കുറെ വികല ചിന്തകളും. പ്രശ്നം അസഹിഷ്ണുതയുടേതു തന്നെ. പക്ഷെ മറ്റുള്ളവര്‍ അത് അപ്പാടെ അംഗീകരിക്കില്ല. അതു കൊണ്ട് സംഘര്‍ഷം ഉടലെടുക്കുന്നു.

മുസ്ലിങ്ങളെ വിമര്‍ശിച്ചാല്‍ സെക്കുലര്‍ അല്ലാതാകും. കേരളത്തില്‍ മദനിയേപ്പോലുള്ള തീവ്രവാദികളെ വിമര്‍ശിച്ചാല്‍ മൃദു ഹിന്ദുത്വ ലേബലും ചാര്‍ത്തിക്കിട്ടും. മദനി ഇടതുപക്ഷ സഹയാത്രികനായപ്പോള്‍ പല ഇടതു പക്ഷക്കാരും പ്രകടമായി മുസ്ലിം ചായ്‌വും ക്രിസ്ത്യന്‍ വിരോധവും കാണിക്കുന്നതായി മനസിലാക്കാന്‍ പറ്റുന്നുണ്ട്.


------
വളരെ പ്രസക്തം എന്നു തോന്നിയതിനാല്‍ ഈ കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.

ea jabbar said...

ഖുര്‍ആനെയും പ്രവാചകനെയും താങ്കള്‍ തെറ്റിദ്ധരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വളച്ചൊടിക്കല്‍ വളരെ നിസ്സാരമാണ്.
---------
ലതീഫേ നന്ദി !!

ea jabbar said...

OT
എം എം അക്ബറിന്റെ ഒരു സംവാദപരിപാടി ഇന്നലെ ഫറൂകില്‍ നടന്നു. കുര്‍ ആന്‍ അശാസ്ത്രീയമെന്നു തെളിയിക്കാന്‍ അദ്ദേഹം ആണുങ്ങളെ വെല്ലു വിളിച്ചുവത്രേ ! സദസ്സിലുണ്ടായിരുന്ന യുക്തിവാദികള്‍ അപ്പോള്‍ തന്നെ ആ വെല്ലുവിളി സ്വീകരിച്ചു പരസ്യപ്രഖ്യാപനം നടത്തി . അതോടെ അക്ബര്‍ തന്റെ സ്വതസിദ്ധ ശൈലിയില്‍ ഞഞ്ഞ പിഞ്ഞ പറഞ്ഞ് ഒഴിഞ്ഞു മാറി എന്നാണു കേട്ടത്. പ്രവാചകനെക്കുറിച്ചു കുര്‍ ആനെക്കുറിച്ചുമൊക്കെ കുറ്റം പറഞ്ഞാല്‍ തങ്ങളുടെ വികാരം നിയന്ത്രണാതീതമാകും എന്നായിരുന്നു പോല്‍ വെല്ലുവിളിച്ചവര്‍ക്കു നല്‍കിയ മറുപടി. !

ea jabbar said...

കുര്‍ ആന്‍ അശാസ്ത്രീയമാണെന്നു തെളിയിക്കാന്‍ വെല്ലു വിളിക്കുകയും അങ്ങനെ തെളിയിക്കാന്‍ വരുന്നവര്‍ക്ക് കിട്ടേണ്ടതു കിട്ടുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്ന സംസ്കാരം ഇസ്ലാമിനു ചേര്‍ന്നതു തന്നെ !

Abdul Azeez Vengara said...

>>>അതോടെ അക്ബര്‍ തന്റെ സ്വതസിദ്ധ ശൈലിയില്‍ ഞഞ്ഞ പിഞ്ഞ പറഞ്ഞ് ഒഴിഞ്ഞു മാറി എന്നാണു കേട്ടത്. <<<<

ഓൺലൈനിൽ ഞാൻ ആദ്യാവസാനം ആ പരിപടി ലൈവായിട്ട് കേട്ടു. താങ്കൾ പറഞ്ഞപോലെ ഒരു ആരോപണം എനിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല.

കണ്ടതും കേട്ടതും ഹഹഹഹ

വിചാരം said...

CKLatheef said... ഖുര്‍ആനെയും പ്രവാചകനെയും താങ്കള്‍ തെറ്റിദ്ധരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വളച്ചൊടിക്കല്‍ വളരെ നിസ്സാരമാണ്...
ലത്തീഫേ.. ഹ ഹ ഹ ഹ

അപ്പൊകലിപ്തോ said...

ea jabbar : ഇങ്ങള്‍ ഇപ്പോഴത്തെ മൂല്യസങ്കല്പ്പ്ങ്ങള്ക്കംനുസരിച്ച് ഇതിനൊക്കെ വ്യാഖ്യാനം കണ്ടെത്താന്‍ പടു പെടുകയാണ്. ഞാന്‍ അതിന്റെ യഥാര്ത്ഥ പശ്ചാതലം പുറത്തു കാണിക്കുമ്പോള്‍ നിങ്ങള്‍ അസഹിഷ്ണുക്കളാകുന്നു . അതല്ലേ സത്യം ?


ഒരു ഒന്നാം തരം പച്ചക്കള്ളം തട്ടിവിടുന്നതില്‍ ഒരു ഉളുപ്പുമില്ലെങ്കില്‍ പിന്നെ മനുഷ്യ ജന്‍മം കൊണ്ട്‌ എന്ത്‌ തേട്ടം... വെറും തീട്ടം..

യധാര്‍ഥ പശ്ചാത്തലം പുറത്ത്‌ കൊണ്ട്‌ വരുന്ന ചരിത്രാന്വേഷി പറയുന്ന സത്യ സാക്ഷ്യം ഇപ്രകാരമാണു :

ea jabbar : ഞാന്‍ പൊരുതുന്നത് ഇസ്ലാമിനെതിരെയാണ് ; മുസ്ലിംങ്ങള്‍ക്കെതിരെയല്ല.. തീര്‍ച്ചയായും വെറുപ്പുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതമായ ഇസ്ലാമിനോടും ആ മതത്തിന്റെ ദൈവമായ അല്ലാഹുവിനോടും !

ഇങ്ങനെ ഏകപക്ഷീയമായ ഈ വെറുപ്പിണ്റ്റെയും വെറിയുടെയും മാറാലകെട്ടിയ മനസ്സില്‍ നിന്ന്‌ യഥാര്ത്ഥ പശ്ചാതലം, ശരിയായ നിലപാട്‌ ഉണ്ടാവും എന്ന്‌ പ്രതീക്ഷിക്കുന്നവര്‍ പടുവിഡ്ഡിയും ഒരു ഒന്നാം തരം വിടു "യുക്തിവാദിയും" തന്നെയായിരിക്കും എന്നതില്‍ ഒരു സംശയവുമില്ല.


മുന്‍പ്‌ എവിടെയോ കേട്ടതു പോലെ "ഏത്‌ മഹത്തായ ആദര്‍ശവും ചില വിഡ്ഡികളാലും വെറികളാലും ആക്രമിക്കപെടാതെ പോയിട്ടില്ല, ചരിത്രത്തിലെവിടെയും" . അതുകൊണ്ടൊക്കെ ഏതെങ്കിലും മഹത്തായ ആദര്‍ശങ്ങള്‍ കൊഴിഞ്ഞിട്ടുണ്ടോ. പട്ടി കുരച്ചാല്‍ തേങ്ങ വീഴുമോ..


(ചില സ്തലങ്ങളില്‍ വീണെന്ന് കേല്‍ക്കുന്നു, with some casualties. but fate )

Muhammed Shan said...

യുകതിവാടികള്‍ ആരും തങ്ങള്‍ പറയുന്നത് അപ്പാടെ വിശ്വോസിക്കാന്‍ ഒരാള്ലോടും ആവശ്യപ്പെടാരില്ല...
എന്നാല്‍ യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ പറയാറുണ്ട്..
എന്തെന്നാല്‍ യുക്തിയില്ലഅയ്മ തന്നെയാണ് ഇന്നു കാണുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം..

Muhammed Shan said...

അപ്പോകാളിപ്ടോ മനുഷ്യനെ മനുഷ്യനായി കാണാന്‍ ശ്രമിക്കൂ...വേദനിപ്പിക്കുന്ന പരിഹാസം ഒഴിവാക്കാന്‍ ശ്രമിക്കുക...ഇതാണോ നിങ്ങളുടെ മതം നിങ്ങള്ക്ക് നല്‍കുന്ന സംസ്കാരം ...!

Abdul Azeez Vengara said...

@ അബ്ദുല്‍ അസീസ് വേങ്ങര

>>>മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്താതെ എങ്ങിനെ പുതിയൊരു മതം നിര്‍മിക്കാന്‍/സ്വന്തം മതം പ്രചരിപ്പിക്കാന്‍ സാധിക്കും ?<<<

പോത്തിനെ/പശുവിനെ അറുത്ത് തന്റെ സുഹൃത്തായ ഹൈന്ദവനോട് കഴിക്കാൻ വരുന്നോ എന്ന് ചോദിച്ചാൽ ഒരു പക്ഷെ വികാരം വ്രണപ്പെടുത്തലാവും. ഒരു പക്ഷെ അറിയാതെ അങ്ങനെ സംഭവിച്ചാൽ തിരിച്ച് മാന്യമായി അദ്ദേഹം അത് നമ്മെ ബോധ്യപ്പെടുത്തി തന്നാൽ പിന്നെ നമ്മൾ ചോദിക്കില്ല. അദ്ദേഹം പൊട്ടിതെറിക്കുന്നതിനു പകരം നമ്മെ കാര്യം ബോധ്യപ്പെടുത്തി തരുമ്പോൾ ആ രീതി മത ബോധത്തെ കാണിച്ചു തരുന്നു.

ഇനി ഒരു അമുസ്ലിം സഹോദരൻ ഒരു മുസ്ലിമിനെ അല്ലാഹു അല്ലാത്തവരുടെ നാമത്തിൽ പോത്തിനെ അറുത്ത് ക്ഷണിച്ചാൽ എന്റെ കാഴ്ചപ്പാടിൽ ഒരിക്കലും മുസ്ലിമിന്റെ വികാരം വ്രണപ്പെടില്ല.മുസ്ലിമിനു അത് കഴിക്കൽ ഹറാമാണെങ്കിലും. മാന്യമായി കാര്യം ബോധ്യപ്പെടുത്തികൊടുക്കൽ മുസ്ലിന്റെ കടമയാണ്‌.

ഇവിടെ പോത്തിനെ എന്നത് മാറ്റി കള്ള് എന്നാക്കിയാലും ഇത് തന്നെ. മുസ്ലിങ്ങളിലും അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കുന്നവരും കള്ളു കുടിക്കുന്നവരും ഉണ്ടെന്ന് ഓർക്കണം.

ഒരു ദൈവത്തിനെ പേരിന്റെ കൂടെയും അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നത് കേൾക്കാൻ ഒരു മത വിശ്വാസിക്കും ആവില്ല. ആവുമെങ്കിൽ അവനു മതമില്ല.


>>>ഈ ആരാധ്യനല്ലാത്ത മറ്റ് ആരാധ്യരൊക്കെ (ഉദാ:‌- മനാത്) നരകത്തിലെ വിറകാണെന്ന് മുഹമ്മദ് പ്രസ്താവിച്ചപ്പോള്‍ ഖുറൈശികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയല്ലേ ചെയ്തത്?
(സമാനമായ സംഭവങ്ങള്‍ ഹിന്ദു ക്രിസ്തുചരിത്രത്തിലും ഉണ്ടാവും.സംശയം വേണ്ട)<<<<
നോഹ പ്രവാചകന്റെ കാലത്തുള്ള സ്വാലിഹീങ്ങൾ മനാത് അവരെങ്ങനെ നരകത്തിൽ പോവും(അല്ലാഹു വാണ്‌ കൂടുതൽ അറിയുന്നവൻ). അവരുടെ പ്രതിമകൾ നരകത്തിലെ വിറകായേക്കാം. പ്രതിമകൾ കേടുവന്നാൽ അവ കത്തിച്ചു കളഞ്ഞ് പുതിയ ഒരെണ്ണം ഉണ്ടാക്കാൻ അവർ ആശാരിയെ ഏല്പിക്കുകയൂം ചെയ്തേക്കാം.


നബി(സ) ഒരു സാധാരണ മനുഷ്യനാണെന്ന് പറയുമ്പോൾ വികാരപ്പെടുന്ന മുസ്ലിങ്ങൾ തന്നെയുണ്ട്. ഒരു ചാണിനു മുകളിൽ ഉയർത്തിയ ഖബറുകളൊക്കെ തട്ടി നിരപ്പാക്കണമെന്ന് പറയുമ്പോയും ചിലർക്കത് സഹിക്കില്ല.

>>>മതവിശ്വാസം വ്രണപ്പെടുത്താന്‍ പാടില്ലെന്ന് പറഞ്ഞ ഖുറൈശികളെ ഇസ്ലാം എങ്ങനെയാണ് നേരിട്ടത് ?<<<
എന്നാണ്‌ ഖുറൈഷികൾ അങ്ങനെ പറഞ്ഞത്?

യുക്തിവാദികൾ ദൈവങ്ങളുടെ പേരിന്റെ കൂടെ തെറിവിളിക്കുന്നത് എന്നാണ്‌ തങ്ങളുടെ വിശ്വാസത്തിന്റെ(ദീൻ) ഭാഗമാണെന്ന് പറയുന്നത് അന്ന് നമുക്ക് വികാരം കൊള്ളൽ നിർത്താം.

അപ്പൊകലിപ്തോ said...

അലഞ്ഞു തിരിയുന്നവന്‍ ..

മനുഷ്യനെ ദൈവത്തിണ്റ്റെ ഖലീഫ, പ്രതിനിധി ആയി ദൈവം ആദരിച്ചിരിക്കുന്നു. ആ മനുഷ്യനെ മനുഷ്യനായി കാണാന്‍ വിശ്വാസികള്‍കാവും. ഈ മനുഷ്യനോടൊപ്പം തന്നെ അവന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്കും അതേ ആദരവു നിങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഇതെങ്ങനെ പറയുന്നു.

ഇപ്പോല്‍ നിങ്ങള്‍ മതങ്ങളുടെ സംസ്കാരത്തെ കുറിച്ച്‌ പറയുന്നു. ദൈവത്തെയും അവണ്റ്റെ പ്രവാചകന്‍മാരെയും തെറിവിളിക്കുന്ന യുക്തിവാദി സഹോദരര്‍ ഇപ്പോല്‍ വിശ്വാസികള്‍ മത സംസ്കാരം പാലിക്കണമെന്നു പറയുന്നതില്‍ വരെ നിങ്ങളെ കൊണ്ടെത്തിച്ചെങ്കില്‍ അതു തന്നെ സമാധാനം..

അപ്പൂട്ടൻ said...

ഇന്ന്‌ ഇവിടെ ജീവിക്കുന്ന മുസ്ലിങ്ങൾ പോലും നരകത്തിലിട്ട്‌ കത്തിക്കുന്നതിനെ ഭയന്നാണ്‌ ഏക ദൈവത്തോട്‌ പ്രാർഥിച്ചുകൊണ്ടിരിക്കുന്നത്‌. സത്യം എത്തിയിട്ടും അവിശ്വാസികളായി തുടരുന്നവർക്കും അധർമ്മകാരികൾക്കും ഉള്ളതാണ്‌ നരകം എന്നത്‌ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണെന്ന്‌ ഇവിടെ ഓരോ കുഞ്ഞിനും വീട്ടിൽ വളർത്തുന്ന പൂച്ചക്കുപോലും അറിയാവുന്ന കാര്യമാണ്‌.

പള്ളിക്കുളം,
സത്യത്തിൽ ഭയം മൂലമാണോ താങ്കൾ ദൈവത്തോട്‌ പ്രാർത്ഥിക്കുന്നത്‌? അതിനേക്കാൾ സത്യസന്ധമാണ്‌ എന്റെ അവിശ്വാസം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഇനി, സത്യം എത്തിയിട്ടും അതിൽ വിശ്വസിക്കാത്തവരേയാണ്‌ ദൈവം നരകത്തിലിടുന്നത്‌ എന്നെഴുതിക്കണ്ടു. ഇതേ അർത്ഥത്തിലുള്ള കമന്റുകൾ പലയിടത്തും കണ്ടിട്ടുണ്ട്‌. പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല).

അപ്പോൾ ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ? ഇത്‌ ഒന്നിരുത്തി വായിച്ചാൽ ലോകം നന്നാവണം എന്നതിലുപരി ആരൊക്കെ തന്റെ ആജ്ഞ അനുസരിച്ച്‌ ജീവിക്കുന്നവർക്ക്‌ മാത്രം സ്വർഗ്ഗം കൊടുക്കാം എന്ന നിലയിലാണോ ദൈവം കാര്യങ്ങൾ നോക്കിക്കാണുന്നത്‌ എന്ന് ചോദിക്കേണ്ടിവരും. ലോകം മുഴുവൻ നന്നാക്കാൻ ദൈവത്തിന്‌ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ തന്റെ വചനങ്ങൾ ഏതെങ്കിലും രീതിയിൽ പലയിടത്തായി വനാന്തരങ്ങളിൽ ജീവിക്കുന്ന, എത്രയോ അന്ധവിശ്വാസങ്ങളിൽ പെട്ട്‌ so-called അന്യദൈവവിശ്വാസം പുലർത്തുക എന്ന കൊടുംപാപം ചെയ്യുന്ന ആളുകൾക്ക്‌ കൂടി ലഭ്യമാക്കേണ്ടതല്ലേ? അതു ചെയ്യാതെ ആ വിശ്വാസങ്ങൾ നിലനിർത്തി, (തലമുറകളിലേക്ക്‌ പകർന്നുനൽകി) പിന്നീടെപ്പോഴോ അത്‌ കേൾക്കാനിടയായ തലമുറയെ മാത്രം "മാറിയില്ല" എന്ന പേരിൽ ശിക്ഷിക്കുന്നതെന്തിന്‌?

Abdul Azeez Vengara said...

>>>>പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല).<<<

ഇതൊരു പുതിയ ചോദ്യമായി ആരും തെറ്റിദ്ധരിക്കേണ്ട. മോശസിനോട് ഫറോവയും, മുഹമ്മദ്(സ) യോട് മക്കാ മുഷ്‌രിക്കുകളും ഇതെ ചോദ്യം ചോദിച്ചിട്ടുണ്ട്.

അവരുടെ കണക്കുകൾ അല്ലാഹുവിന്റെ അടുത്താണെന്നേ അല്ലാഹു പറഞ്ഞിട്ടുള്ളൂ.

നമ്മൾ ചെയ്യുന്ന സത്‌കർമ്മങ്ങൾക്കെ നമുക്ക് പ്രതിഫലം കിട്ടുകയുള്ളൂ. വേറെ ഒരാൾ നമുക്ക് വേണ്ടി പുണ്യകർമ്മം ചെയ്യാൻ വിചാരിച്ചാൽ നമ്മെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയില്ല.

വിചാരം said...
This comment has been removed by the author.
വിചാരം said...

അപ്പൊകലിപ്തോ said... (ചില സ്തലങ്ങളില്‍ വീണെന്ന് കേല്‍ക്കുന്നു, with some casualties. but fate )

അതേടോ .. എന്റെ പെങ്ങടെ കുഞ്ഞിന്റെ തലയില്‍ തന്നെയാ തേങ്ങ വീണത്, അങ്ങനെയൊരു സംഭവം നിനക്കോ നിന്റെ കുടുംബത്തിലെ ആര്‍ക്കും വരാതിരിക്കട്ടെ എന്നാശിക്കുന്നു.
യുക്തിവാദിയെന്ന് ആത്മഭിനത്തോടെ പറയുന്ന വിചാരമെന്ന ഫാറൂഖിന്റെ ആത്മാര്‍ത്ഥമായ ഒരാഗ്രഹം.

Abdul Azeez Vengara said...

>>>ആര്‍ക്കും വരാതിരിക്കട്ടെ എന്നാശിക്കുന്നു.
യുക്തിവാദിയെന്ന് ആത്മഭിനത്തോടെ പറയുന്ന വിചാരമെന്ന ഫാറൂഖിന്റെ ആത്മാര്‍ത്ഥമായ ഒരാഗ്രഹം.<<<

ആത്മാർത്ഥമായ ആഗ്രഹം ആശ എന്നൊക്കെ പറഞ്ഞാൽ മനസ്സിന്റെ തേട്ടമല്ലെ? അതു തന്നെയല്ലെ പ്രാർത്ഥന. പ്രാർത്ഥനതന്നെയല്ലെ ആരാധന.

എന്നെക്കാൾ അറിവുള്ളവർ തിരുത്തണെ.....

അപ്പൂട്ടൻ said...

>>>>പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന്‌ (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല).<<<

ഇതൊരു പുതിയ ചോദ്യമായി ആരും തെറ്റിദ്ധരിക്കേണ്ട. മോശസിനോട്‌ ഫറോവയും, മുഹമ്മദ്‌(സ) യോട്‌ മക്കാ മുഷ്‌രിക്കുകളും ഇതെ ചോദ്യം ചോദിച്ചിട്ടുണ്ട്‌.


അബ്ദുൽ അസീസ്‌,
പുതിയ ചോദ്യമാണെന്ന്‌ ഞാൻ പറഞ്ഞില്ല. എനിക്കറിയില്ല എന്നേ പറഞ്ഞുള്ളു. ഇപ്പോൾ മനസിലായി, മുഹമ്മദിനടക്കം ആർക്കും അറിയില്ലെന്ന്‌.

വിചാരം said...

അബ്ദുല്‍ അസീസ് വേങ്ങര said... ആത്മാർത്ഥമായ ആഗ്രഹം ആശ എന്നൊക്കെ പറഞ്ഞാൽ മനസ്സിന്റെ തേട്ടമല്ലെ? അതു തന്നെയല്ലെ പ്രാർത്ഥന. പ്രാർത്ഥനതന്നെയല്ലെ ആരാധന.
എന്റെ ആസീസ് ഭായ് .... എനിക്കൊരു മാങ്ങ തിന്നാന്‍ ആശയുണ്ട്/ആഗ്രഹമുണ്ട്, എനിക്ക് ഒരു പേന വാങ്ങാന്‍ ആഗ്രഹമുണ്ട്/ആശയുണ്ട് എന്നൊക്കെ പറഞ്ഞാല്‍ പ്രാത്ഥനയാണോ ? ഇതൊക്കെ പ്രാര്‍ത്ഥനയുടെ ഗ്രൂപ്പിലാണ് ഇസ്ലാം പെടുത്തിയിട്ടുള്ളത് എന്ന് ഇന്നാ ഞാന്‍ അറിഞ്ഞത് .. ഹ ഹ ഹ ഹ എനിക്ക് വയ്യ .. കാള പെറ്റാലും അതിന്റെ ഉത്തരവാദിത്വം തലയിലേറ്റുന്ന ഇസ്ലാമിന്റെ ഒരു ഗതികേടേ..

Abdul Azeez Vengara said...

ഇസ്ലാമിന്റെ കണക്കിൽ പെടുത്തണ്ട. എന്റെ സ്വന്തം അക്കൌണ്ടിൽ വച്ചാൽ മതി.

അപ്പൊകലിപ്തോ said...

aziz bhai..

ഇപ്പോഴും ആ കഥ തുടരുന്നു.. അവര്‍ക്ക് രണ്ടു പേര്‍ക്കും ആയുസ്സിനെ നീട്ടി കൊടുക്കുവാന്‍ പ്രാര്‍ത്ഥിക്കുക .

ഇവിടെ നിന്ന്‌.. http://riverseline.blogspot.com/2008/01/blog-post.html


ആത്മാഭിമാനത്തോടെ യുക്തിവാദിയെന്ന്‌ പറയുന്ന അതേ പുള്ളിയുടെ വസിയത്താണിത്‌...

ഇതു മാങ്ങപറിക്കാനുള്ള ആഗ്രഹവും പേന കക്കാനുള്ള പൂതിയുമായി കൂട്ടികെട്ടി കാളപെറുമ്പോല്‍ എടുക്കാവുന്ന കയറാക്കി മറ്റാതിരിക്കുമല്ലോ ...

Unknown said...
This comment has been removed by the author.
വിചാരം said...

അപ്പൊകലിപ്തോ said...
aziz bhai..
ഇപ്പോഴും ആ കഥ തുടരുന്നു.. അവര്‍ക്ക് രണ്ടു പേര്‍ക്കും ആയുസ്സിനെ നീട്ടി കൊടുക്കുവാന്‍ പ്രാര്‍ത്ഥിക്കുക .

അപ്പോകലിപ്തോ .. എന്റെ നിലപ്പാടും അവിടെയുണ്ട് .. അങ്ങനെ അന്ന് ഞാന്‍ എഴുതിയതില്‍ എനിക്ക് പശ്ചാത്താപമില്ല അത് അന്നത്തെ എന്റെ നിലപ്പാട് , ഇന്നത്തെ എന്റെ നിലപ്പാടിനാണ് പ്രസക്തി .... ആ ചീഞ്ഞളിഞ്ഞ ഇസ്ലാം തത്ത്വ സംഹിതയില്‍ നിന്ന് മോചിതനായതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.
ഇവിടെ ജബ്ബാര്‍ മാഷ് പറഞ്ഞ കാര്യങ്ങള്‍ക്ക് ഉത്തരം പറയാനാവില്ലെങ്കില്‍ അതങ്ങട് സമ്മതിച്ച് ലത്തീഫ് ഇവിടം വിട്ടത് പോലെ ആരെങ്കിലും പോയി തെറി പറ (അതാണല്ലോ തന്റേയും തന്റെ മതത്തിന്റേയും സംസ്ക്കാരം)

Muhammed Shan said...

ഇവിടെ ജബ്ബാര്‍ മാഷുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആളില്ല ....
ഉരുണ്ടു കളിയ്ക്കാന്‍ ഒരുപാടു ആളുകള്‍ ഉണ്ട് താനും ....കഷ്ടം .....

ബയാന്‍ said...

അബ്ദുല് അസീസ് വേങ്ങര said...
>>>അതോടെ അക്ബര് തന്റെ സ്വതസിദ്ധ ശൈലിയില് ഞഞ്ഞ പിഞ്ഞ പറഞ്ഞ് ഒഴിഞ്ഞു മാറി എന്നാണു കേട്ടത്. <<<<

ഓൺലൈനിൽ ഞാൻ ആദ്യാവസാനം ആ പരിപടി ലൈവായിട്ട് കേട്ടു. താങ്കൾ പറഞ്ഞപോലെ ഒരു ആരോപണം എനിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല.

കണ്ടതും കേട്ടതും ഹഹഹഹ
April 11, 2010 8:39 PM
ഓകെ; അബ്ദുല് അസീസ് : എങ്കില് ഞാന് നേരത്തെ ഈ ചര്ച്ചയില് ‘ഖുറാന് തെറ്റായി വ്യാഖ്യാനം ചമക്കുകയും അതുവഴി ഇതര സമൂഹങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നുള്ള ജബ്ബാര് മാഷെകുറിച്ചുള്ള ആരോപണത്തിനെതിരെ ഒരു പരസ്യ സംവാദത്തിന് ക്ഷണിച്ചിരുന്നു. തയ്യാറാണോ ? സംവാദം ഓരഗനൈസ് ചെയ്യാനുള്ള മുഴുവന് ചിലവും ഞാന് വഹിച്ചോളാം , എം. എം .അക്ബര് പറഞ്ഞപോലെ “പ്രവാചകനെക്കുറിച്ചു കുര് ആനെക്കുറിച്ചുമൊക്കെ കുറ്റം പറഞ്ഞാല് തങ്ങളുടെ വികാരം നിയന്ത്രണാതീതമാകും എന്നായിരുന്നു “ ഭയമെങ്കില് വല്ല ചാനലിലും ലൈവ് ബ്രോഡ്കാസ്റ്റായി നടത്താം.
OT
അപ്പൊകലിപ്തോയെ ചര്ച്ചയില് പങ്കെടുപ്പിക്കുന്നതല്ല. 

Abdul Azeez Vengara said...

വിചാരത്തോട് ചില ചോദ്യങ്ങൾ.

1) അതൊരു അതിഭൌതിക അവകാശപ്പെടുന്ന മതമായതിനാല്‍.

അഭൌതികത്തിൽ വിശ്വസിക്കാത്തതെന്തുകൊണ്ട്?

2) ഇസ്ലാം മാത്രമേ ശരിയൊള്ളൂ മറ്റെല്ലാം തെറ്റാണന്ന് ഭാവവും ചിന്തയും, പ്രവര്‍ത്തിയും.

ഇങ്ങനെ ഒരു ചിന്ത ഉണ്ടാവാൻ കാരണം?

3.പ്രപഞ്ചത്തിലെ ചെറിയ ഘടകമായ ഭൂമിയില്‍ ദൈവത്തിന്റെ സാന്നിത്യം ഉണ്ടായിക്കൂടെ?

ഇപ്പോൾ സാന്നിത്യം ഇല്ലാ എന്നാണോ വിശ്വാസം?

4) മുഹമദിന്റെ പ്രവര്‍ത്തികള്‍-വിവാഹങ്ങള്‍, അടിമ സ്ത്രീകളെ വിവാഹം കഴിക്കാതെ വെച്ചുകൊണ്ടിരിക്കല്‍

ഇതിലേതൊക്കെയാണ് മഹാ പാതകം?

5) അള്ള തന്നെ ശിക്ഷിച്ചാല്‍ പോരെ ഈ അധര്‍മ്മവാദികള്‍ എന്ന ആരോപിയ്ക്കപ്പെടുന്ന എന്നേയും മറ്റുള്ളവരേയുമൊക്കെ.?

ശിക്ഷ ഏതു രൂപത്തിൽ വേണം ? ചുമ്മാ മനസ്സിലാക്കാനാ.

നിങ്ങൾ ഊഹിക്കുന്നപോലെ വിശ്വാസികൾ മറുപടി തരണമെന്ന വാശി വിശ്വാസികൾക്കില്ല.

Abdul Azeez Vengara said...

ഈ വെല്ലുവിളിക്ക് പണ്ട് ജബ്ബാർ മാസ്റ്റർ ബീമ പള്ളി വെല്ലു വിളിച്ചപ്പോൾ കൊടുത്ത മറുപടി മതിയോ?

സംവാദ വ്യവസ്ഥകൾ എന്തൊക്കെ?

സംവാദത്തിനു എന്റെ നിർദ്ദേശങ്ങൾ.
1.ഓൺലൈനായിട്ട് ബൈലക്സ് മെസഞ്ചറിൽ വെച്ചാവട്ടെ സംവാദം.
2.ഒരു സബ്ജക്ട് തീരുമാനിക്കണം.
3.റൂം പബ്ലിക്കായിരിക്കണം.
4.5 മിനുട്ട് ചോദ്യവും അഞ്ച്മിനുട്ട് മറുപടിയും.
5.വ്യവസ്ഥ തയ്യാറാക്കാനും മറ്റുമായി റൂമിൽ ഒരു ഒത്തു കൂടൽ വേണം.
6.നിങ്ങളുടെ ഭാഗത്ത് നിന്നും ആരൊക്കെ ഉണ്ടാവുമെന്ന് പറയണം.
7.അഡ്രസ്സ് ഫോൺ നമ്പർ ഒരു മധ്യസ്ഥൻ ഒക്കെ വേണം.

ബാക്കി നേരിട്ട്

ബയാന്‍ said...

>>>1.ഓണ്‍‌ലൈനായിട്ട് ബൈലക്സ് മെസഞ്ചറില്‍ വെച്ചാവട്ടെ സംവാദം.>>>

ഈ പരിപാടി എന്താണെന്ന് എനിക്കറിയില്ല; ഞാനുദ്ദേശിച്ചത് ആധികാരിക ഇസ്ലാമീക പണ്ഢിതരും ഉത്തരവാദപ്പെട്ട മാധ്യമങ്ങളും അടങ്ങുന്ന ഒരു പൊതു സമൂഹത്തിന്റെ മുന്നില്‍ വെച്ചുള്ള സംവാദമാണ്.

Abdul Azeez Vengara said...

ഇത് ഒരു അടവായിട്ടാണ് എനിക്ക് തോന്നുന്നത്. എനിക്ക് ബിരുധം ഒന്നുമില്ല. ഐഡി കാഡിലെ റിലീജിൻ കോളത്തിൽ ഇസ്ലാം എന്ന് കാണിച്ചിട്ടുണ്ട് അത് മതിയോ?

Muhammed Shan said...

സംവാദം എന്നത് ജയം എന്നല്ലെങ്ങില്‍ തോല്‍വി എന്നാക്കി മാറ്റാതെ കൂട്ടുകാരെ .....
ജയതിണോ തോല്‍വിക്കോ അല്ല പ്രസക്തി അറിവ് നേടുക എന്നാ കാര്യത്തിനാണ് ....

ബയാന്‍ said...

@അസീസ് :ഞാന്‍ പറയുന്ന മലയാളം താന്കള്‍ക്ക് മനസ്സിലാവുന്നില്ലെ. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാം നടത്തുന്നപോലെ മലോകരുടെ മുന്നില്‍ വെച്ച് ഇരുപക്ഷത്ത് നിന്നും ഉത്തരവാദപ്പെട്ട പണ്ഢിതരെ പങ്കെടുപ്പിച്ച് സംവാദം നടത്താം. അല്ലാതെ ഓണ്‍ലൈന്‍ ചാറ്റ് ചെയ്ത് നിങ്ങളുടെ കൂട്ടുകാരന്റെ ചീത്ത ആസ്വദിക്കാനല്ല.

ea jabbar said...

അപ്പോകാളിപ്ടോ മനുഷ്യനെ മനുഷ്യനായി കാണാന്‍ ശ്രമിക്കൂ...വേദനിപ്പിക്കുന്ന പരിഹാസം ഒഴിവാക്കാന്‍ ശ്രമിക്കുക...ഇതാണോ നിങ്ങളുടെ മതം നിങ്ങള്ക്ക് നല്‍കുന്ന സംസ്കാരം ...!
----------
സ്വന്തം സൃഷ്ടികളായ മനുഷ്യജീവികളോട് “എടാ തന്തയില്ലാത്തോനേ നിന്റെ തുമ്പിക്കയ്യിനു ഞാന്‍ അടയാളം വെക്കും “ എന്നു പുലമ്പുന്ന ഒരു കിരാതദൈവത്തിന്റെ അനുയായികളല്ലേ . അവരില്‍നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കാം !!!

അനില്‍@ബ്ലോഗ് // anil said...

ജബ്ബാര്‍ മാഷെ,
സംവാദത്തിനെക്കുറിച്ച് എന്തു പറയുന്നു?
എം.എം.അക്ബറിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്, പ്രീപ്ലാന്‍ഡ് സംവാദങ്ങളും കണ്ടിട്ടുണ്ട്
(നേരത്തെ പറഞ്ഞ വട്ട മേശക്ക് ചുറ്റുമിരുന്നു, സ്വാമിമാരും പാതിരിമാരുമായും ചേര്‍ന്നുള്ള ഷോ).

ജബ്ബാര്‍ മാഷും എം.എം അക്ബറും തമ്മിലുള്ള സംവാദം കാണാന്‍ ആഗ്രഹമുണ്ട്.

മാഷെ,
ഈ പോസ്റ്റ് 422 കമന്റ്സ് കഴിഞ്ഞു. പുതിയ പോസ്റ്റിട്ടാല്‍ നന്നായിരുന്നു, ലോഡാവാന്‍ പ്രയാസമാണ്.

ബയാന്‍ said...

«Oldest ‹Older 201 – 390 of 390 Newer› Newest»

അനില്‍ : കൌണ്ടറില്‍ 390 കമെന്റ് എന്നാണല്ലോ കാണുന്നത് ? 422 എവിടെ ?

സംവാദത്തിന് മുസ്ലിം പക്ഷം തയ്യാറാവുകയാണെങ്കില്‍ എല്ലാ മുസ്ലിം പക്ഷത്തുനിന്നുള്ളവരേയും ഒന്നിച്ചിരുത്തണം ; എം. എം. അക്ബറിനെ എല്ലാമുസ്ലിം‌കളും അംഗീകരിക്കില്ല ; മുസ്ലിം പക്ഷങ്ങള്‍ തമ്മിലുള്ള മാരത്തോണ്‍ കോളാമ്പി സംവാദങ്ങള്‍ അനിലിതുവരെ കേട്ടിട്ടില്ല എന്ന് തോന്നുന്നു. എന്താണ് തവസ്സുല്‍ ? എന്താണ് ഇസ്തിഗാസ ? എന്ന് ഏതെങ്കിലും സുന്നി-മുജാഹിദ്-ജമാ‍‌അത്ത് വിഭാഗക്കാരോട് ചോദിച്ചാല്‍ അനിലിനു പണിയാവും.

Abdul Azeez Vengara said...

യരലവ യുക്തിവാദികളിലെ ഏത് സംഘടനയുടെ ആളായിട്ടാണ് സംവാദത്തിനു വരുന്നത്. അതൊന്നു കേൾക്കാൻ പൂതിയുണ്ട്. അവിടെയുമുണ്ടല്ലോ ഇഷ്ടം പോലെ സംഘടനകൾ ഒരു കൂട്ടരെ മറ്റു കൂട്ടർ അംഗീകരിക്കുമോ?

താങ്കൾ ഏത് ഗ്രൂപ്പിൽ നിന്നും ബിരുദമെടുത്തയാളാ?

അനില്‍@ബ്ലോഗ് // anil said...

യരലവ,
സത്യം.
ഞാനത് കണ്ടിട്ടില്ല.
ജമാ അത്തെ ഇസ്ലാമിയുടെ ചില പരിപാടികളില്‍ പോയിട്ടുണ്ട്.
ഉള്ളതില്‍ പുരോഗമന വാദികളെന്ന് സ്വയം വിശേഷിപ്പൊക്കുന്നവരാണല്ലോ അവര്‍.

“ജമാ അത്തിന്റെ തനി നിറം തുറന്നു കാട്ടുന്നു” എന്ന് അനൌണ്‍സ് ചെയ്ത് ഒരു പരിപാടി ഇവിടെ അടുത്ത് ഉണ്ടായിരുന്നു,സുന്നി (ഏതു വിഭാഗം എന്ന് ഓര്‍മയില്ല) ടീമുകളൂടെ, ക്ഷണം ഉണ്ടായിരുന്നെങ്കിലും പോയില്ല.

എനിക്ക് ഇപ്പോഴും കമന്റ്സ് 422 എന്നാ കാണുന്നത്, എന്തോ ഗൂഗിള്‍ പ്രശ്നമായിരിക്കും.

Muhammed Shan said...

യുക്തി വാദികള്‍ക്കും ഗ്രുപ് ഉണ്ടോ
ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു
ഞാന്‍ ഏതു ഗ്രുപ്പില്‍ എന്നറിയാമായിരുന്നു

കഴിഞ്ഞ ദിവസം ആരോ പറഞ്ഞു കേട്ടു മുസ്ലിം യുക്തിവാദി എന്ന് ........

Abdul Azeez Vengara said...

ഓൺലൈൻ സംവാദം എന്നാൽ ബൈലക്സ് മെസ്സഞ്ചറിൽ ഒരു റൂമുണ്ടാക്കിയാൽ ഒരു മോഡറേറ്റർക്ക് അത് നിയന്ത്രിക്കാൻ കഴിയും. പിന്നെ ലോകം മുഴുവനും കേൾക്കുകയും ചെയ്യാം. സൌണ്ട് റെക്കോഡ് ചെയ്യുകയുമാവാം. ലോകം മുഴുവൻ പ്രചരിപ്പിക്കുകയുമാവാം. ബൈലക്സ് മെസഞ്ചറിൽ ഇപ്പോൾ ഉള്ള കെ.എൻ.എം റൂം തന്നെ ഓൺ ലൈൻ റേഡിയോ ആയി ലോകം മുഴുവൻ പ്രക്ഷേപണം ചെയ്യുന്നുമുണ്ട്.തെറി പറഞ്ഞാൽ ഒരു ചേദവുമില്ലാത്ത യുക്തിവാദികളെ തെറി പറയുമ്പോൾ മറ്റു യുക്തിവാദികൾക്ക് വ്രണമുണ്ടാവുന്നുണ്ടെങ്കിൽ ബൌൺസ് ചെയ്യുകയും ആവാം. കൂടുതൽ വിവരത്തിനു ഈ http://microom.ponkavanam.com/ ലിങ്ക് സന്ദർശിക്കുക.

Abdul Azeez Vengara said...

>>>യുക്തി വാദികള്‍ക്കും ഗ്രുപ് ഉണ്ടോ
ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു
ഞാന്‍ ഏതു ഗ്രുപ്പില്‍ എന്നറിയാമായിരുന്നു
<<<

താങ്കൾ ഏത് ഗ്രൂപ്പിലാണെന്ന് താങ്കളുടെ മെബർഷിപ്പ് കാർഡ് സ്കാൻ ചെയ്തു അയക്കൂ.

Abdul Azeez Vengara said...

>>>ഇരുപക്ഷത്ത് നിന്നും ഉത്തരവാദപ്പെട്ട പണ്ഢിതരെ പങ്കെടുപ്പിച്ച് സംവാദം നടത്താം.<<<<

എന്താ ഈ ഇരു പക്ഷം? നിങ്ങളുടെ പക്ഷത്തിന്റെ പേരെന്താ? ആരോക്കെ അതിലെ പണ്ഡിതന്മാർ? ഒരു പണ്ഡിതനെ മറ്റെ പണ്ഡിതൻ അംഗീകരിക്കുമോ?

ea jabbar said...

മാഷെ,
ഈ പോസ്റ്റ് 422 കമന്റ്സ് കഴിഞ്ഞു. പുതിയ പോസ്റ്റിട്ടാല്‍ നന്നായിരുന്നു, ലോഡാവാന്‍ പ്രയാസമാണ്.
-----------
അതിനായിരുന്നു ഞാന്‍ പുതിയ പോസ്റ്റ് ഇട്ടത് . പക്ഷെ ആരും അതു ഗൌനിച്ചില്ല.
ഇനി അങ്ങോട്ടു മാറാം

അപ്പൊകലിപ്തോ said...

.
.
വിചാരം : അങ്ങനെ അന്ന് ഞാന്‍ എഴുതിയതില്‍ എനിക്ക് പശ്ചാത്താപമില്ല അത് അന്നത്തെ എന്റെ നിലപ്പാട് , ഇന്നത്തെ എന്റെ നിലപ്പാടിനാണ് പ്രസക്തി



അന്ന്‌ എന്ന്‌ പറയുന്നത്‌ 2008 ജനുവരി ആണല്ലോ കാണുന്നത്‌. അതായത്‌ വെറും രണ്ട്‌ വര്‍ഷം മുന്‍പാണു ചളിഞ്ഞു നാറിയ യുക്തിവാദിയാതെന്ന്‌ അര്‍ഥം..

പക്ഷേ അങ്ങനെയല്ലല്ലോ ... ഒരിടത്ത്‌ ഇങ്ങനെ പറയുന്നതു ... അത്‌ ഇങ്ങനെയല്ലെ ..

വിചാരം : ഞാന്‍ 7 വര്‍ഷത്തോളമായി ഈ ബൂലോകത്ത് തുടക്കം മുതലേ ഇസ്ലാമെതിരായുള്ള എന്റെ നിലപാടുകള്‍ ഒരേപോലെയാണ് എന്നാല്‍ ജബ്ബാര്‍ മാഷ് ബൂലോകത്ത് വന്നിട്ട് 3 ഓ 4 ഓ വര്‍ഷമായിട്ടൊള്ളൂ,

അതായ്ത്‌ ശ്രീ ജബ്ബറിനെക്കാളും മൂത്ത യുക്തിവാദി എന്നാണല്ലോ അവകാശപ്പെടുന്നതു.

വിചാരം : ഇവിടെ ജബ്ബാര്‍ മാഷ് പറഞ്ഞ കാര്യങ്ങള്‍ക്ക് ഉത്തരം പറയാനാവില്ലെങ്കില്‍ അതങ്ങട് സമ്മതിച്ച് ലത്തീഫ് ഇവിടം വിട്ടത് പോലെ ആരെങ്കിലും പോയി തെറി പറ (അതാണല്ലോ തന്റേയും തന്റെ മതത്തിന്റേയും സംസ്ക്കാരം)


താനിവിടെ പ്രാര്‍ഥിക്കാന്‍ പറഞ്ഞത്‌ നിണ്റ്റെ വീട്ടിലെ രണ്ട്‌ പേര്‍ക്ക്‌ വേണ്ടിയാണു. അതായത്‌ നിന്നെക്കാള്‍ ഭേദപ്പെട്ടവരെന്ന്‌ നിനക്ക്‌ തോന്നുന്ന രണ്ട്‌ പേര്‍. അവരുടെ സംസ്കാരം എണ്റ്റെ മതത്തിണ്റ്റെ സംസ്കാരം തന്നെ.

അതല്ല അവരും മൂന്നു നേരവും ചായയുടെ കൂടെ തെറിയാണോ പറയുന്നതു. തെറി അവര്‍ പറയുന്നില്ലെങ്കില്‍ ഈ മതത്തിനു നീ കരുതുന്നതിനേക്കാല്‍ മഹത്വമുണ്ടെന്നര്‍ഥം. അങ്ങനെയെങ്കില്‍ നിണ്റ്റെ സംസ്കാരം നായ നക്കിപ്പോയതാണു എന്നതില്‍ ഒരു സംശയവുമില്ല.

ഇവിടെ തേങ്ങ എന്ന ഐ.ഡി -യില്‍ വന്നത്‌ ആരെന്ന്‌ എനിക്കറിയാം. തേങ്ങയുടെ ഐ.പി റൂട്ടിംഗും അവണ്റ്റെ ബ്ളോഗ്‌ ഐ.ഡി കമണ്റ്റിലെ ഐ.പി -യും ഒരേ ലൊകേഷനാണു കാണിക്കുന്നതു. ഗൂഗിളിണ്റ്റെ മിറര്‍ സെര്‍വറിണ്റ്റെ പ്രോക്സി സ്വഭാവ വ്യതിയാനം പ്രൈവറ്റ്‌ ഐ.പി -യില്‍ ചില വിത്യാസം കാണിക്കുന്നതിനാല്‍ ഇപ്പോല്‍ ഞാനത്‌ പറയുന്നില്ല. ഇവന്‍ തന്നെയാണു കാളിദാസണ്റ്റെ പോസ്റ്റില്‍ വന്നും തെറിവിളിച്ച മഹാന്‍.

അതിനാല്‍ യുക്തിവാദികളുടെ സംസ്കാരം നീയൊന്നും പുലപണ്ട. !!
.
.

അപ്പൊകലിപ്തോ said...

ea jabbar : അതിനായിരുന്നു ഞാന്‍ പുതിയ പോസ്റ്റ് ഇട്ടത് . പക്ഷെ ആരും അതു ഗൌനിച്ചില്ല.
ഇനി അങ്ങോട്ടു മാറാം


വലിയ വീരവാദം മുഴക്കി നടന്ന ആളാനല്ലോ എം.എം അക്ബറിനെതിരെ.

ഇവിടത്തെ വെല്ലൂവിളി സ്വീകരിക്കൂ.. സംവാദത്തിനു തയ്യാറാവൂ.. നട്ടെല്ലുണ്ടെന്ന് കാണിക്കൂ..


എന്നിട്ട്‌ നമുക്ക്‌ അങ്ങോട്ട്‌ മാറാം... എന്താ...

«Oldest ‹Older   201 – 400 of 429   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.